തുളസിക്കതിർ-
രചന : എം പി ശ്രീകുമാർ ✍ സപ്താഹം നടക്കുന്നവേദിയിൽ നിന്നൊരുസപ്തസ്വരരാഗഗീതമൊഴുകിപീലിക്കാർവർണ്ണൻ്റെചൊടികളിൽ നിന്നുള്ളസുന്ദരമുരളീരവമായി !സപ്താഹം നടക്കുന്നവേദിയിൽ ഭഗവാൻഒരു മിന്നൽപ്പിണർ പോലെതെളിഞ്ഞു വന്നു !ചന്ദനതീർത്ഥംതളിക്കുന്നതെന്നലായ്പരിസരമെങ്ങും പരിലസിച്ചുഭഗവാൻ്റെ പുഞ്ചിരിപൂവുകളായിട്ടുഭഗവത്സത്രത്തിൽ പെയ്തിറങ്ങിസപ്താഹം നടക്കുന്നവേദിയിൽ നിന്നൊരുസപ്തസ്വരരാഗഗീതമൊഴുകിപീലിക്കാർവർണ്ണൻ്റെചൊടികളിൽ നിന്നുള്ളസുന്ദരമുരളീരവമായി.
