Category: ലോകം

കലണ്ടർ

രചന : പ്രസീദ.എം.എൻ ദേവു ✍ കലണ്ടർമറിച്ച് മറിച്ച്ആറേടിൽ തീരുന്നവൾ,ആദ്യയേടിലെമാസക്കുളി പോലെചുവന്ന അക്കങ്ങളോട്മാത്രം പ്രണയംനടിക്കുന്ന ചിലർ,പാൽക്കാരനും,പത്രക്കാരനുംദിനം പ്രതിയെഴുതുന്നസംഖ്യ കുറിച്ചെഴുതുന്നപ്രണയ ലേഖനം,ചിട്ടി പിടിച്ച നാൾമുതൽക്കുള്ളകൊടുത്തു തീർപ്പുകളെകുത്തും, കോമയുമിടാതെപ്രണയ പലിശകൊണ്ട് തീർത്തജനുവരികൾ,പ്രണയ നാളിൻ്റെവരവറിയിച്ചഫെബ്രുവരി പൂക്കൾക്ക്ഇരുപത്തെട്ടുകാരിയുടെപതം വന്ന തിളക്കം,മാർച്ചൊരുമച്ചാട് മാമാങ്കം പോലെ,അവിടേം ഇവിടേംഉത്സവമേളം,എപ്രിലിൽഊഞ്ഞാലു കെട്ടിയമാവിൻചോട്ടിൽഉണ്ണികളുടെസംസ്ഥാന സമ്മേളനം,മെയിൽകരിക്കിൻകാടിളക്കിപാലക്കാടൻ…

പ്രവാസലോകത്തെ നഴ്സുമാരുടെ മടക്കയാത്രകൾ നൽകുന്ന പാഠം

രചന : ജെറി പൂവക്കാല✍ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലയാളിക്ക് പുതിയ കാര്യമല്ല. എന്നാൽ സമീപകാലത്ത് പ്രവാസലോകത്ത് ചർച്ചയാകുന്നത് ‘റിവേഴ്സ് മൈഗ്രേഷൻ’ അഥവാ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ഗൾഫിലേക്കോ നാട്ടിലേക്കോ ഉള്ള തിരിച്ചുപോക്കാണ്. കോവിഡ് കാലത്തിന് ശേഷം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ്…

ക്രിസ്തുമസ്സ് മരം തനിച്ചായി

രചന : ജോർജ് കക്കാട്ട് ✍ ക്രിസ്മസ് കഴിഞ്ഞു, മരം ഒഴിഞ്ഞു,നക്ഷത്രം താഴ്ത്തി, വെളിച്ചം കുറഞ്ഞു.പുൽക്കൂട് മാറ്റി, കളിപ്പാട്ടമെല്ലാംപെട്ടിയിലാക്കി, ചിരിയൊച്ച താണു. മധുരം തീർന്നു, പലഹാരം കാലി,സന്തോഷം മെല്ലെ, മങ്ങലായി മാറി.പുതുവർഷം വരും, പ്രതീക്ഷ നൽകും,ഓർമ്മകൾ മാത്രം, കൂടെ ബാക്കിയാകും. മഞ്ഞുകാലം,…

എന്തുകൊണ്ടാണ് ‘Christmas’ നെ ‘Xmas’ എന്ന് വിളിക്കുന്നത്?

രചന : വലിയശാല രാജു ✍ ക്രിസ്തുമസ് കാലമായാൽ കടകളിലെ ബോർഡുകളിലും ആശംസ കാർഡുകളിലുമെല്ലാം നാം സ്ഥിരമായി കാണുന്ന ഒന്നാണ് ‘Xmas’ എന്ന പ്രയോഗം. ക്രിസ്തു (Christ) എന്ന പേര് ഒഴിവാക്കി പകരം ‘X’ ഉപയോഗിക്കുന്നത് ക്രിസ്തുമസിന്റെ മതപരമായ പ്രാധാന്യം കുറയ്ക്കാനാണെന്ന്…

ക്രിസ്തുവും കൃഷ്ണനും: മിത്തോളജികളിലെ സമാനതകൾ

രചന : വലിയശാല രാജു✍ മനുഷ്യചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച രണ്ട് മഹത്തായ സങ്കല്പങ്ങളാണ് യേശുക്രിസ്തുവും ശ്രീകൃഷ്ണനും. ഇവർ ജീവിച്ചിരുന്നോ ഇല്ലയോ എന്ന ചരിത്രപരമായ തർക്കങ്ങൾ നിലനിൽക്കുമ്പോഴും, ഇവരുടെ ജീവിതകഥകൾക്കിടയിലുള്ള അതിശയിപ്പിക്കുന്ന സമാനതകൾ ഏതൊരു യുക്തിചിന്തകനെയും ആകർഷിക്കുന്നതാണ്. കേവലം യാദൃച്ഛികത എന്നതിലുപരി, മനുഷ്യൻ…

വാരിസ് ഡിറി

രചന : ജോർജ് കക്കാട്ട് ✍ അവളെ തടവിലാക്കിയപ്പോൾ അവൾക്ക് അഞ്ച് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഡോക്ടർമാരില്ല. അനസ്തേഷ്യയില്ല. ദയയില്ല.ഒരു ബ്ലേഡ്, ചുറ്റും മരുഭൂമി… പിന്നെ ഒരിക്കലും മറക്കാത്ത ഒരു നിലവിളി.അവളുടെ പേര് വാരിസ് ഡിറി എന്നായിരുന്നു.അതിന്റെ അർത്ഥം: മരുഭൂമിയുടെ പുഷ്പം. സൊമാലിയയിലെ…

ഒലു

രചന : ഗഫൂർകൊടിഞ്ഞി ✍ എന്തൊരുഒഴുക്കായിരുന്നുപള്ളിക്കത്താഴത്ത്.വർഷകാലത്ത്വട്ടച്ചിറ മുറിഞ്ഞ്ഭ്രാന്തൻ പുഴ പേലെഒഴുകി വരുന്ന വെള്ളംവെളിച്ചപ്പാടിനെ പോലെപുഞ്ചപ്പാടത്ത്തല തല്ലിച്ചിതറുംഅതിൻ്റെ ആരവംആളുകളെയുണർത്തും.മലവെള്ളംആർത്തലക്കുമ്പോൾഅതൊരു ചാകരയാണ്.മത്സ്യം മാത്രമല്ലമാങ്ങയും തേങ്ങയുംവൻ മരങ്ങളും കടപുഴകി വരും.ഒപ്പം നാൽക്കാലി മൃഗങ്ങളുമായിആണ്ടിലൊരിക്കൽവലിയൊരു കോളാണത്.ആളുകൾആർത്തു വിളിക്കുംഒഴുക്കിലേക്കെടുത്തു ചാടും.ഒഴുക്കിനൊത്ത് മലർന്ന് കിടക്കും.നിധി കിട്ടിയ മട്ടിൽകിട്ടിയത് കൈക്കലാക്കും.പള്ളിക്കാത്താഴത്തെ ഒലുവിൽനീന്തേണ്ട…

തൊടിയിലെ മരം

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍ മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻവിറങ്ങലാൽനിദ്രാവിഹീനയായ്തേങ്ങുമീവൃദ്ധമനസ്സിന്റെ നൊമ്പരം…തറവാട്ട്‌ തൊടിയിലുംപറമ്പിലുമെത്രമരങ്ങൾശിഖിരങ്ങൾ തീർത്തകൂട്ടുകുടുംബത്തിലിമ്പങ്ങൾതീർത്തതിൽ, മുത്തശ്ശിപ്ളാവുംഅശോകവും, പുന്നയും,കണി കണ്ടുണരുവാൻകണിക്കൊന്നയും, നക്ഷത്രപൂക്കൾ വിരിയിച്ചിലഞ്ഞിയും,വായിൽ വെളളമൂറിച്ചയമ്പഴവുംതൈക്കുളിർകാറ്റിനാൽതഴുകിയനെല്ലിയുമൊട്ടല്ലനിരവധിവൻമരക്കൂട്ടങ്ങൾപെറ്റ്പെരുകി-യൊരുവനമായിരുന്നൊരാപറമ്പും തൊടികളും…..ഏറെയുണ്ടെങ്കിലും മുത്തശ്ശി-ക്കേറയായ് വാത്സല്യമായൊരാതേൻമാവിനോർമ്മകൾമായാത്ത മോഹമായിന്നുംഓർമ്മയ്ക്കൊരോർമ്മയായ്മനതാരിൽ നിറയുന്നു.കുട്ടികൾകൂട്ടമായ്മാവിൻചോട്ടിലുത്സവം തീർക്കവെമാമ്പഴമുലുത്തുവാനെത്തുന്ന-യണ്ണാറക്കണ്ണനോടവർവായ്ത്താരിയായ് ചൊല്ലീടുംഅറക്കണ്ണാ.. വാ വാ …..ഒരു പൂള് മാമ്പഴം..താ.. താ..അത്തക്കളങ്ങളുമൂഞ്ഞാലാട്ടവുമെത്രകനിവുകൾതീർത്തൊരാമാഞ്ചോട്ടിലെയോർമ്മകളിന്നൊരുനോവായിത്തീരുവാൻ,മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻ പൊരു-ളെത്രയഴലുകൾതീർത്തിടും…നന്മചൊരിഞ്ഞൊരാതേൻമാവിൻകടയ്ക്കലൊരുമഴുവിനാൽതീർത്തിടുമൊരപരാധമായ്…..യാഥാർത്യമാകല്ലെയെന്നപ്രാർത്ഥനയാൽമുത്തശ്ശിതൻമിഴികൾനിറയുമീയോർമ്മ-കളുടെയീറനായ്..

നിദ്ര

രചന : എൻ.കെ.അജിത് ആനാരി✍ ഇരുപന്ത്രണ്ടു മണിക്കൂർ ചേർന്നൊരുദിനമുണ്ടാക്കിയ ഭൗമഭ്രമണേഒരു പന്ത്രണ്ടിൽ കർമ്മം, ബാക്കിയിലു-യിരിനു വിശ്രമമേകീ ഭഗവാൻ തനുവിന് വിശ്രമമേകുമ്പോഴും തളരാ-തെന്നുമിടിക്കും ഹൃദയംദഹനം, ശ്വസനം എന്നിവയൊപ്പം മൃതി –കൂടാതവ നിർവിഘ്ന്യേന സൃഷ്ടിസ്ഥിതിയുടെ നൈരന്തര്യം സംഹാ-രത്തെ തൊടുമൊരു നാളിൽനിർത്താതതുവരെയോടിച്ചെല്ലാനുണ്ടു –മുറങ്ങിയുണർന്നെഴുന്നേല്പൂ ! ഊർജ്ജവ്യയത്താലല്ലോ…

ചെന്തീയപ്പൻ’

രചന : ജീജോ തച്ചൻ ✍ അപ്രത്യക്ഷരാകുന്ന പെണ്ണുങ്ങൾ ജീജോ തച്ചൻ അവളുടെ വസ്ത്രങ്ങൾഓരോന്നായി ഉരിയപ്പെട്ടു:ആദ്യം സൽവാർപിന്നെ കമ്മീസ്പിന്നെ അടിവസ്ത്രങ്ങൾ.കേശഭാരംകൊണ്ടു മാറിടവുംകൈകൾ കൊണ്ട് ഉപസ്ഥവും മൂടികണ്ണുകൾ താഴ്ത്തിഅഴിയിട്ട മരക്കൂടിന്റെവെളിച്ചം കുറഞ്ഞ മൂലയിൽകണ്ണീരിൽ നനഞ്ഞദേഹം ആവുന്നത്ര മറച്ച്ഒരു പൂച്ചക്കുഞ്ഞിനെപ്പോലെഅവൾ പതുങ്ങിയിരുന്നു.കറുത്ത മേലങ്കിയണിഞ്ഞവിചാരണക്കാരുംതലപ്പാവുവെച്ച ഗുമസ്തരുംമൃഗശാലയിലെ…