Category: ജീവിതം

🌹 ആർത്തിപെരുത്തവർ 🌹

രചന : ബേബി മാത്യു അടിമാലി✍ സ്വർണ്ണപ്പാളികൾചെമ്പായ് മാറ്റണവിരുതുകളുള്ളവിദഗ്ദന്മാർമിന്നുവതെല്ലാംപൊന്നല്ലെന്നത്തെളിയിച്ചവരീവിദ്വാന്മാർആർത്തിപെരുത്തവർസ്വാർത്ഥതമൂത്തവർപെരുകിനിറഞ്ഞിനാടാകെവിശ്വാസത്തിൽപേരുപറഞ്ഞവർവിശ്വാസികളേവഞ്ചിച്ചോർവാദത്തിനുപ്രതിവാദമുയർത്തിതടിതപ്പുന്നൊരുകൂട്ടരിവർഅവർക്കുവേണ്ടിവാദിക്കാനായിന്യായികരണപരിഷകളുംകളവുകളെല്ലാംകണ്ടുപിടിച്ചൊരുന്യായാസനവുംഞെട്ടിപ്പോയ്സ്വർണ്ണം കട്ടുകടത്തിയ നീചകള്ളന്മാർക്കിതുവെള്ളിടിയായ്വരിവരിയായിഅഴിയെണ്ണാനായ്നിൽക്കുന്നവരുവരാന്തകളിൽപോറ്റിയകൈകളിൽതന്നെകടിച്ചൊരുപോറ്റിക്കും ഇതുവിനയായിസത്യത്തിൻ്റൊരുവിജയം കാൺകേവിശ്വാസികളുടെഹൃദയത്തിൽനിറയുന്നാശ്വാസത്തിൻകണികകൾപടരുന്നു അതു നാടാകെ

ഒളിമങ്ങാത്ത കൗതുകം.

രചന : ബിനു. ആർ.✍ ഓർമ്മയിലിപ്പോഴും ജ്വലിക്കുന്നൂഒളിമങ്ങാത്ത കൗതുകംവിശാലമാം താമരപ്പാടത്തിൻവിസ്തൃതമാം ഇങ്ങേച്ചെരുവിൽതറ്റുടുത്തുനിൽക്കുമാതെങ്ങിൻതോപ്പിനുനടുവിൽമുത്തശ്ശൻതീർത്തൊരാനാലുകെട്ടിൻ പ്രൗഢമാംഎൻതറവാട്ടിൻമൗനചിത്രം.അതിന്നെലുകയിൽ നാലിലുംകൈയാട്ടിനിന്നാർത്തു-ചിരിക്കുന്നൂ വേലിപ്പരുത്തിയുംകടലാവണക്കും ചേലുള്ളതൂക്കം ചെമ്പരത്തിയുംകൊങ്ങിണിയും നല്ലവടുകപ്പുളിയൻ നരകവുംമഞ്ഞക്കോളാമ്പിയും, നീലശഖുപുഷ്പവും, നീലനിറംനാവിൽചേർക്കും മൾബറിയും.ഞങ്ങളഞ്ചാറുതായ്‌വഴിക്കാരുണ്ട്സമാനകളിടതൂർന്നബാല്യത്തിൻതുള്ളൽമനങ്ങൾ വീറുറ്റവർകളിയാട്ടക്കാർ റബ്ബർപന്തുപോൽതൊത്തിച്ചാടുന്നവർ, തൊട്ടുതൊട്ടില്ല,ഒളിച്ചോട്ടം നടത്തുന്നവർതാമരവിടരുംപാടത്തിന്നരികിൽകാത്തിരിക്കുന്നൂ, തെറ്റാലിയിൽഉരുണ്ടകല്ലുമായ്, വന്നിരിക്കുംഇരണ്ടകളെ പിടിക്കാൻ.ചില്ലറവായ്‌നോട്ടക്കാർ പണിക്കാർമുത്തശ്ശൻതൻപിണിയാളുകൾവന്നുനിന്നുമുറുക്കാൻ ചുവപ്പിൽകിന്നാരം പറയാറുണ്ടെപ്പോഴുംപാടത്തെവെള്ളത്തിൽ വരാൽ,മുഴി,മത്സ്യത്തേരോട്ടങ്ങൾനടക്കാറുണ്ടെപ്പോഴുമെന്ന്ചൂണ്ടയിടലിൽ…

ഓർമ്മപ്പരപ്പ്

രചന : അജിത്ത് റാന്നി ✍ ഓടിയെത്താം നമുക്കോർമ്മപ്പരപ്പിൽഒന്നെന്ന് ചൊല്ലിയ നാവോട് തന്നെകൂടെയെത്തേണം കുസൃതിക്കൂടാരവുംകൂടൊഴിയാത്ത കുളിരും, നിലാവും. എണ്ണിക്കളിക്കും കളിയും ഇടയ്ക്കിടെകല്ലേർ കൊതിക്കുന്ന നാട്ടുമാവുംകണ്ണിമാങ്ങാത്തുണ്ടിൻ സ്വാദും നുണഞ്ഞപൂമരത്തണലിലൊന്നൊത്തുചേരാം. തട്ടിത്തെറിച്ച മഴത്തുള്ളി തേടാതെതപ്പുകൊട്ടിക്കളിപ്പാട്ടുപാടിതാണുപറക്കും കുരുവിതൻ കൂട്ടിലെകുഞ്ഞിനെക്കണ്ട് രസിച്ചു നില്ക്കാം. നല്ലതണിയുന്ന ഓണനാൾ മണ്ണിലെനന്മയെ…

എന്റെ സ്വപ്ന വീട്

രചന : സതിസുധാകരൻപൊന്നുരുന്നി ✍ പകലന്തിയോളo പണിയെടുത്ത്ക്ഷീണിച്ചവശായ് വന്നിടുമ്പോൾനടുവുംനിവർത്തി കിടന്നുറങ്ങാൻചോർച്ചയില്ലാത്തൊരു വീടുവേണം.ഇന്നെന്റെ വീടിന്റവസ്ഥ കണ്ടാൽമാലോകർ നാണിച്ചുനിന്നു പോകുംകാറ്റുവന്നോടിക്കളിച്ച നേരംഓലക്കീറെല്ലാം പറന്നു പോയി.ചെറ്റക്കുടിലിന്നകത്തളത്തിൽമഴവെള്ളം വന്നു നിറഞ്ഞു നില്പുസൂര്യകിരണങ്ങൾ എത്തി നോക്കിചുമരിൽ ചായങ്ങൾതേച്ചിടുന്നു.കൂട്ടുകാരെങ്ങാനോ വന്നുപോയാൽകുത്തിയിരിക്കാനൊരിടവുമില്ലവെള്ളം നിറഞ്ഞൊരടുപ്പുകണ്ടിട്ടമ്മതാടിയ്ക്കു കൈയ്യും കൊടുത്തിരുന്നുഒരു നേരമെങ്കിലും പശിയകറ്റാനാകാതെമഴയെ പ്രാകിഇരുന്നു ഞാനുംഞങ്ങൾക്കു…

മനുഷ്യൻ,

രചന : ഗീത ഗിരിജൻ .✍ ഹേ, മനുഷ്യാ എവിടെയാണ് നീ ..ഭൂമിയിൽ മനുഷ്യനില്ല.മതമുണ്ട് , ജാതി ഉണ്ട് .മനുഷ്യനുണ്ടോ ?ഹിന്ദുവുണ്ട്.ക്രിസ്ത്യനുണ്ട്മുസ്ളിംമുണ്ട്.മനുഷ്യൻ മാത്രമില്ല.എവിടെ നോക്കിയാലുംകൂണ് പോലെ മുളക്കുംഅമ്പലങ്ങളുംപള്ളികളുംമോസ്കുകളുoമനുഷ്യനില്ല അവിടെങ്ങുംസ്വയംദൈവങ്ങളാകുന്നുചിലർസ്വർണ്ണ ബിംബങ്ങളിൽ ദേവനും ദേവിയും .പൊന്നിൻ കുരിശിൽ തൂങ്ങും ക്രിസ്തുവും .പൊന്നിലും പെണ്ണിലും…

വഴിയിലെ തണൽമരം.

രചന : ബിനു. ആർ.✍ കനവുനിറയും കാലയളവിനുപിറകിൽചുവന്നസൂര്യനെപോൽ ജ്വലിച്ചുനിന്നിരുന്നു,മനക്കോട്ടകൾ പുറത്താക്കി, കടപുഴകിഞാൻ നടന്നവഴികളിൽ വിതാനിച്ച തണൽമരംസ്വപ്നത്തിൻ നിറക്കൂട്ടുകൾ.എന്റെ സ്വപ്നത്തിൻ അടിവേരുകൾഎനിക്കായി ആലയിൽ പണിതീർത്തതൂലികയാം എഴുത്താണികളാൽ കൊരുത്തചിന്തിതമാം കാവ്യചിത്രങ്ങൾ ചിതറിക്കിടക്കുന്നു,തൂവൽക്കൊട്ടാരമാംഎൻ മനസ്സിന്നകക്കോണിൽ.എല്ലാ ജന്മസിദ്ധികളും പുറത്തെത്തിക്കുവാൻഎന്റെയാത്മാവിനെതൊട്ടുണർത്തിയതുംആ ബോധിച്ചുവട്ടിലിരുന്നു ധ്യാനിച്ചതിൻപടിഎനിക്കു കൈവന്ന ദീപ്തസ്മരണകളിൽതപിച്ചിരുന്നു ജന്മംനൽകിയതാതനെപ്പോൽ,കൽമഷചിത്തനാമെന്നെകാരുണ്ണ്യ-മോടെയെന്നുംചേർത്തുന്നിറുത്തിതഴുകിതലോടിയിരുന്നെന്നുമീ തണൽമരം.

–ശരണാഗതനയ്യപ്പൻ–

രചന : അനിൽകുമാർ എം എ ✍. കെട്ടും കെട്ടി ശബരിമലയ്ക്ക്…!,കേട്ടവർ കേട്ടവർശരണം വിളിയുടെമാറ്റൊലി കേട്ടു സ്തംഭിച്ചു.പന്തളവാസൻ അയ്യപ്പന്റെപൊന്നമ്പല നട കണ്ടു വണങ്ങാൻഇരുമുടി തന്നിൽ നിറച്ചൊരു കെട്ടുംതേങ്ങയെറിഞ്ഞുയുടച്ചൊരു കൈയ്യാലുയരും ഭക്തി നിറഞ്ഞൊരു ചിന്താൽപുതിയൊരു ലഹരിയിലയ്യപ്പന്റെചരിതം പാടി വരുന്നൊരു കൂട്ടർ….!കറുപ്പിൻ സാത്വിക നൈഷ്ഠികമേകുംവ്രതമൊരു…

പാപമോചനപ്പെരുന്നാൾ

രചന : മേരിക്കുഞ്ഞ് ✍ (ഇന്ന് ക്ടോബർ 2 അതിപ്രശ്തമായ പഴഞ്ഞിപ്പള്ളിപ്പെരുനാൾ ഇന്നാണ് ) (അമ്മച്ചീ… നാട്ടുകഥയുണ്ടോകൈവശംചുടു കടല പോലൊരുകവിതയുടെപൊതിയെടുക്കുവാൻ …?ഉണ്ടല്ലൊ….)വെറും പനങ്കുരുകളിയടക്കയായ്വേഷം മാറിലോറി കേറുന്നൊരെന്റെജന്മദേശത്ത്പാപത്തിൻഅമ്പരപ്പുകളുണ്ടെമ്പരപ്പ് !നന്മയുടെ ഡ്യൂപ്ലിക്കേറ്റുകൾ ;പൊന്നുപോൽ മിന്നുന്നവ !മാലാഖമാർക്കു പോലുംതിരിഞ്ഞു കിട്ടാത്തവ.സാക്ഷാൽ ഉടയതമ്പുരാൻഉടലോടെ ഇഹലോകത്തിൽപാർത്തിരുന്ന കാലത്ത്തിരു കാതുകൾ…

കരൂർ – മരണത്തിന്റെ നിഴൽമനുഷ്യത്വത്തിൽ എന്നുമെരിയുന്ന നിത്യജ്വാല!

രചന : അഷ്‌റഫ് കാളത്തോട് ✍ വിശപ്പിൻ തീച്ചുളകൾ,ദാഹത്തിൻ കനലുകൾ മുന്നിൽവെച്ചുകൊണ്ട്നിരായുധരായി നിന്നൊരായിരം മനുഷ്യർ;കാലുകൾ കാഴച്ച കാത്തു നിൽപ്പിൽദേഹം തളർന്നവർ, ദാഹം വരണ്ട നാവുകൾനാളെ വഴിതുറക്കുമെന്ന് ചൊല്ലിവിളിച്ചുകൂട്ടിയഅഭിനയ രാജാവിനായ്, ദേഹം മറന്ന കാത്തു നിൽപ്പ്ഹൃദയത്തിൻ അടിത്തട്ടിൽപ്രത്യാശ ജ്വലിച്ചുരുകി.നല്ല നാളുകളുടെ സ്വപ്നം കണ്ണുകളിൽ…

കാഴ്ച

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ആയിരമസ്ഥികൾ നുറുങ്ങുംവേദനആത്മനിർവൃതിയാലേറ്റമ്മആദ്യകൺമണിയ്ക്കുയിരേകിആനന്ദാശ്രുക്കൾപ്പൊഴിച്ചമ്മ! ആരുംക്കൊതിക്കുമാ പൊൻകുരുന്നിനെആനന്ദമോടരികത്തണച്ചമ്മആർത്തിയേറുമവനലിവോടെയമ്മിഞ്ഞപാലേകിആദ്യരുചി നുണഞ്ഞുപൈതൽ! അണിവിരലാലമ്മതൻ കവിളിൽഅവ്യക്തച്ചിത്രം വരച്ചുഅണുവിനെപ്പോലെ നുളഞ്ഞുഅമ്മ തൻ ചൂടേറ്റുചേർന്നു! അരവയർപ്പട്ടിണിയെങ്കിലുംഅതുമറന്നമ്മയാനന്ദമോടെഅരുമക്കിടാവിനന്നമൂട്ടിഅമ്പിളിമാമനെക്കാട്ടിയുറക്കി! അരമണി കിങ്ങിണികെട്ടിഅവനൊരുക്കിടാവായ്അമ്മതൻ രക്തമൂറ്റിക്കുടിച്ചുആരിലും കേമനായ് വളർന്നു! അല്ലലറിയിച്ചിടാതെആഗ്രഹമേതുമേഅവനായ്ച്ചൊരിഞ്ഞമ്മഅവനിയിലവനു വെളിച്ചമായ്! ആണ്ടുകൾത്താണ്ടിയോരമ്മആണ്ടവനോടിന്നു കേഴുന്നുഅലിവൊന്നുകാട്ടിയില്ലെങ്കിലുംഅരുതേയകലേയ്ക്കയച്ചീടരുതെ! അന്നമേകണ്ടിറ്റുനീരുംആയുസ്സിലതിന്നുശീലമായ്അകന്നുപോകുമാത്മാവിനായ്ആണ്ടുബലിയതുമേകിടല്ലേ! ആശകളറ്റിന്നെല്ലാം വ്യർഥമായ്അകമുറിക്കോണിലൊതുങ്ങാംആദ്യകൺമണി കരളേ..നീ…അകലെത്തെയാ…