ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

പുതുവത്സരപ്പിറവി.

രചന : പ്രകാശ് പോളശ്ശേരി ✍ വിടപറയും രാവിന്റെ വേദനക്കുള്ളിലെൻഅടർന്നു പോയ സ്നേഹത്തിൻ ദലകുടങ്ങൾ .അടർന്നുപോയിയടർന്നുപോയിയവ,യെന്റെ ഹൃദിയിലായിരം മുറിവു ചാർത്തിയതല്ലെ .ഇനിവരില്ല,വരെന്റെഹൃദയാക്ഷരങ്ങളിൽഇനിവരില്ലനനവാർന്നമൃദുസ്പർശങ്ങളുംകൈവിരൽകോർത്തുനാംനടന്നവഴികളിലെകാൽവിരൽപ്പാടുകളുംകടലെടുത്തു പോയിതിരവന്നു മറച്ചോരാലിപികളെ തിരികെചേർക്കുന്നില്ലെൻ ഹൃദയത്തിലുംഇനിവരുന്നോരു പ്രഭാതകിരണങ്ങളെവരവേൽക്കട്ടെ,നിങ്ങളെമനതാരിലേക്കായിഅന്തിച്ചുവപ്പലയാഴിയിൽപതിക്കട്ടെനീലാകാശപ്പെരുമ വളർന്നിടട്ടെഇന്നോ ഉറക്കമില്ലാത്ത രാവിന്റെആലസ്യത്തിൽ പുതുയുഗം പിറന്നിടട്ടെ.✍️

കലണ്ടർ

രചന : പ്രസീദ.എം.എൻ ദേവു ✍ കലണ്ടർമറിച്ച് മറിച്ച്ആറേടിൽ തീരുന്നവൾ,ആദ്യയേടിലെമാസക്കുളി പോലെചുവന്ന അക്കങ്ങളോട്മാത്രം പ്രണയംനടിക്കുന്ന ചിലർ,പാൽക്കാരനും,പത്രക്കാരനുംദിനം പ്രതിയെഴുതുന്നസംഖ്യ കുറിച്ചെഴുതുന്നപ്രണയ ലേഖനം,ചിട്ടി പിടിച്ച നാൾമുതൽക്കുള്ളകൊടുത്തു തീർപ്പുകളെകുത്തും, കോമയുമിടാതെപ്രണയ പലിശകൊണ്ട് തീർത്തജനുവരികൾ,പ്രണയ നാളിൻ്റെവരവറിയിച്ചഫെബ്രുവരി പൂക്കൾക്ക്ഇരുപത്തെട്ടുകാരിയുടെപതം വന്ന തിളക്കം,മാർച്ചൊരുമച്ചാട് മാമാങ്കം പോലെ,അവിടേം ഇവിടേംഉത്സവമേളം,എപ്രിലിൽഊഞ്ഞാലു കെട്ടിയമാവിൻചോട്ടിൽഉണ്ണികളുടെസംസ്ഥാന സമ്മേളനം,മെയിൽകരിക്കിൻകാടിളക്കിപാലക്കാടൻ…

ചതികളിൽ വച്ചേറ്റവും വലിയ ചതി ..

രചന : രാധു ✍ ചതികളിൽ വച്ചേറ്റവും വലിയ ചതി …അത് വിശ്വാസവഞ്ചനയാണ്..അത്രമേൽ പ്രിയപ്പെട്ടവരായിഒപ്പം ചേർത്തുപിടിച്ചിരുന്നചില മനുഷ്യരെയൊക്കെപിന്നീടൊരിക്കൽഅത്രമേൽ നമ്മൾവെറുത്തിട്ടുണ്ടെങ്കിൽഅത് നമ്മളോട് കാണിച്ചവിശ്വാസവഞ്ചനകൊണ്ട്മാത്രമായിരിക്കും …അതൊഴിെകെയുള്ള എന്തുംഇന്നല്ലെങ്കിൽ നാളെനമുക്ക് ക്ഷമിക്കാം ….ഇത് പക്ഷേ …പ്രത്യേകിച്ച് , ഒപ്പം നടന്നവരോട്ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല …ക്ഷമിക്കരുത്നിഷ്കളങ്ക ഭാവം…

പുതുവത്സരം.

രചന : മംഗളാനന്ദൻ ✍ ഇരുപത്തിയൊന്നാം ശതകത്തിൽ നിന്നുംഒരു വർഷം കൂടി കൊഴിഞ്ഞു പോകവേ,പടിയിറങ്ങുന്ന ‘ഡിസംബറിന്നു’ നാംവിടചൊല്ലാൻ രാവിൻ കുളിരിൽ നില്ക്കവേ,അകലെ നിന്നാഴിത്തിര മുറിച്ചെത്തുംഅശുഭവാർത്തകൾ ഭയം പകരുന്നു.കടൽ കടന്നെത്തും പുലരിക്കാറ്റിനുവെടിമരുന്നിന്റെ മണമുണ്ടിപ്പൊഴും.പകയൊടുങ്ങാത്ത ഡിസംബറിൻ മുന്നിൽചകിതചിത്തയായ് ‘ജനുവരി’ നില്പു.നിരന്തരം നാശം വിതയ്ക്കുവാൻ മിസ്സൈൽപരസ്പരം…

സുബൈദ”

രചന : അബുകോയ കുട്ടിയാലികണ്ടി ✍ ‘ക്ഷമയുടെ നെല്ലിപ്പടിയിലാവും ഒരുപക്ഷേ ഭൂമിയുടെ കോപം നില നിൽക്കുന്നത്.സഹനത്തിന്റെയും, സ്നേഹത്തിന്റയും മാറിടത്തിൽ കയറി നോവിച്ചും, കലഹിച്ചും, പരിക്കേൽപിച്ചും, ഉന്മാദ നിർത്തമാടുമ്പോഴും ഭൂമിയുടെപ്രതികരണം ക്ഷമയുടെയും സഹനത്തിന്റയും ഭാഷയായ നിശബ്ദതയിലൂടെയാവുന്നതും ഒരു പക്ഷെ ഭൂമിപകർന്നു നൽകിയ പൊരുത്തം…

ഉദയാർക്കവീചികളുണർത്തിയ ചിന്തകൾ🌞

രചന : കൃഷ്ണമോഹൻ കെ പി ✍ ദിവ്യ സങ്കല്പ പുഷ്പങ്ങൾ നിന്നുടെനവ്യമാകും കിരണങ്ങളായിതാഭവ്യതയോടെ ഭൂമി തൻ മേനിയിൽകാവ്യഭംഗിയൊരുക്കുന്നു ഭാസ്ക്കരാ നമ്ര ശീർഷരായ് നില്ക്കും ചരാചരംകർമ്മചാരി നിൻ മുന്നിൽ പ്രഭാകരാനിർമ്മല ചിത്തമോടേയുരുവിടുംനന്മയോലും വിഭാത മന്ത്രധ്വനി മസൃണമാകും മേഘജാലങ്ങളിൽഹൃസ്വചിത്രം രചിക്കുന്നു നിന്നുടെസൽക്കിരണങ്ങളെന്നും പ്രഭാതത്തിൽചിത്രഭാനു…

പുതു വർഷം

രചന : സി. മുരളീധരൻ ✍ തടുത്തുനിർത്താനാകില്ലാർക്കുംകുതിച്ചുപായും സമയ രഥംഅടുത്ത് വന്നൊരു പുതു വർഷത്തെഎടുത്തുവരവേൽപ്പേകീടാംഎടുത്തുപോയീടട്ടെ ഡിസംബർമടുത്ത യുദ്ധക്കൊ തിയെല്ലാംഅടുത്തുമകലെയുമെവിടെയുമെന്നുംകൊളുത്തു സ്നേഹ തിരിനാളംതമസ്സുമാറ്റിയ സത്യ ചരിത്രംനമുക്കു മുൻപിൽ തെളിയുമ്പോൾനമിക്കണം നാം ഭാരത ഖണ്ഡംചമച്ച ഋഷികുല സൗഭാഗ്യംമതങ്ങൾ പലതായി രാഷ്ട്രീയത്തിൻവിധങ്ങൾ പലതായി പെരുകുമ്പോൾഅതിലും മീതെ…

ജാലകം

രചന : കെ.ആർ.സുരേന്ദ്രൻ ✍ നിന്‍റെ കണ്ണിൽ ഞാൻഗ്രാമാന്തരങ്ങൾ കണ്ടിട്ടുണ്ട്.ഹരിതാഭമായ നെല്പാടങ്ങളുടെഅപാരത നിന്‍റെ കണ്ണിൽഞാൻ ദർശിച്ചിട്ടുണ്ട്.പാടവരമ്പുകളിലെകൊറ്റകൾ,മേലേ പറക്കും പക്ഷികൾ,നീ കാണിച്ചുതന്നിട്ടുണ്ട്.കേരനിരകളുടെ അനന്തമായ നിരകൾനീ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്.നിന്‍റെ കണ്ണിൽ ഞാൻദേവാലയങ്ങൾ ദർശിച്ചിട്ടുണ്ട്.ദേവാലയപരിസരങ്ങളിലെആത്മീയസൗന്ദര്യങ്ങളെനിന്‍റെ കണ്ണിൽ ഞാൻ ദർശിച്ചിട്ടുണ്ട്.നീ എനിക്ക് ഉദ്യാനങ്ങളെകാണിച്ചു തന്നിട്ടുണ്ട്.കാട്ടുപൂക്കളുടെ ദു:ഖംനിന്‍റെ കണ്ണുകളാൽ…

മുൻപത്തെ പ്രണയത്തിനൊക്കെ എന്തൊരു സൗന്ദര്യമായിരുന്നു അല്ലേ,

രചന : സഫി അലി താഹ ✍ മുൻപത്തെ പ്രണയത്തിനൊക്കെ എന്തൊരു സൗന്ദര്യമായിരുന്നു അല്ലേ, ഉള്ളിലേക്ക് വേരോടി പച്ചപ്പും വസന്തവും തീർക്കുന്ന നിഷ്കളങ്കപ്രണയങ്ങൾ…..flower that smiles to-dayTo-morrow dies;…….എത്ര മനോഹരമായാണ് ഓരോ വാക്കും അയാൾ ഉച്ചരിക്കുന്നത്!ഇയാൾ ഭ്രാന്തനാണെന്നോ!അല്ല ഇയാൾ ഭ്രാന്തനല്ല…..ആ വരികൾ…

ലീല

രചന : സതീഷ് ഗോപി ✍ ഉപ്പിലിട്ട മാങ്ങയുമായൊരാ-ളുച്ചയാളുന്ന പാതയോരത്തൊരെൻനഷ്ട ബാല്യ നിലാത്തുണ്ട് നീർത്തുന്നു.ചില്ലുകുപ്പിയിൽ നെല്ലിക്ക, കാരറ്റ്സ്വർണപൈനാപ്പിളായുസിൽതെല്ലു ദൂരം പിറകിലാവുന്നു ഞാൻ.ഓർമ കൊണ്ടു മുറിവേറ്റയുൾ വനംകാർമുകിൽ വന്നു കലങ്ങുമാകാശമാംആ വഴിയിൽ തിരിച്ചു നടക്കുവാ-നാവതില്ലാത്ത വേവലാതിപ്പകൽ .പാഠശാല, മയിൽപ്പീലിയുത്സവക്കാല മാറ്റിലെ വറ്റാത്തണുപ്പുകൾതോർത്തു മുണ്ടിൽ…