ഇടവേള
രചന : ജയചന്ദ്രൻ കഠിനകുളം. ✍ അരാഫത്തിന്റെചോരക്കരുത്തിൽ,“കനലെരിഞ്ഞടങ്ങി”!സമാധാനത്തിന്റെചാരത്തിൽ നിന്നും“ഫീനിക്സ് പക്ഷിക്ക്കുഞ്ഞിതൂവലുകൾമുളക്കുന്ന മർമ്മരംഗാസ ഹൃദ്തന്ത്രികളിൽഅനുരണനം സൃഷ്ടിക്കേ!അപ്രതീക്ഷിതമായിഇരുട്ടിന്റെ കട്ടക്കറുപ്പിൽനക്ഷത്രകുഞ്ഞുങ്ങൾഭൂമിയിലേക്കിറങ്ങുന്നു.ദൈവപുത്രന്റെ വരവിനുഒരു വാൽനക്ഷത്രം തന്നെഅധികമായിരുന്നു;ഇസ്രായേൽ രാജ്യംപരിപാവനമാകാൻ!ഹാ, ആകാശത്തിന്റെ,മാസ്മരീക വിസ്മയംകുറേശേ, ആശങ്കയായിതലച്ചോറ് ഭക്ഷിക്കാൻതുടങ്ങേ!നിമിഷം കൊണ്ട്ഒരു പ്രദേശം വെണ്ണീറണിഞ്ഞു.അഹങ്കാരത്തിന്റെ,ആത്മവിശ്വാസം ഭക്ഷിച്ചുഉറക്കത്തിലായിരുന്നു;പ്രിയ ” മെറ്റൽഡോം”.ശേഷം;സംഭവിക്കുന്നതൊക്കെസ്വപനമായിരിക്കണമെന്ന്ഓരോ പുലരിയിലും മനസിനെപറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.വിടരുംമുമ്പ്…