ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഒരു ക്രിസ്തുമസ് കൂടി

രചന : കൃഷ്ണമോഹൻ കെ പി ✍ കാലിത്തൊഴുത്തീ പ്രപഞ്ചമല്ലേപുൽക്കൂടു മർത്യ ഹൃദയമല്ലേകർത്താവാം യേശു ജനിച്ചിടുന്നൂപുണ്യപുരുഷനായ് എൻ മനസ്സിൽപാപങ്ങളുൾക്കൊണ്ട ജന്മങ്ങളേ …പാപരഹിതരായ് മാറ്റുവാനായ്പാപങ്ങൾ സ്വാംശീകരിച്ചവനേപുതുവചനങ്ങളങ്ങേകിയോനേകർത്താവേ കാരുണ്യ മൂർത്തിയായികുഷ്ഠരോഗത്തെയകറ്റിയോനേ …അന്ധന്നു കാഴ്ചയും, മുടന്തനു ഹാസവുംഅന്യതയില്ലാതെ നല്കി യോനേ …ക്രിസ്തുവേ, സ്വസ്തി പറഞ്ഞിടട്ടേ…ക്രിസ്തുമസ്സിന്റെ ദിനത്തിലിന്ന്പാതിരാക്കുർബാന…

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് 2026-ലേക്ക് നവനേതൃത്വം; ഹേമചന്ദ്രൻ പ്രസിഡൻറ്, മാത്യുക്കുട്ടി സെക്രട്ടറി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ മുത്തശ്ശി സംഘടന എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെൻറർ…

കപ്പല് മയ്യത്തോം

രചന : രാ ഗേ ഷ് ✍ രാവിലെ കണ്ണ് തുറന്നപ്പോൾപുതിയ യുദ്ധങ്ങൾ ഒന്നുമില്ലെന്നോർത്ത പുരുഷുനിരാശയോടെ തിരിഞ്ഞു കിടക്കുന്നു,അപ്പോഴും വലം കൈകട്ടിലിന്റെ ചുവട്ടിൽശബ്ദവും വെളിച്ചവും പുറപ്പെടുവിക്കാത്തമെറ്റൽ ഡീറ്റെക്ടറായിഎപ്പോൾ വേണമെങ്കിലുംപൊട്ടിത്തെറിച്ചേക്കാവുന്ന മൈനുകളെഉറക്കമില്ലാതെ പരതുന്നു.അടുക്കളയിൽനിന്നുയരുന്ന കഞ്ഞിമണംറേഷൻ കടയുടെ ഓർമ്മകൾ ഉണർത്തുമ്പോൾഅയാളിലെ അതിർത്തി സംരക്ഷകൻതീർത്തും ജാഗരൂഗൻ…വേലിക്കെട്ടുകളിലെ…

പ്രേമനും ഏറാൻമൂളികളും

രചന : സബ്‌ന നിച്ചു ✍ പ്രേമനും ഏറാൻമൂളികളുംവെടിവട്ടം പറയുന്നമരച്ചോട്ടിലാണ്രണ്ടുപെണ്ണുങ്ങൾ തൂങ്ങിച്ചത്തത്..ഒരുത്തി നാവ് കടിച്ചുമുറിച്ചുംതുടമാന്തിക്കീറിയും ചാകാൻ നേരംവെപ്രാളം കാട്ടിയിട്ടുണ്ട്,മറ്റോൾ ഇന്നാ ചത്തോ പറഞ്ഞ കൂട്ട്ഉറങ്ങിച്ചത്ത പോലെയാണെന്നാണ്വെട്ടിക്കിടത്തിയ പരമൻ പറഞ്ഞത്..ആർക്കറിയാം ഒന്നിനെക്കൊന്ന്ഒന്ന് തൂങ്ങിയതാണോന്നും ചൊല്ലിപ്രേമൻ ഊഞ്ഞാലു കെട്ടാൻഉയരത്തിലുള്ള ഇതേകൊമ്പിൽ കേറികുത്തിമറിഞ്ഞത് ചിന്തിച്ചു..ഹോ..കൊന്നതിനെ തൂക്കാൻ…

ക്രിസ്തുവും കൃഷ്ണനും: മിത്തോളജികളിലെ സമാനതകൾ

രചന : വലിയശാല രാജു✍ മനുഷ്യചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച രണ്ട് മഹത്തായ സങ്കല്പങ്ങളാണ് യേശുക്രിസ്തുവും ശ്രീകൃഷ്ണനും. ഇവർ ജീവിച്ചിരുന്നോ ഇല്ലയോ എന്ന ചരിത്രപരമായ തർക്കങ്ങൾ നിലനിൽക്കുമ്പോഴും, ഇവരുടെ ജീവിതകഥകൾക്കിടയിലുള്ള അതിശയിപ്പിക്കുന്ന സമാനതകൾ ഏതൊരു യുക്തിചിന്തകനെയും ആകർഷിക്കുന്നതാണ്. കേവലം യാദൃച്ഛികത എന്നതിലുപരി, മനുഷ്യൻ…

അപൂർവ്വരാഗങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ ഒരു പനിനീർപ്പൂവ് വിടരുമ്പോലെയാണ്,ചില പ്രഭാതങ്ങൾ പൊട്ടി വിടരുക.സൂര്യൻ ഒരായിരംഇളംകരങ്ങളായി മന്ദഹാസത്തോടെപ്രകൃതിയെ പുണരും.പക്ഷികൾ പുലരും മുമ്പേ ഉണരും.പരസ്പരം സ്നേഹഭാഷണങ്ങൾ നടത്തും.വൃക്ഷശിഖരങ്ങളിൽ ഒരുമിച്ചിരുന്ന്കൊക്കുരുമ്മി പ്രണയം പങ്കിടും.ഹരിതവനങ്ങളിൽ അവര്‍ചിറകിട്ടടിച്ച് പാറി നടക്കും.ശിഖരങ്ങളിലിരുന്ന് ഊഞ്ഞാലാടിഅവർ രസിക്കും.ഈണത്തിൽ സംഗീതം പൊഴിക്കും.ചീവീടുകൾ കൂടുതൽഉത്സാഹികളായി അവരുടെസംഗീതാലാപനത്തിന് അകമ്പടിയാകും.കാവിയും…

പൂത്തിരുവാതിര

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ രമ്യമാം തിങ്കൾസ്മിതാനന്ദ ലഹരിയിൽനെഞ്ചിൽത്തുളുമ്പുന്നു മധുകാവ്യ കാലവുംധനുമാസ രാവുപോലേറെയുണർവ്വുമായ്വന്നണയുന്നിതാ പ്രിയദയാം കവിതയും. നൈർമ്മല്യ കിരണങ്ങളുയരുന്നു താരകൾകൺചിമ്മിയിരു തരള ഹൃദയങ്ങളാകുന്നുശ്രീശിവ,പാർവ്വതിമാരിന്നതിരമ്യ സ്മരണയിൽമംഗല്യ വിഭൂഷിതരാകുന്നു. കരളുകൾ കവിതയായൊഴുകുന്ന രജനിയിൽതാലമേന്തുന്നഴകാർന്നതാം താരങ്ങൾകനക വസന്തമാണോരോ സ്മരണയുംകതിരുപോലേറെത്തളിരണിയുന്നതും. കുളിർക്കാലമേ, നിന്റെ രമണീയമാം…

ഓർമ്മച്ചെപ്പ് 🌹🙏❤️

രചന : ദിവാകരൻ പികെ✍ ആൾത്തിരക്കേറിയ തെരുവിൽചാവാലി പട്ടിയുമായി മുഷിഞ്ഞ വസ്ത്രത്തോടെപതിവുപോലെ വേണുഗോപാൽ ഇരുന്നു.നീട്ടിയ കയ്യിൽ ആദ്യമായി ഏതാനും മുഷിയാത്തനോട്ട്കൾവച്ചുകണ്ടപ്പോൾ അത്ഭുതത്തോടെ തല ഉയർത്തിനോക്കി കണ്ടുമറന്നസ്ത്രീയുടെ മുഖം.കുലീനത്വംതുളുമ്പുന്നസ്ത്രീയുടെകണ്ണിൽ കണ്ണുനീർഅണപൊട്ടിഒഴുകാൻതയ്യാറയി നിൽപ്പുണ്ടായിരുന്നു.ഒരു വാക്കുപോലും മിണ്ടാതെ ആ സ്ത്രീ കാറിൽ കയറി യപ്പോൾ ഒരിക്കൽ…

മുഹൂർത്തങ്ങൾ

രചന : എം പി ശ്രീകുമാർ✍ ഉറക്കം ഉണർന്നിരിയ്ക്കുന്നുരാത്രിയിൽ .ഉണർവ്വ് ഉണർന്നിരിയ്ക്കുന്നുപകൽ .പ്രഫുല്ലപ്രകാശം പ്രസരിയ്ക്കുന്നുപ്രഭാതത്തിൽ.വശ്യമോഹനമാർന്ന ലാസ്യകുങ്കുമംഉതിർന്നു പടരുന്നുസായംസന്ധ്യയിൽ .ഇരുൾമുടിച്ചുരുളിൽ രാപ്പൂക്കൾ വിടരുന്നുരാത്രിയാമങ്ങളിൽ.കാർമേഘങ്ങൾ പാറിപ്പറന്ന്മഴയായ് പെയ്തിറങ്ങുന്നുവർഷകാലത്തിൽ.കുളിർമഞ്ഞ് തീർത്ഥം തളിയ്ക്കുന്നുശിശിരത്തിൽ.വർണ്ണസുഗന്ധങ്ങളോടെനറുമലരുകൾ നൃത്തമാടുന്നുവസന്തത്തിൽ.വെളിച്ചവും ചൂടും തിളച്ചുമറിയുന്നുവേനലിൽ.ഓരോന്നിനും പ്രകൃതിയും നിയതിയുംനിശ്ചയിയ്ക്കപ്പെട്ട മുഹൂർത്തങ്ങൾ,ഇപ്രകാരം കടന്നുവരുന്നുണ്ട്.ഋതുക്കളും ദിനരാത്രങ്ങളുംആവർത്തനങ്ങളെന്നത്വെറും തോന്നൽ മാത്രമാണ്.ഓരോന്നും…

പ്രതികരണം

രചന : അൻസൽന ഐഷ ✍ അന്ധകാരത്തിൻ നിഴൽവീണ കണ്ണുകൾവിടർന്നിരുന്നിട്ടുംശൂന്യമായ നോട്ടത്തിനാൽനിശ്ചലമായിരുന്നു. മൂളിപ്പറക്കുന്ന വണ്ടുകൾതലയ്ക്കുള്ളിലെന്നപോലെഅങ്ങോട്ടുമിങ്ങോട്ടുംഇളക്കിയാട്ടിഅസ്വസ്ഥതകൾക്ക്അടിയറവു പറഞ്ഞു.. ശ്വാസമെടുക്കാൻ പേടിച്ചരണ്ടെന്നുതോന്നും വിധംഊർദ്ധം വലിക്കുന്നുണ്ട്നാസാരന്ധ്രങ്ങളും. എന്തിനെന്നറിയാതെവെപ്രാളപ്പെടുന്നു മനസ്സും.മുന്നിൽ കാണുന്ന പ്രതിബന്ധങ്ങൾഅന്യന്റെ കുശുമ്പിന്റെബാക്കിയെന്നറിഞ്ഞിട്ടുംപ്രതികരിക്കാനാവാതെകണ്ണുമടച്ചു ചെവിയുംകൊട്ടിയടച്ചുകൂനിയിരിക്കുന്നതെന്തിനാണോ? വായ കൂട്ടിയടച്ചുതാഴിട്ടു പൂട്ടിയതെന്തിനാവുംഭയമാണോ ഉള്ളിൽഅതോ എന്തും സഹിക്കാൻവ്രതമെടുത്തതാണോ?