സ്കൂളവധിക്കാലം
രചന : ബിന്ദു വിജയൻ✍ അവസാനത്തെ പരീക്ഷ കഴിഞ്ഞുപുസ്തകസഞ്ചി തൂക്കിയെറിഞ്ഞുജയിച്ചാലെന്താ തോറ്റാലെന്താഎന്താണെങ്കിലുമായ്ക്കോട്ടെചങ്ങാതികളെ വിളിക്കേണംമൂവാണ്ടൻമാവിൽ കയറേണംമൂത്ത മാങ്ങ പറിക്കേണംകല്ലിലെറിഞ്ഞു ചതക്കേണംഉപ്പും മുളകും തേച്ചിട്ട്കൂട്ടരുമൊത്തു കഴിക്കേണംതേൻവരിക്കപ്ലാവിൻ ചക്കമടലടക്കം തിന്നണം.ഞാവൽമരത്തിൽ ഊഞ്ഞാലാടിഞാവൽപഴങ്ങൾ പറിക്കേണംഉപ്പു വിതറി വെയിലിലുണക്കികൊതി തീരുംവരെ തിന്നേണംകശുമാന്തോട്ടത്തിൽ കേറേണംകശുമാങ്ങകൾ ചപ്പിത്തിന്നേണംകശുവണ്ടി പെറുക്കിക്കൂട്ടേണംകടയിൽ കൊണ്ടോയ് വിൽക്കേണംകിട്ടിയ…
അമ്മ
രചന : പ്രകാശ് പോളശ്ശേരി✍ എന്തു സ്നേഹമായിരുന്നമ്മേ ,ഞങ്ങളോടെന്തു കരുതലായിരുന്നമ്മേ –ഇന്നു ഭൗതികമായിട്ടില്ലയെന്നാലുംഞങ്ങളിൽ സ്നേഹം ചൊരിഞ്ഞുണ്ടല്ലോകാത്തു കാത്തിരിക്കും ഞങ്ങളെ ,യെന്തു ഇനിയവർക്കിഷ്ട്ടമെന്നോതി.എന്തു തന്നാലും മതിയാവില്ലമ്മക്ക്പിന്നെയും തേടിയെന്തെന്തു വിഭവങ്ങൾ നൽകുംഎന്തിഷ്ട്ടമായിരുന്നു നാട്ടാർക്ക്,സുമാച്ചായെന്നു വിളിച്ചെത്തുമവരെല്ലാം ,ഒന്നും കൊടുക്കാതെ വിടില്ല, കഴിച്ചില്ലെ,സുമാച്ചയോടെന്തേ പരിഭവം മക്കളെയെന്നോതും.എന്റെ രാശാവെന്നു…
വയലാർ പൂർണ്ണതയുടെ കവി.🌹🙏
രചന : ഷൈലജ ഓ കെ ✍ നാടുവാഴിത്തത്തിന്റെ ഇരുണ്ട ഭൂമിയെ തുറന്നു കാണിച്ച കവിയാണ് വയലാർ രാമവർമ്മ. ജന്മിത്തവും അയിത്തവും അന്ന് കേരളത്തെ രണ്ടായി പിളർന്നു. സ്വാതന്ത്ര്യത്തിന്റെ വിലോല സ്വപ്നങ്ങൾ കാറ്റിൽ പറത്തി ധാർഷ്ഠ്യത്തിന്റെ നെടുംതൂണുകൾ കേരളം ഭരിച്ചു. അരമുറി…
🙏വരം പോലെയെത്തുന്നു വാക്കുകൾ🙏
രചന : കൃഷ്ണമോഹൻ കെ പി ✍ വായനാ വീട്ടിലെ വാതായനത്തിൻ്റെ,വാതിൽ തുറന്നൊന്നു നോക്കിടുമ്പോൾവാസരസ്വപ്നത്തിൽ വന്നു പോയിടുവോർവാക്കുകളേകാൻ നിരന്നു നില്പൂവൈയാകരണന്മാർ, വൃദ്ധർ, വലിയൊരുവൈഗാനദി തന്നലകൾ പോലെവൈകാതെ ചൊല്ലുക ഞങ്ങൾ തൻ വാക്കുകൾവൈഭവത്തോടെയെന്നോതിടുന്നുവയ്യാ എനിക്കൊന്നുമാകില്ല ഞാനൊരുവിദ്യാർത്ഥി മാത്രം ജഗത്തിലെന്നവാക്കുകൾ ചൊല്ലിപ്പതിയെയാ വൃന്ദത്തെവായ്പോടെ നോക്കിത്തരിച്ചു…
വാക്കില
കാവ്യശിഖകില
സന്ധ്യാസന്നിധി✍ ഓരോ ശില്പശാലകളുംവിഞ്ജാനപ്രദമായഓരോരോ ഗ്രന്ഥശാലകളാണ്.വൃത്യസ്ത കാഴ്ചയും കാഴ്ചപ്പാടുകളുമുള്ള ഒരുകൂട്ടം അക്ഷരസ്നേഹികളെഒരുമിച്ച് നയിക്കാന്‍ കഴിവുള്ളമികച്ചസംഘാടനാ പ്രവര്‍ത്തകരുടെസാഹിത്യകൂട്ടായ്മകള്‍നമുക്ക്വൃത്യസ്തമായ അറിവുകളുംആശയങ്ങളും അതുവഴിവേറിട്ട നേട്ടങ്ങളും നേടിത്തരും. ഒറ്റയ്ക്ക് നിന്ന് ഒച്ചയുയര്‍ത്തുന്നതിനേക്കാള്‍കൂട്ടമായ് ചേരുന്ന കൂട്ടായ്മകളിലൂടെ ഓരോരുത്തരിലും ഉരുത്തിരിയുന്ന ആശയങ്ങള്‍ വഴി അവനവനും നാടിനും സമൂഹത്തിനും വേണ്ടിയുള്ള നന്മകള്‍ക്കായ് കലാസാഹിത്യസൃഷ്ടികളിലൂടെനമുക്ക്…
ജപമാല.
രചന : ജോർജ് കക്കാട്ട്✍ ഈ മാസത്തിലെ മേള ദിവസങ്ങളിൽ,വെള്ളപ്പൊക്കത്തിൽ പൂക്കൾ തിളങ്ങുന്നു,വെള്ളിമേഘങ്ങൾ യുദ്ധം ചെയ്യുന്നു, വേട്ടയാടുന്നുവിലയേറിയ ജപമാലയ്ക്കായി.അത് നിസ്സാരമായി എടുക്കാൻ ആഗ്രഹിക്കുന്നില്ലപ്ലാനിൽ പൂക്കൾ എടുക്കുക,ധീരരായ ഗുസ്തിക്കാരെന്ന നിലയിൽ അവർ,കന്യകയുടെ കൈയിൽ നിന്ന് രചിച്ചത്. നിശ്ശബ്ദത മുകുളങ്ങളിൽ ഇരിക്കുന്നു,എല്ലാവരും അത്ഭുതത്തോടെ കാണുന്നത്,അത്തരമൊരു…
” രണ്ട് കവിതകൾ “
” പ്രിയ്യപ്പെട്ടൊരു വാക്ക് “
രചന : ഷാജു. കെ. കടമേരി ✍ കത്തിതീരാറായപകലിന്റെ ചുണ്ടുകളിൽനമ്മൾ കോർത്ത സൗഹൃദത്തിന്റെവരികൾക്കിടയിൽ പുതുമഴപൂക്കുമ്പോൾഇന്നലെ പരിചയപ്പെട്ടൊരുതല തെറിച്ചവൻ എന്റെ ജാതിയുംമതവും , എന്തിന് എന്റെ രാഷ്ട്രീയംവരെ കുത്തിക്കിളച്ചു.അവന്റെ ഒരു നോട്ടത്തിൽ പോലുംഭൂമി രണ്ടായി പിളരുമെന്ന്ഞാൻ ഭയപ്പെട്ടു.ഒരു കൊടുങ്കാറ്റ്ഞങ്ങൾക്കിടയിൽ മുരണ്ടു.ചോദ്യങ്ങളുടെ അറ്റത്തൂടെഅവനെന്റെ കണ്ണുകളിൽകവിത…
സേവ് ദ രാഹുൽഗാന്ധി
രചന : അസ്‌ക്കർ അരീച്ചോല.✍ കക്ഷി രാഷ്ട്രീയത്തിന്റെ കച്ചവട കളരിയിൽ ഈ മനുഷ്യൻ അപ്രസക്തനാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഈയുള്ളവൻ..”!സോണിയഗാന്ധി രാഷ്ട്രീയത്തിലേക്കില്ല എന്ന് പറഞ്ഞപ്പോൾ നിർബന്ധപൂർവ്വം അവരെ രാഷ്ട്രീയത്തിൽ ഇറക്കിയതും,സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാൻ ഇല്ല എന്ന ഘട്ടത്തിൽ രാഹുൽഗാന്ധി സജീവ രാഷ്ട്രീയം…
ടിക്കറ്റെടുക്കാത്തവർ
രചന : അരുൺ കൊടുവള്ളി✍ കണ്ടുമുട്ടുമ്പോൾഞങ്ങൾരണ്ട് റെയിൽപ്പാളങ്ങളായിരുന്നു.തമ്മിൽ ചിരിച്ചപ്പോൾരണ്ട് പ്ലാറ്റ്ഫോമുകളായി.മിണ്ടിയപ്പോൾടിക്കറ്റെടുക്കാത്തയാത്രക്കാരായിഒന്നിച്ചിരുന്നപ്പോൾഒറ്റ നിറമുള്ളബോഗികളായിതമ്മിലറിഞ്ഞതിൽ പിന്നെഒരേ ദിശയിലേക്ക്ഒരുമിച്ച് കുതിക്കുന്നതീവണ്ടിയായി.സ്വപ്നത്തിലെപച്ചക്കൊടികൾക്ക്ഞങ്ങൾഫാസ്റ്റ് പാസഞ്ചറായി.ചുംബിക്കുമ്പോൾഞങ്ങൾഹിമസാഗറായി.കെട്ടിപ്പിടിക്കുമ്പോൾ /ഏറനാടായിപിണങ്ങുമ്പോൾ /നേത്രാവതിക്കരികിലൂടെതൊട്ടുരുമ്മി പോകുന്നജനശതാബ്ദിയാകും.അന്നേരവും /പിറക്കാത്ത കുഞ്ഞിന്ഞങ്ങൾ മുൻകൂട്ടിമംഗളയെന്നുംനിസാമുദ്ധീനെന്നും പേരിടും.ഒരു സ്റ്റേഷനിലുംസ്റ്റോപ്പില്ലാത്തതിനാലാവുംഞങ്ങളുടെ പാളത്തിലാരോവിള്ളല് വീഴ്ത്തി.വിരുദ്ധദിശയിലേക്ക് തെന്നിഞങ്ങൾമുറിക്കഷ്ണങ്ങളായിഅവളുടെ ബോഗികൾഇളക്കിയെടുത്ത്രാജധാനിയുടെഅറ്റത്ത് ഏച്ചു കൂട്ടി.എന്റെ ബോഗികൾചരക്ക് വണ്ടിക്കെടുത്തു.ഞാനിന്ന്ചരക്കും ചുമന്ന്തെക്കോട്ടോടുമ്പോൾ…