Category: പ്രവാസി

നേരം

രചന : യൂസഫ് ഇരിങ്ങൽ✍️ തുണി അലക്കുന്ന നേരത്താണ്കുഞ്ഞെണീറ്റ് കരഞ്ഞത്സോപ്പ് പതയുള്ളകൈകൾ നന്നായി കഴുകിഅവനെ വാരിയെടുത്ത നേരമാണ്ഓരിക്കാരൻ മാപ്ലമീൻ കൊണ്ടൊന്നു വിളിച്ചത്തേങ്ങ അരച്ച മീൻ കറിയിൽഉലുവ വറവിടുന്ന നേരത്താണ്ടാങ്ക് നിറഞ്ഞു വെള്ളംതൂവുന്നെന്ന് രാധേടത്തിവിളിച്ചു പറഞ്ഞത്സിങ്കിൽ കുമിഞ്ഞു കൂടിയപാത്രങ്ങൾതേച്ചു മോറുന്ന നേരത്താണ്ചേട്ടൻ വീഡിയോ…

വേനൽ ഇട്ടു വച്ചിരുന്ന പാത്രം

രചന : വൈഗ ക്രിസ്റ്റി✍ വേനൽ ഇട്ടു വച്ചിരുന്ന പാത്രംചോർന്നു തുടങ്ങുന്നു.മലമുകളിലേയ്ക്കുള്ള തദേവൂസ്പഴികളുടെ തമ്പുരാനെവഴിയിൽ കണ്ടെത്തുന്നു .ദൈവത്തിൻ്റെ കരച്ചിൽവഴിയിൽവളഞ്ഞു വീഴുന്നുപെയ്തു കഴിഞ്ഞമഴകൾതദേവൂസ് പെറുക്കിക്കൂട്ടുന്നുഎവിടെ വയ്ക്കും ?എവിടെ വയ്ക്കും ?പാത്രത്തിൽ ബാക്കി വന്നവേനൽതദേവൂസ്ദൈവത്തിൻ്റെകാൽപാദങ്ങളിൽ വരച്ചുവയ്ക്കുന്നുപൊട്ടിത്തുറന്ന ചുമയടക്കിദൈവം പഴിപ്പാത്രം തുറക്കുന്നുവഴിയിലിരുന്ന് ,വിശ്രമിക്കാമല്ലോപഴി കൂട്ടിഒന്നു മുറുക്കാമല്ലോകാലിൽ…

വാർദ്ധക്യത്തിന്റെ
ത്രിമാനദൃശ്യങ്ങൾ …

രചന : സുമോദ് പരുമല ✍ വാർദ്ധക്യത്തിന്റെത്രിമാനദൃശ്യങ്ങൾ …പൂമുഖത്ത്ചന്ദനം മണക്കുന്ന ചാരുകസേരയിൽഉള്ളംകൈയ്യിൽകമിഴ്ത്തിപ്പിടിച്ച തളിർവെറ്റിലയിൽഞരമ്പുകളുരച്ച്,നൂറുതേക്കുന്നുണ്ട്തങ്കമോതിരങ്ങളിട്ട വിരലുകൾ .ഇടംകാലും വലംകാലുംമാറിമാറിയുഴിഞ്ഞ്വെൺചാമരം വീശുന്നുണ്ട്പരിചാരകർ ..സ്വർണ്ണക്കോളാമ്പിയിലേക്ക്അടർന്നു വീഴുന്നു ..സുവർണ്ണദന്തങ്ങൾ .മലയിടിഞ്ഞ് വീണ്അനാഥരായിത്തീർന്നപേരക്കുട്ടികളുടെ വിശപ്പിലേയ്ക്ക്കൂനിത്തൂങ്ങിയ ചുമലിൽകൈക്കോട്ടുതാങ്ങിമലകയറിപ്പോകുന്നുണ്ട്ജരാനരകൾ .തുരന്നമലകളുടെ മാളങ്ങളിൽനിറഞ്ഞവേർപ്പുകുളത്തിൽഅന്നം തിളയ്ക്കുന്നുണ്ട് .ബീഡിപ്പുകയുടെ മറപുതച്ച്ആളൊഴിഞ്ഞ കടവരാന്തയിൽതൂവാനപ്പൊടിയിൽ മുങ്ങിതണുത്തു വിറച്ചുകിടക്കുന്നു ..വയറൊട്ടിവലിഞ്ഞവാർദ്ധക്യത്തിന്റെ…

പോസ്കോ

രചന : എം ബി ശ്രീകുമാർ ✍️ അവൻ കടന്നു ചെല്ലുമ്പോൾവാസന്തി മിസ്, പരിമളം പടർത്തിസീറ്റിൽ ഉണ്ടായിരുന്നു.അവനെ അറിഞ്ഞതുംഒരു കൊടുങ്കറ്റുപോലെ അവർ ഉണർന്നു.എന്താണ് നിന്റെ ഉദ്ദേശം?രേഖയും നീയും തമ്മിൽ എന്താണ്?അവർ അലറുന്നുണ്ടായിരുന്നു.എനിക്ക് നീറി നീറി പുകയണംഅതിനാൽഅവളെ ഞാൻ പ്രേമിക്കുന്നു.ഞാൻ ആത്മഹത്യ ചെയ്യും.എന്റെ…

കരിനിഴൽ.

രചന : ബിനു. ആർ.✍️ കരിനിഴൽ മാനത്തു പറന്നുപരക്കുന്നുകരിമുകിൽമാലകൾപോൽജീവിതത്തിൻതോന്തരവുകളിൽ,ചിലനേരങ്ങളിൽ ജീവിതത്തിലുംപരക്കാറുണ്ട് മനസ്സുമുരടിപ്പിക്കുംഅപകീർത്തികളാൽ കരിനിഴലുകൾ,രാവെല്ലാംപകൽപോലെ തോന്നുമിടങ്ങളിലെല്ലാംഒളിച്ചിരിപ്പുണ്ടാവും കരിനിഴലുകൾമാനക്കേടിൻ പീഡനമുറയാലെമാനത്തെ തീഷ്ണമാം വജ്രകീലം പോൽ,ചിന്തകളെല്ലാം കാടുകയറിയൊത്തിരിനേരംകഴിയവേ,മരണത്തിൻ മുഖചിത്രംകാണാറുണ്ടുപണ്ടുകാലമെന്നെത്തളർത്തിയപലയിരവുപകലുകളിലൊളിഞ്ഞുകിടക്കുംകരിനിഴലുകൾ, ജീവിതമാം ഉയർച്ചയുടെപടവുകൾതാണ്ടാൻ തന്നാനം പാടവേ,കേൾക്കാംകനത്തമഴയുടെയാരവം പോൽ,ചില ജന്മശിഷ്ടങ്ങളുടെയാരവംതകർന്ന കല്പടവുകൾക്കുകീഴിലെഗതിക്കിട്ടാ കരിനിഴലുകൾ..

വാക്കുകൾ നീതിബോധത്തിൻ്റെ
ഇടങ്ങൾ തേടുമ്പോൾ!!!

രചന : ബാബുരാജ് കടുങ്ങല്ലൂർ ! ✍ ഇത് വാക്കാണ്. നീതിശാസ്ത്രങ്ങളോട് ഇനി ഞാനൊന്നും പറയുകയില്ല. പക്ഷെ നീതിബോധത്തിൻ്റെ ഇടങ്ങൾ എവി-ടെ തുറക്കപ്പെടുന്നുവോ അവിടെയെല്ലാം അധിനിവേശങ്ങൾക്കെതിരായിഞാൻ കവിതയെഴുതി കൊണ്ടിരിക്കും! അതെൻ്റെ നിറഞ്ഞതും, തികഞ്ഞതുമായ പ്രവർത്തനമാണ്. തിരക്കാണ്. മിക്കപ്പോഴും. എന്നാലും എഴുതി തീർക്കാത്തതിനെകുറിച്ച്…

ജൻമദിനമെത്തുമ്പോൾ .

രചന : ടി.എം. നവാസ് വളാഞ്ചേരി. ✍ ഓരോ ജൻമദിനങ്ങളും ഓർമ്മപ്പെടുത്തലുകളാണ്. തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ നൽകിയെത്തുന്ന ജൻമദിനങ്ങൾ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാവണം. ഭൂതകാലത്തെ പിഴവുകളിൽ നിന്നും പാഠമുൾക്കൊണ്ട് പുതു ചരിതങ്ങൾ രചിക്കാൻ നാം ഓരോരുത്തർക്കും കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു. പിറന്നാളിനാശംസയേ കുന്ന നേരമിൽ…

പുട്ടും, പ്രവാസിയും.

രചന : മനോജ്‌ കാലടി ✍ പുട്ടിനും ചിലതൊക്കെ പറയാനുണ്ട്.. പുട്ടും പ്രവാസിയും ഒരുപോലെ വേവുന്നവർ.. ഉള്ളിൽ തിളയ്ക്കുന്ന ജീവിതസത്യത്തിൽചൂടേറ്റു വേവുന്നു പാപിയായോരു ഞാൻജീവിതപാഠത്തിൻ നേരിന്റെയാവിയിൽസാഹചര്യങ്ങൾതൻ രൂപം ഗ്രസിച്ചു ഞാൻ. ഒരു തവിവെള്ളത്തിൽ കണ്ണുനീരുപ്പേകിഎന്തിനായെന്റെ ഹൃദയംകവർന്നു നീ?ഞങ്ങൾക്കിടയിൽ നീ പണിതില്ലയോകപട സ്നേഹത്തിന്റെ…

കള്ളക്കണ്ണനെ

രചന : ദീപക് രാമൻ✍ കണ്ടുകണ്ടു കണ്ടുകണ്ടൂകള്ളക്കണ്ണനെ കണ്ടൂ ഞാൻഗുരുവായൂരമ്പലമുറ്റത്ത്ഓടികളിക്കണ കണ്ടൂ ഞാൻവന്നുനിന്നു എൻ്റെ മുന്നിലുംഓടക്കുഴലും പിടിച്ചോണ്ട്മാറോട് ചേർത്തുപിടിച്ചെന്നെകള്ളച്ചിരിയും ചിരിച്ചോണ്ട്ഗുരുവായൂരെത്താൻ എന്തേഇത്രയും കാലം വൈകീന്ന്തെല്ലൊരൽപം ഗൗരവമോടെകണ്ണൻ കാതിൽ ചോദിച്ചുഎന്തുചൊല്ലും എന്ത് ചൊല്ലുംഎന്നറിയാതെ നിന്നൂഞാൻകണ്ണടച്ച് മെല്ലെത്തുറന്നപ്പോൾകാണുവാനില്ല കരിവർണ്ണനെ…എങ്ങുപോയി എങ്ങ് പോയിഗോപകുമാരനൊളിച്ചിരിപ്പൂ…ഗോപികമാരൊത്ത് കണ്ണൻവൃന്ദാവനത്തിൽ പോയൊളിച്ചോ…കണ്ടുകണ്ടു…

അവസാനത്തിന്റെ ആരംഭം

രചന : ജെയിൻ ജെയിംസ് ✍️ തിരക്കേറിയ തെരുവിന്റെ മൂലയിൽസൂര്യനേരങ്ങളിലും അമാവാസിയിലെഅന്ധകാരം നിറഞ്ഞത് പോലുള്ളആ സ്ഥലത്ത് നമുക്ക്ഓം ചന്ദ്രക്കല കുരിശ്എന്നീ മൂന്ന് ചിഹ്നങ്ങളാൽഅടയാളപ്പെടുത്തപ്പെട്ടതെങ്കിലുംആത്മാവ് നഷ്ടപ്പെട്ട മൂന്ന്ഇരുണ്ട കെട്ടിടങ്ങൾ കാണാംഅവിടെ ഒത്തിരി അകലെഒരു മരച്ചുവട്ടിൽമൂന്നുപേരെ ഞങ്ങൾ കാണുന്നുനരച്ച ചാരനിറ വസ്ത്രങ്ങൾ ധരിച്ചമൂന്നുപേർ നിരന്നിരുന്ന്പാദരക്ഷകൾ…