” പിറവി “
രചന : ഷാജു കെ കടമേരി✍ നിങ്ങളെന്തിനാണെന്റെവരികളെ കൊടും മഴയത്ത് നിർത്തിയിരിക്കുന്നത്നീതിക്ക് വേണ്ടി പിടയ്ക്കുന്നദാഹങ്ങളെ തീക്കടലിൽ മുക്കിഞെരിക്കുമ്പോഴൊക്കെയുംഓടിയെത്തികാവൽമാലാഖമാരാകുന്നവാക്കുകളെനിങ്ങളെന്തിനാണിത്രഭയക്കുന്നത്ചരിത്രപുരുഷന്മാർവിയർപ്പ് തുള്ളികൾ കൊണ്ട്വരച്ച സുവർണ്ണ ചിത്രങ്ങളിൽകുടഞ്ഞ് വീണ ചോരതുള്ളികൾകഴുകി തുടച്ച്പുതുമഴ വരയ്ക്കാൻനിനയ്ക്കുമ്പോഴൊക്കെഇടയ്ക്ക് കയറി വന്ന്ഒന്നിച്ച് പെയ്ത ആകാശത്തിന്റെചിറകുകളരിയാൻനിങ്ങളെന്തിനാണ് വീണ്ടുംകൊലക്കത്തിയെടുക്കുന്നത്.കണ്ണീർതൂവലുകൾപറന്ന് നടന്നഭൂമിയുടെ മടക്കുകളിൽവിവേചനത്തിന്റെ തീച്ചുവടുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾചിന്തയുടെ…
സഹിഷ്ണുതയുടെ അതിർവരമ്പിലൂടെ…
രചന : താഹാ ജമാൽ✍ സഹിഷ്ണുതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട, ഏതോ പാതിരാത്രിയിലാണ് അയാൾ ജോലി തേടി നഗരത്തിലെത്തിയത്. ജോലി കിട്ടാൻ ഏറ്റവും സാധ്യതയുള്ളത് നഗരത്തിലെ ഏതെങ്കിലും ഹോട്ടലിലാണെന്ന അയാളുടെ തിരിച്ചറിവ്, ആ ഹോട്ടലിലെ പണിക്കാരനായി അയാളെ മാറ്റി. ജിവതത്തിൽ പലതും നഷ്ടപ്പെട്ട…
*ബന്ധിതർ*
രചന : ചെറുകൂർ ഗോപി✍ പിരിയേണ്ട രാവടുക്കുന്നുശാരികേ ,പിരിയുവാനായ് നാംഅടുത്തുവെന്നോ……..!പ്രിയമാണു നീയെനിക്കെന്നും;എങ്കിലും, പിരിയുന്നു നാംആർക്കു വേണ്ടിയെന്നോ….?വിധിയോടുരുമ്മി നടന്നു നാംവഴികളിൽ, വിലപിച്ചതെല്ലാംമൂകമായി…….!വിരിവെയ്ച്ചുറങ്ങുന്ന വഴി, യമ്പലങ്ങളിൽ മൗനംഭജിക്കുന്ന രണ്ടുപേർ നാം …..!അന്ധമായല്ലതെൻ സ്നേഹത്തിനുൾത്തടം;അന്തരം പേറുന്നുഹൃദയത്തിനുൾത്തടം…..!വേരറ്റുപോയ, തായ്വഴിയിലൂടെത്രയോവേറിട്ടൊരോർമ്മയുംവേദന മാത്രമായ്…….!ഉദയം തുടുത്തപോൽമുഖമെത്ര കണ്ടു നാം;ഉദകുമൊ രാശ്വാസമില്ലാതെ,ജീവിതം……!ബന്ധിതരല്ല നാം,എങ്കിലും…
എന്താണ് MDMA.
രചന : നളിനകുമാരി വിശ്വനാഥ് ✍ കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ വെച്ച് MDMA യുമായി പിടിയിലായ പെൺകുട്ടി അലറി വിളിക്കുന്ന കണ്ട് പലരും അഭിനയമെന്നും കഷ്ടമെന്നുമെല്ലാം കമന്റിയതു കണ്ടു. അസഭ്യങ്ങളും കണ്ടു.പെൺകുട്ടിയുടെ കരച്ചിൽ തട്ടിപ്പല്ല. അകത്തു ചെന്നവനാണത്.തികച്ചും നിസഹായാവസ്ഥ തോന്നി.ചിലർ…
കുട്ടനാടൻ പെണ്ണ്
രചന : സതി സുധാകരൻ പൊന്നുരുന്നി ✍ കുട്ടനാടൻ പെണ്ണേ എൻ്റെ കൊച്ചുകൂട്ടുകാരി തൊട്ടാവാടിപ്പൂവു പോലെവാടി നില്പതെന്തേ …ചെന്താമരത്തണ്ടാലൊരു മാല കോർത്തു നിന്നെപുന്നാരപ്പും തോണിയേറ്റി കൊണ്ടു പോകാം പെണ്ണേ…കൊയ്ത്തരിവാളേന്തി നില്ക്കുംകൊച്ചുകൂട്ടുകാരി കൺമിഴിക്കോണുകൊണ്ട് പാട്ടിലാക്കിയെന്നെ !പൊട്ടിവരും കതിർക്കുലകൾകാറ്റിലാടിവന്ന് കാതിലൊരു കിന്നാരംചൊല്ലിപ്പോയ തെന്തേ?നീലാഞ്ജനക്കണ്ണെഴുതി കരിമുകിലിൻ…
ഒറ്റക്കെട്ടായി ഫോമക്കുവേണ്ടി പ്രവർത്തിക്കും, ഫോമാ ട്രഷറർ – ജോ. ട്രഷറർ സ്ഥാനാർഥികൾ.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക് : ദീർഘനാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാർഷിക കൺവെൻഷൻറെ തിരശ്ശീല ഉയരുന്നതിനു പത്തു ദിവസം മാത്രം ബാക്കിനിൽക്കെ 2022-24 വർഷത്തെ ചുമതലയേറ്റെടുക്കാൻ “ഫോമാ ഫാമിലി ടീം” മത്സരാർഥികളെല്ലാം വിജയ പ്രദീക്ഷയോടെ കാത്തിരിക്കുന്നു. നിരവധി അംഗ സംഘടനാ പ്രതിനിധികളിൽ…
*പരിഗണിക്കപ്പെടാതെപോകുന്നവർ*
രചന : രജീഷ് കൈവേലി ✍ അവഗണനകൊണ്ട്മുറിവേറ്റവന്റെഹൃദയംയുദ്ധമുഖത്ത്പതറി വീണപട്ടാളക്കാരന്റെത്പോലെയാണ്…കാഴ്ചയിൽഒരാസ്വാഭാവികതയുംഉണ്ടാവാനില്ല..പക്ഷെതുളച്ചു കയറിയഓരോ ബുള്ളറ്റുംഉള്ളിൽ തീർത്തമുറിവുകളിൽചോര കിനിയുന്നുണ്ടാവും..നിർത്താതെ..ഒന്ന് എഴുന്നേറ്റുനില്ക്കാൻഒരെളിയശ്രമം പോലുംനടക്കാതെ പോകുംഅവിടവിടെചില്ലുകൾവീണ്ടും വീണ്ടുംകുത്തികീറി വേദന തീർത്തുകൊണ്ടിരിക്കും..ഹൃദയത്തിൽമുറിവേറ്റവന്ഒരിക്കലും ഒന്ന്കരയാൻ പോലുംകഴിയാതെപോകുംകാരണംകണ്ണുനീർ വറ്റിചോര പൊടിയുന്നുണ്ടാവുംകണ്ണുകളിൽ പോലും..അവഗണിക്കപ്പെട്ടവന്റെനാവുകൾഭ്രാന്ത് പൂത്തനിലാവിൽചങ്ങലയാൽബന്ധനസ്ഥനായവന്റെവാക്കുകൾ പോലെയാവും.എത്ര വിളിച്ചു കൂവിയാലുംഒരാളും ചെവിതരില്ല.അവന്റെ ഹൃദയത്തിനുവേനലിന്റെ ചൂടാണ്പുതു മഴയെക്കാളുചിതം.കിനിയുന്ന…
❤️ പ്രണയത്തിന്റെ ചാരം ❤️
രചന : സെഹ്റാൻ✍️ പുകയുന്ന രാത്രിസിഗററ്റു പോൽ…ഏകാന്തതയുടെ കടുംചുവപ്പ്കലർന്ന മദ്യം…ആകാശത്ത് നിന്നുംനിരനിരയായിറങ്ങി വന്നകടൽക്കുതിരകൾഡൈനിങ് ടേബിളിലെജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്വിസിറ്റേഴ്സ് റൂമിൽഅലസം വിശ്രമിക്കുന്നു.കർട്ടൻ വലിച്ചിടാം.കാഴ്ച്ചയിൽ നിന്നുംഅവയെ മറയ്ക്കാം.രഹസ്യാത്മകതയുടെകാർപ്പെറ്റിൽപൂച്ചക്കാലുകളമർത്തിമെല്ലെമെല്ലെ അവൾ!പ്രണയാർദ്ര മിഴികൾ.ചിതറിയ നീളൻമുടി.അധരച്ചുവപ്പ്.മാറിടങ്ങൾ നീലനക്ഷത്രങ്ങൾ.ആസക്തിയുടെ വെള്ളിമേഘങ്ങൾപെയ്ത്തിനൊരുങ്ങി ഇരുളുന്നു.പഞ്ഞിമെത്ത മഴയിൽകുതിരുന്നു…കടൽക്കുതിരകൾആകാശത്തേക്ക് മടങ്ങുമ്പോൾപ്രണയത്തിന്റെ ചാരംടീപ്പോയിലെ ആഷ്ട്രേയിൽശാന്തമായ് വിശ്രമിക്കുന്നു…🔵🔵🔵
പാഠം പത്ത്….. മുറിവുകൾ
രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍️ മുറിവുകൾ ഒരു സമസ്യയാണ്,പൂരണങ്ങളുടെപൂർണ്ണവിരാമങ്ങളിൽത്തട്ടി,പൊറുതിമുട്ടിപ്പോയനെടുവീർപ്പുകളിൽ,പാതിമുറിഞ്ഞനിലവിളികളിൽഅഴലളന്ന് ആഴമളന്ന്തോറ്റുപോയ സമസ്യകൾ.മുറിവ് ഒരു ചിതൽപുറ്റാണ്,ചിതലരിച്ചുപോയ സ്വപ്നങ്ങളുടെപഞ്ജരങ്ങളെമൂടുപടങ്ങൾക്കുള്ളിൽപൊതിഞ്ഞെടുത്തിട്ടുംആത്മസംഘർഷങ്ങളുടെപേമാരികളിൽതകർന്നുപോകാൻവിധിക്കപ്പെട്ടചിതല്പുറ്റുകൾ.മുറിവുകൾ ശൂന്യതയുടെവംശവൃക്ഷങ്ങളാണ്മഴയ്ക്കു മുന്നേ എത്തുന്നഇടിമിന്നലുകളെഭയപ്പെട്ട്‌മിഴിയും മനസ്സുംഞെട്ടലിന്നറകൾതുറക്കുമ്പോൾഅടിച്ചമർത്തപ്പെട്ടൊരുനിസ്സഹായതയെസ്വയം പരിഹസിച്ച്അലിഞ്ഞുചേരുന്നവിലാപങ്ങളുടെവംശവൃക്ഷങ്ങളാണ്മുറിവുകൾവക്കുടഞ്ഞുപോയ വാക്കുകളുടെവാൾമുനയിൽനിന്നായിരുന്നുമുറിവുകളേറയും.വെറുത്തിട്ടും പൊറുത്തിട്ടുംകുത്തിനോവിക്കുന്നുണ്ട്അകമുണങ്ങാത്തചില മുറിവുകൾ.
ഒറ്റമരക്കാടുകൾ
രചന : അബ്രാമിന്റെ പെണ്ണ് ✍️ ഏറിയും കുറഞ്ഞുമുള്ള മഴയ്ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. ഭാരതിയ്ക്ക് കൊടുക്കാൻ വേണ്ടി കാപ്പിയുണ്ടാക്കുകയാണ് മാധവൻ. വെള്ളം വീണു നനഞ്ഞ വിറക് ഊതിക്കത്തിയ്ക്കാൻ അയാൾ വല്ലാതെ പാടുപെട്ടു.. ഭാരതിയ്ക്ക് തലേന്ന് രാത്രി മുതൽ തുടങ്ങിയ നെഞ്ചു വേദനയാണ്..ആശുപത്രിയിൽ…