Category: ലോകം

വാരിസ് ഡിറി

രചന : ജോർജ് കക്കാട്ട് ✍ അവളെ തടവിലാക്കിയപ്പോൾ അവൾക്ക് അഞ്ച് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഡോക്ടർമാരില്ല. അനസ്തേഷ്യയില്ല. ദയയില്ല.ഒരു ബ്ലേഡ്, ചുറ്റും മരുഭൂമി… പിന്നെ ഒരിക്കലും മറക്കാത്ത ഒരു നിലവിളി.അവളുടെ പേര് വാരിസ് ഡിറി എന്നായിരുന്നു.അതിന്റെ അർത്ഥം: മരുഭൂമിയുടെ പുഷ്പം. സൊമാലിയയിലെ…

ഒലു

രചന : ഗഫൂർകൊടിഞ്ഞി ✍ എന്തൊരുഒഴുക്കായിരുന്നുപള്ളിക്കത്താഴത്ത്.വർഷകാലത്ത്വട്ടച്ചിറ മുറിഞ്ഞ്ഭ്രാന്തൻ പുഴ പേലെഒഴുകി വരുന്ന വെള്ളംവെളിച്ചപ്പാടിനെ പോലെപുഞ്ചപ്പാടത്ത്തല തല്ലിച്ചിതറുംഅതിൻ്റെ ആരവംആളുകളെയുണർത്തും.മലവെള്ളംആർത്തലക്കുമ്പോൾഅതൊരു ചാകരയാണ്.മത്സ്യം മാത്രമല്ലമാങ്ങയും തേങ്ങയുംവൻ മരങ്ങളും കടപുഴകി വരും.ഒപ്പം നാൽക്കാലി മൃഗങ്ങളുമായിആണ്ടിലൊരിക്കൽവലിയൊരു കോളാണത്.ആളുകൾആർത്തു വിളിക്കുംഒഴുക്കിലേക്കെടുത്തു ചാടും.ഒഴുക്കിനൊത്ത് മലർന്ന് കിടക്കും.നിധി കിട്ടിയ മട്ടിൽകിട്ടിയത് കൈക്കലാക്കും.പള്ളിക്കാത്താഴത്തെ ഒലുവിൽനീന്തേണ്ട…

തൊടിയിലെ മരം

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍ മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻവിറങ്ങലാൽനിദ്രാവിഹീനയായ്തേങ്ങുമീവൃദ്ധമനസ്സിന്റെ നൊമ്പരം…തറവാട്ട്‌ തൊടിയിലുംപറമ്പിലുമെത്രമരങ്ങൾശിഖിരങ്ങൾ തീർത്തകൂട്ടുകുടുംബത്തിലിമ്പങ്ങൾതീർത്തതിൽ, മുത്തശ്ശിപ്ളാവുംഅശോകവും, പുന്നയും,കണി കണ്ടുണരുവാൻകണിക്കൊന്നയും, നക്ഷത്രപൂക്കൾ വിരിയിച്ചിലഞ്ഞിയും,വായിൽ വെളളമൂറിച്ചയമ്പഴവുംതൈക്കുളിർകാറ്റിനാൽതഴുകിയനെല്ലിയുമൊട്ടല്ലനിരവധിവൻമരക്കൂട്ടങ്ങൾപെറ്റ്പെരുകി-യൊരുവനമായിരുന്നൊരാപറമ്പും തൊടികളും…..ഏറെയുണ്ടെങ്കിലും മുത്തശ്ശി-ക്കേറയായ് വാത്സല്യമായൊരാതേൻമാവിനോർമ്മകൾമായാത്ത മോഹമായിന്നുംഓർമ്മയ്ക്കൊരോർമ്മയായ്മനതാരിൽ നിറയുന്നു.കുട്ടികൾകൂട്ടമായ്മാവിൻചോട്ടിലുത്സവം തീർക്കവെമാമ്പഴമുലുത്തുവാനെത്തുന്ന-യണ്ണാറക്കണ്ണനോടവർവായ്ത്താരിയായ് ചൊല്ലീടുംഅറക്കണ്ണാ.. വാ വാ …..ഒരു പൂള് മാമ്പഴം..താ.. താ..അത്തക്കളങ്ങളുമൂഞ്ഞാലാട്ടവുമെത്രകനിവുകൾതീർത്തൊരാമാഞ്ചോട്ടിലെയോർമ്മകളിന്നൊരുനോവായിത്തീരുവാൻ,മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻ പൊരു-ളെത്രയഴലുകൾതീർത്തിടും…നന്മചൊരിഞ്ഞൊരാതേൻമാവിൻകടയ്ക്കലൊരുമഴുവിനാൽതീർത്തിടുമൊരപരാധമായ്…..യാഥാർത്യമാകല്ലെയെന്നപ്രാർത്ഥനയാൽമുത്തശ്ശിതൻമിഴികൾനിറയുമീയോർമ്മ-കളുടെയീറനായ്..

നിദ്ര

രചന : എൻ.കെ.അജിത് ആനാരി✍ ഇരുപന്ത്രണ്ടു മണിക്കൂർ ചേർന്നൊരുദിനമുണ്ടാക്കിയ ഭൗമഭ്രമണേഒരു പന്ത്രണ്ടിൽ കർമ്മം, ബാക്കിയിലു-യിരിനു വിശ്രമമേകീ ഭഗവാൻ തനുവിന് വിശ്രമമേകുമ്പോഴും തളരാ-തെന്നുമിടിക്കും ഹൃദയംദഹനം, ശ്വസനം എന്നിവയൊപ്പം മൃതി –കൂടാതവ നിർവിഘ്ന്യേന സൃഷ്ടിസ്ഥിതിയുടെ നൈരന്തര്യം സംഹാ-രത്തെ തൊടുമൊരു നാളിൽനിർത്താതതുവരെയോടിച്ചെല്ലാനുണ്ടു –മുറങ്ങിയുണർന്നെഴുന്നേല്പൂ ! ഊർജ്ജവ്യയത്താലല്ലോ…

ചെന്തീയപ്പൻ’

രചന : ജീജോ തച്ചൻ ✍ അപ്രത്യക്ഷരാകുന്ന പെണ്ണുങ്ങൾ ജീജോ തച്ചൻ അവളുടെ വസ്ത്രങ്ങൾഓരോന്നായി ഉരിയപ്പെട്ടു:ആദ്യം സൽവാർപിന്നെ കമ്മീസ്പിന്നെ അടിവസ്ത്രങ്ങൾ.കേശഭാരംകൊണ്ടു മാറിടവുംകൈകൾ കൊണ്ട് ഉപസ്ഥവും മൂടികണ്ണുകൾ താഴ്ത്തിഅഴിയിട്ട മരക്കൂടിന്റെവെളിച്ചം കുറഞ്ഞ മൂലയിൽകണ്ണീരിൽ നനഞ്ഞദേഹം ആവുന്നത്ര മറച്ച്ഒരു പൂച്ചക്കുഞ്ഞിനെപ്പോലെഅവൾ പതുങ്ങിയിരുന്നു.കറുത്ത മേലങ്കിയണിഞ്ഞവിചാരണക്കാരുംതലപ്പാവുവെച്ച ഗുമസ്തരുംമൃഗശാലയിലെ…

സഹനാർദ്രസ്നേഹമേ ..

രചന : അൻവർ ഷാ ഉമയനല്ലൂർ✍ സന്മാർഗ്ഗദർശനമേകി നാഥൻസ്നേഹസ്വരൂപനാം യേശുദേവൻസഹനാർദ്രമായിത്തിളങ്ങി പാരിൻസൂര്യതേജസ്സായി ലോകപുത്രൻ. സ്തുത്യം നമിക്കുന്നു നിത്യ നിത്യംസാദരമോർക്കുന്നു ദിവ്യരൂപംസത്യസ്വരൂപനാമെൻ രക്ഷകൻസുവർണ്ണോദയത്തിലുയിർത്ത ദേവൻ. സഹനാർദ്രനായിത്തളർന്ന രംഗംസ്മരണയിലിന്നും നിണമണിഞ്ഞുസ്നേഹസ്വരൂപമേ, വാഴ്ത്തിടുന്നു;സ്തുതിയോടെ യോർത്തു വണങ്ങിടുന്നു. സംരക്ഷകാ, നാഥനാം ദർശകാ,സംവത്സരങ്ങൾക്കഴിഞ്ഞുമിന്നുംസംവർധനം ചെയ്തിടുന്നു ത്യാഗ-സ്മരണതന്നോരോ മഹിതരൂപംസുദിനമായുണരുന്നു തിരുവചനം.…

ആദ്യമായി രേഖപ്പെടുത്തിയ “ക്രിസ്മസ് കരോൾ” ❤

രചന : ജോർജ് കക്കാട്ട് ✍ ഇന്നലെ, മരം അലങ്കരിക്കുന്നതിനിടയിൽ, വ്യത്യസ്തമായ നിരവധി ക്രിസ്മസ് കരോളുകൾ ഞാൻ കേട്ടു… ഞാൻ സ്വയം ചോദിക്കുന്നതുവരെ, യഥാർത്ഥത്തിൽ ഏതാണ് “ആദ്യ” ക്രിസ്മസ് കരോൾ?ഒരു ചെറിയ സൂചന: അത് “അവസാന ക്രിസ്മസ്” ആയിരുന്നില്ല 😃അപ്പോൾ ഞാൻ…

പ്രഭാതമായുണരുക

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദ്യമായുണരുമാ, സൂര്യോദയംകരുണാർദ്രമാക്കുന്നുദയകാവ്യംനിത്യസ്വരൂപമാം നൽപ്രഭാതംഹൃദയത്തിനേകുന്നൊരാർദ്ര രൂപം. ചിന്തോദയത്തിൻ ചിറകടികൾവെള്ളരിപ്രാവായുയർന്നിടുമ്പോൾമന്ദസ്മിതത്തിൻ മലർമരന്ദംമനസ്സുകൾക്കേകുന്നതാത്മഹർഷം. നിമിഷനേരത്തേയ്ക്കുദിച്ച സ്വപ്നംഎഴുതിവയ്ക്കുന്നതായേഴുവർണ്ണംമിഴികളാലറിയേണ്ടതല്ല,സ്നേഹംകരളിൽത്തിളങ്ങട്ടെയാ,വെളിച്ചം. കണ്ണീർപ്പകലായി നിന്നു നമ്മൾവിണ്ണിൻ പ്രകാശമണയ്ക്കുമെങ്കിൽനിർണ്ണയമിരവിന്നുമില്ലെ ദുഃഖം;വർണ്ണങ്ങളേകുന്നതില്ലെ താരം? എണ്ണിക്കണക്കെടുക്കുന്നു ലോകംമണ്ണിൽമറയുന്നതെത്ര ജന്മംപാരിൻവെളിച്ചമേ, നിന്റെ സ്നേഹംതൂമലരാക്കുന്നുമീ,പ്രപഞ്ചം. ചെഞ്ചായമിട്ടപോലുള്ളധരംപിഞ്ചുകുഞ്ഞുങ്ങൾതൻ സ്നേഹകാവ്യംസഞ്ചാരമല്ലേ, മനുഷ്യ ജന്മംപുഞ്ചിരിയോടേ, സ്മരിക്ക…

തീർത്ഥയാത്ര

രചന : എം പി ശ്രീകുമാർ ✍ കാലത്തിന്റെ ചിറകടിയിൽചിലർ താഴേയ്ക്കു പോയി.കാലത്തിന്റെ ചിറകടിയിൽചിലർ മേലേയ്ക്കു പോയി.ചിലർക്ക് ആഘാതങ്ങളുംചിലർക്ക് ആഹ്ലാദങ്ങളുമേറ്റു.കാലവും കർമ്മവുംധർമ്മത്തെ ലക്ഷ്യമാക്കിയുംധർമ്മത്തെ സമ്പുഷ്ടമാക്കിയുംഒരുമിച്ചാണ് പ്രയാണം.മേലോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും മറന്നു.ധർമ്മത്തെ അറിയാത്തവരായി.താഴോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും വണങ്ങി.ധർമ്മത്തെ പൂജിച്ചു.കാലത്തിന്റെ ചിറകടിനാദംവീണ്ടും…

ഒരാളെ മനസിലാക്കാൻ

രചന : പ്രസീദ ദേവു ✍. ഒരാളെമനസിലാക്കാൻപഠിച്ചിട്ടു വേണംപ്രണയിക്കുവാൻ,ശേഷം വേണംഒന്നാകുവാൻ,ആവശ്യകതകൾകഴിഞ്ഞ് ഇട്ടെറിഞ്ഞുപോവുന്നത് പ്രേമമല്ല,ആവശ്യത്തിനായിഉപയോഗിച്ച്ഒഴിഞ്ഞു മാറുന്നതുംപ്രേമമല്ല,രണ്ടു പേരുടെ ഉടമ്പടി കരാർമാത്രമാണ് പ്രേമം,നല്ല സുഹൃത്തുക്കളുമായിനിങ്ങളത് പങ്കുവെച്ചാൽഅതിൽ 90% ആളുകളും അതിനെനശിപ്പിക്കും,10% പേർ മാത്രമാണ്യഥാർത്ഥത്തിൽ നിങ്ങളുടെസുഹൃത്തുക്കൾ,ആ പത്ത് പേര് മതിനിങ്ങൾക്ക് ,വിവാഹം കഴിഞ്ഞ്ഏറെ നാൾക്കു ശേഷമാണ്യഥാർത്ഥത്തിൽപ്രണയിക്കാനുള്ള…