Category: ജീവിതം

ഭൂപടം ശൂന്യം

രചന : ദിനീഷ് വാകയാട് ✍ അത്തം കറുത്താലുമോണംവെളുത്താലുമിക്കുറിയില്ലെനിക്കോണം.ജീവന്റെ സ്പന്ദനമായിരുന്നോരെന്റെയ-ച്ഛന്റെയോർമ്മയാണോണം.ഇക്കുറി അച്ഛനില്ലാതെന്തൊരോണം?പച്ചോല വെട്ടിമടഞ്ഞെടുത്തിട്ടന്നുപൂക്കൊട്ടതീർത്തു തന്നച്ഛൻ!എത്ര മനോഹരമെന്നോ അച്ഛന്റെസ്നേഹം പൊതിഞ്ഞൊരാ കൊട്ട !കാലത്തു നേരത്തേയെഴുന്നേറ്റുടൻഞങ്ങളോടിയന്നു തുമ്പപ്പൂ പറിക്കാൻ,അമ്പലനടയിലേക്കെത്തിയപ്പോൾതുമ്പപ്പൂവെല്ലാമന്നാരോ നുള്ളി!ഏറെ ഖേദത്തോടെ വിങ്ങി,മടങ്ങുമ്പോൾതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ,വടക്കേടത്തു താഴെ തോട്ടിൻവരമ്പത്തുതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ!കല്ലുപ്പു വാങ്ങി, കളറു ചേർത്തുള്ളൊരുപൂക്കളമൊരുക്കിത്തന്നച്ചൻ,ആദ്യമായ് കണ്ടതാണന്നു…

ഉണർത്തുക….ഉണരുക

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ മനുഷ്യനുണ്ടോ മണ്ണിതിലെന്ന്ചികഞ്ഞുനോക്കി ഞാൻമനുഷ്യനിന്നും മതം തിരയുംജീവികളാണല്ലോ!മനം കറുത്ത മനുഷ്യന്മാരുടെലോകമാണല്ലോകടിച്ചുകീറും മൃഗങ്ങളേക്കാൾക്രൂരന്മാരല്ലോ!എവിടെനിന്ന് പഠിച്ചെടുത്തുകൊല്ലും കൊലയുമിവർ?എന്തിനിങ്ങനെ പാടുപെടുന്നുഅരചാൺ വയറിനായി?ചിരിച്ചുകാട്ടി കടിച്ചുകീറുംകാട്ടുകള്ളന്മാർചതിക്കുഴിയിൽ വീഴ്ത്താനിവരോമിടുമിടുക്കന്മാർപിടിച്ചു നിർത്താൻ കഴിയാതിവരുടെഓട്ടമെങ്ങോട്ട്?ഓടിയോടി തളരുമ്പോഴുംനോട്ടമെങ്ങോട്ട്?മയക്കുമരുന്നിന്നടിമകളായിജീവിതം തുലയുമ്പോൾമറന്നുപോയോ മനുഷ്യാ നീയുംമണ്ണിനു വേണ്ടവൻമരിച്ചുപോയ പിതൃക്കളെ നിങ്ങൾമറന്നു പോയല്ലോ?നിനക്കുവേണ്ടി…

“ആദ്യത്തെ ബസ്സ് ” (ആഖ്യാന കവിത )…..

രചന : മേരി കുഞ്ഞു ✍ മണ്ണിൻ്റെ വെട്ടോഴികല്ലിട്ടുറപ്പിച്ച്റോഡാക്കാൻ പോകുന്നു.കുഞ്ഞുണ്ണി തമ്പ്രാക്കൾസന്തോഷം സഹിക്കാതെപീട്യേല് വരുന്നോർക്ക്ലോസഞ്ചർ മിട്ടായിചോന്നതും മഞ്ഞച്ചതുംരണ്ട് വീതംകൊടുത്തിട്ട്വർത്താനം നാട്ടിലാകെഅറിയിക്കാൻചട്ടം കെട്ടിനാളേറെ കഴിഞ്ഞില്ലതുളയിട്ട മലമ്പാറകനപ്പെട്ട ഉരുളാക്കികമ്പി കോർത്തിട്ടിരുതലകയറിട്ട് വലിച്ചിട്ട്ഇമ്പമോടെ കൂട്ടമായിപാട്ടുപാടി പണിക്കൂട്ടംഏലോം….. ഐലസകളി മറന്ന്കുട്ടിക്കൂട്ടംഏറ്റുപാടി ഐലസാ…..കുട്ട്യോൾക്കായ്ഏറ്റുപാടാൻപണിക്കാരിൽകവിയായോൻഏച്ചു കൂട്ടി പാട്ട് നീട്ടി….“അമേരിക്ക മാവ്അരിപ്പേലിട്ടരിച്ച്വെള്ളം…

അവൾ നിനക്ക് വേണ്ടി

രചന : ജിഷ കെ ✍ അവൾ നിനക്ക് വേണ്ടി എഴുതി വെച്ചആ ആത്മ ഹത്യ കുറിപ്പ് പോലെയൊന്നൊരിക്കലുംഎനിക്ക് എഴുതുവാൻ കഴിയില്ല…എനിക്കറിയാം മരണത്തിന്റെ ഓരോ പഴുതിലുംകണ്ടെത്തപ്പെടുന്നതൊണ്ടി മുതലുകൾഅതെന്നെഏറ്റവും നഗ്‌നമായവിധംഒറ്റു കൊടുത്ത് കളയുംഅവളെ നീ ചേർത്ത് പിടിക്കുമ്പോൾഅടഞ്ഞു പോകുന്നലോകം പോലെഎനിക്ക് ഒരു ലോകമേ…

പിന്നെയും ചില നബിദിന ഓർമ്മകൾ

രചന : സാബി തെക്കേപ്പുറം ✍ നബിദിനായ്ക്ക്ണോലോ…“പാനൂസിനെക്കുറിച്ചോർക്കാതെ ഏത് നബിദിനമാണ് കടന്നുപോയിട്ടുള്ളത്???”പണ്ട്, മോൻ കുഞ്ഞായിരുന്നപ്പോൾ ഞാനിതേ ഡയലോഗടിച്ചപ്പോ, ഓൻ ചോദിക്ക്യാ…“ആരാ പാനൂസ്??ങ്ങളെ പഴേ ലൈനേയ്നോ…ന്ന്”(വിത്തുഗുണം പത്തുഗുണം😜)ഞാൻ ചിരിക്കണോ കരയണോ…ന്നറിയാണ്ട് ബ്ലിങ്കിക്കൊണ്ട് നിൽക്കുമ്പം, ഓന്റുപ്പ കേറിയങ്ങ് എടപെട്ടു“കുരുത്തം കെട്ടോനേ…പാനൂസ് ന്ന് പറഞ്ഞാ മനുഷ്യനല്ല,…

വെളിപാട്

രചന : സ്മിത സൈലേഷ്‌ ✍ ഏഴാമത്തെ കല്പടവിൽവെച്ച് എനിക്ക് പ്രണയത്തിന്റെവെളിപാടുണ്ടായിതുടർന്നങ്ങോട്ട്കൽപ്പടവുകളുണ്ടായിരുന്നില്ലഅനന്തശൂന്യതഎന്റെ മുടിയിഴകൾനീലയാമ്പൽ പൂക്കളുടെവേരുകളായി..എനിക്ക് ചുറ്റുംഅസ്തമയങ്ങൾതളം കെട്ടി കിടന്നുഞാൻ കവിത പോലെവിഷാദപൂർണ്ണമായപൂക്കളെ വിടർത്തിഎന്റെ എല്ലാ പ്രാണരന്ധ്രങ്ങളിലുംകാട്ടുവേനൽ മണമുള്ളകവിതകൾ പൊടിച്ചുഎന്റെ സ്ഥലകാലങ്ങളെല്ലാംജലരാശിയിലേക്കു ചേക്കേറിഞാൻ ജലോപരിതലത്തിൽപടർന്നു പന്തലിച്ചു കിടന്നു..എന്റെ കണ്ണിൽജീവിച്ചിരുന്നപ്പോഴെന്നപോലെചുവന്ന പൂക്കളുടെസ്വപ്നത്തിന്റെ പൊടിപുരണ്ടുഞാൻ ജീവനുള്ളവളെപ്പോലെ…

🌿 മാസങ്ങളുടെ മനോവ്യാപാരം🌿

രചന : കൃഷ്ണമോഹൻ കെ പി ✍️ ചിങ്ങമാസമോതിടുന്നൂകന്യകയാം,കന്നിയോടിന്ന് ………,നിന്നെ ഞാൻ പ്രേമിക്കുന്നു……..,നിന്നേ ഞാൻ പ്രേമിക്കുന്നു’സുന്ദരിയാം കന്നിമാസം,പുഞ്ചിരിതൻ പൂവണിഞ്ഞു ……..കന്നി തുലാമഴകളങ്ങ്വൃശ്ചികത്തോടോതിടുന്നൂ……മാനസത്തിൽ, ചെണ്ടുമല്ലിപ്പൂക്കളേന്തീ …..മാനിനിനീ യൊരുങ്ങി നില്ക്കൂകുംഭമാസക്കാറ്റുമേറ്റാ ,മീനമാസച്ചാർത്തുമെത്തുംമേടമാസച്ചൂടുമെത്തും,മോദമോടെ ഭൂമി തന്നിൽഇഷ്ടമാസമിടവമെത്തും,തുഷ്ടയാകും ഭൂമിയപ്പോൾ ……മന്ദ്രമാകും, സ്വപ്നങ്ങളിൽ ……,മിഥുനം, രാഗമോതുംകർക്കടകപ്പേമഴയിൽ,പത്തു ദിനം വെയിലു…

‘ ശിലാഹൃദയം’

രചന : ഷാജി പേടികുളം ✍ അവൾ വെള്ളിയാഴ്ചകളിൽദേവീക്ഷേത്തിൽ പൊങ്കാലയിട്ടു പ്രാർഥിച്ചിരുന്നു.ദാരിദ്ര്യത്തിനിടയിലുംതന്നാൽക്കഴിയുന്നതൊക്കെഅവൾ ദേവിക്കു സമർപ്പിച്ചിരുന്നു.സമൂഹം വല്ലതും കഴിച്ചോഎന്നവളോട് ചോദിച്ചിരുന്നില്ല.അവളുടെ കഷ്ടപ്പാടുകളിൽആളുകൾ സഹതപിച്ചിരുന്നു.സഹായ ഹസ്തവുമായിആരും കടന്നു ചെന്നില്ല.പ്രാർഥനയുടെ ഫലമാകാംഅഡ്വൈസ് മെമ്മോഒപ്പിട്ടു വാങ്ങുമ്പോൾഅഹ്ലാദം കൊണ്ടവൾ തുള്ളിച്ചാടിഅവൾ ദേവീ സന്നിധിയിലേയ്ക്കോടിഅമ്മയുടെ മുന്നിൽ നിന്നു കരഞ്ഞുഒരു കുളിർ…

ദൈവദശകം

രചന : രഘുകല്ലറയ്ക്കൽ.✍ ദൈവമേ കാത്തീടരികിലായാത്മ ബലമേകി,ധന്യരാമൊരുമയാൽ കൈവിടാതങ്ങു ഞങ്ങളെ,അബ്ധിയിൽ തോണിയായ് ജീവിത യാത്രയിൽ,അരുളേണം നാവിക സ്ഥാനമവിടുന്നു തന്നെയാവണം.!നിന്നിലെ സ്പന്ദനമായ് വന്നിടും ദൃക്കു പോലുള്ളം,നീ തന്നെ ഞങ്ങൾക്ക് തമ്പുരാൻ മറ്റാരുമില്ല.മായയും മഹിമയും നീയെന്നുമുള്ളിലുരുവാക്കിയു-മാഴിയും തിരയിലുമാഴങ്ങളിൽ ഞങ്ങളെക്കാത്തിടേണം!.സ്രാഷ്ടാവും സൃഷ്ടിജാലവും നിന്നിലല്ലോ,സൃഷ്ടിസമഗ്രമനുഗ്രഹം, നീയല്ലാതില്ല ഗുരു…

ഓണമാവ്.

രചന : രാജു വിജയൻ ✍ വീണ്ടുമെൻ അങ്കണ തൈമാവു പൂത്തു..വിങ്ങി തുടിച്ചൊരെൻ ആത്മാവു പൂത്തു..തൊടിയിലെമ്പാടും പൂത്തുമ്പികൾ പാറി..തെക്കിനി മുറ്റത്തൊരൂഞ്ഞാലൊരുങ്ങി…പൂങ്കുല തല്ലിയ ബാല്യങ്ങളൊന്നായ്പൂത്തുമ്പകൾ തേടി, പഴമയെ പുൽകി..ആർത്തട്ടഹാസമായ്, കളിചിരിയോലുംആർപ്പുവിളികളിൽ ഓണമൊരുങ്ങി…ഓർമ്മ മുത്തശ്ശികൾ, ആമ്പൽക്കുളങ്ങൾവെറ്റിലച്ചെല്ലമുറങ്ങും മനങ്ങൾ..വെയിലേറ്റു വാടുന്നോരരിയ നെൽപ്രാക്കൾവേദന തിങ്ങുമെന്നിടവഴി പൂക്കൾ…നട്ടുച്ച തൻ…