ജോപ്പന്‍

രചന : മഞ്ജുള മഞ്ജു ✍ ജോപ്പന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ജോപ്പാ പോവല്ലേടാ പോവല്ലേടാന്ന് പറഞ്ഞ്വീട് പുഴവക്കുവരെ പിന്നാലെ ചെന്നുജോപ്പനൊന്നും കേട്ടില്ലവീട് കരഞ്ഞു കരഞ്ഞുതളര്‍ന്നു തിരികെ വന്ന്ജോപ്പനെ മണക്കുന്ന മുറിയെകെട്ടിപ്പിടിച്ചു കിടന്നുവീട് ജോപ്പനെയും ജോപ്പന്‍ വീടിനെയും സ്നേഹിച്ചപോലത്രഅഗാധമായ് ആരും പ്രണയിച്ചിട്ടുണ്ടാവില്ലജോപ്പന്റപ്പന്‍ മരിച്ചതില്‍ പിന്നെയാണ്…

എനിക്ക് ഹന്നയെ മണക്കുന്നു

രചന : സഫി അലി താഹ✍ “ഹന്നാ…..”നേർത്തൊരു തേങ്ങലിന്റെ ഉള്ളിൽനിന്നും വിറയാർന്ന കൈകൾ നീട്ടി തന്നിലേക്ക് ചുവടുകൾ വെയ്ക്കുന്ന ഉമ്മ…..!കന്നാസ്സുമേന്തി ലക്ഷ്യമില്ലാതെ നടക്കുന്ന ഉപ്പയുടെ കണ്ണുകളിൽ നിർവികാരത മുറ്റിനിൽക്കുന്നു,എന്നിട്ടുമവയ്ക്ക് വല്ലാത്തൊരു തിളക്കം! പിറകെ ചുവടനക്കുന്ന മുന്നയുടെ ഇമകൾ ഇടംവലം വെട്ടിക്കൊണ്ടിരിക്കുന്നു,അക്രമികൾക്ക് മുന്നിൽ…

ചിറകറ്റ കിനാവുകൾ

രചന : അനു സാറ✍ തൂമഞ്ഞുപോൽ പെയ്തിടുമെന്നിലായ്കുളിരേറും പുതുകിനാവുകൾനനവാർന്നൊരൻ ഹൃദയതാഴ്വാരങ്ങളിലായ്-പ്പാകി മുളപൊന്തിയ മൃദുവായ കിനാവുകൾപുലരിതൻ കൊഞ്ചലും ഇളവെയിലിൻ മാറിലെച്ചൂടുംചെറുകാറ്റിന്നിക്കിളിയുമവയെ തഴുകിയോമനിച്ചിരുന്നു.മഴയുടെ സപ്തസ്വരങ്ങളാൽ ഗാനം കേട്ടുംഋതുഭേദങ്ങൾ തന്നുടയാടചാർത്തിയുംകാലപ്രഭാവത്തിൻ ഒഴുക്കിലെൻകിനാക്കളൊരുസുന്ദരപുഷ്പമായി വിരിഞ്ഞുനിന്നു.എൻ മനസ്സിന്നകത്തളങ്ങളിലൊരുസുഗന്ധവാഹിനിയായ് നിറഞ്ഞുനിന്നു .കൊഴിയുവാനാകാതെയെന്നിൽ ചേരുമ്പോഴും,ശാപമേറ്റൊരെൻ ജന്മത്തിൻ പ്രതിബന്ധനങ്ങൾ,ഒരു പുഴുവായവയെ കാർന്നുതിന്നീടുന്നു.ചിറകറ്റയൊരുശലഭം പോലവ…

ആരവങ്ങൾ *

രചന : സതീഷ് വെളുന്തറ✍ അംശുക രശ്മികളേൽക്കാത്ത വിടപി തൻശീതളച്ഛായയിൽ നിന്നുമുതിരുന്നതാമൃദു നിസ്വനങ്ങളായ് സ്വരരാഗ വീചികൾകാതരയായ് കേഴുമേതോ കിളിയാവാം. അന്തിയായാൽ നറുനിലാത്തുണ്ടുകൾഎത്തിനോക്കാനണയുന്നുണ്ടിടയിടെതിങ്കളിന്നാകുമോ ദിനകരൻ തോറ്റൊരുവാതായനങ്ങൾ തുറന്നകം പൂകുവാൻ. കാലമാകാതെ കൊഴിയേണ്ടി വന്നൊരുതരുശാഖി തൻ തളിർദലങ്ങളോകർണ്ണങ്ങളിൽ ശോക മർമ്മരമാകുന്നുധമനിയിലൊരു ചെറു നോവായിരമ്പുന്നു. ഉർവിയിൽ…

പാലസ്തീൻ

രചന : മാഹിൻ കൊച്ചിൻ ✍ പലസ്തീനിലെ ചുടുരക്തം ചാലിട്ട് ഒഴുകുന്ന മണ്ണിൽ നിന്നും രക്ഷാപ്രവർത്തകർക്ക് നോട്ടുബുക്കിൽ നിന്നും പറിച്ചെടുത്ത ഒരു കടലാസുകഷ്ണത്തിലെ ഒരു കുറിപ്പ് കിട്ടി. സയണിസ്റ്റ് ഭീകരതയുടെ തീതുപ്പുന്ന റോക്കറ്റുകൾ നിശ്ശേഷം തകർത്തുകൊണ്ടിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ…

പ്രണയപ്പാന

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പൂവിതളൊളിപൂണ്ടൊരു വേളയിൽ;ഭാവബന്ധുര സ്മേരവുമായ് സഖീ,ഞാൻ നിനക്കായ് കുറിച്ചിട്ടതൊക്കെയുംതേൻ മൊഴികളാണേവമൊന്നോർക്കുകിൽ!ആരബ്ധ പ്രണയത്തിൻ പ്രദീപ്തമായ്സാരസ്യപീയൂഷേ പുലർന്നീയെന്നിൽ;എത്രയെത്ര സുരഭിലസ്വപ്നങ്ങൾചിത്രവർണോജ്വലം ഹാ പകർന്നുനീ!മങ്ങിയ വെളിച്ചത്തിൽ മെയ്ചേർന്നുനാംഅങ്ങകലെയ,ത്താരാഗണങ്ങളെ,തിങ്ങിന കൗതുകത്തോടു കണ്ടുക-ണ്ടങ്ങനെ സല്ലപിച്ചന്നിരുന്നതുംആറ്റുവക്കത്തു തോണിയണയവേ-യൂറ്റംപൂണ്ടു തുഴഞ്ഞങ്ങു പോയതുംനാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാലിൽ,ആട്ടമാടി,മദിച്ചുരസിച്ചതുംഅല്ലിയാമ്പൽ കടവിലിറങ്ങി നാംമെല്ലേ,പൂക്കൾ പറിച്ചുമ്മവച്ചതുംആ മരച്ചോട്ടിലായണഞ്ഞോരോരോ,തൂമയോലും…

റിട്ടയർമെന്റ് ഹോമിലേക്ക്

രചന : ജോർജ് കക്കാട്ട് ✍ മനോഹരമായ ഈ ലോകത്തിൽ അതിവേഗതയിൽ കാലം കടന്നു പോയി റിട്ടയർമെന്റ് നേടി സീനിയർ ഹോമിൽ ഒറ്റമുറിയിൽ അകപ്പെടുന്ന ഒരു മഹാനായ മനുഷ്യൻ അദ്ദേഹത്തെ കണ്ടപ്പോൾ ആ മനുഷ്യനിലേക്ക് .. “ഒരു വൃദ്ധയെപ്പോലെ സമയം ചെരിപ്പിൽ…

നൂറിൻ നിറവിൽ അഭിവാദ്യങ്ങൾ

രചന : അനിയൻ പുലികേർഴ്‌ ✍ കാലമെത്ര നടന്നു തീർത്തുകാര്യങ്ങളെത്ര നടന്നു വേഗാൽകാലത്തിൻ വേഗത്തിനപ്പുറത്ത്കാണുവാൻകണ്ണ്കൂർപ്പിക്കേണ്ടനേർക്കാഴ്ച മുന്നിലൂള്ളപ്പോൾപോരാട്ടത്തിൻ്റെ യാസദ്ഫലങ്ങൾകേരളമാർജിച്ച ഉന്നതങ്ങൾചേർത്തു പിടിച്ചൊന്നു നോക്കൂകിൽകാണാമതിലൊക്കെ കൈയൊപ്പ്നിറമില്ലാത്തൊരാ ബാല്യത്തിൽകുടിച്ച തൊക്കെ യുംകൈപ്പു നിര്പതറിയില്ലൊട്ടും യാത്രയിങ്കൽജീവിതത്തെ തൊട്ടറിഞ്ഞല്ലോമണ്ണിൽ കനകം വിളയിക്കുന്നോർമണ്ണിനെക്കാൾ താണ ജീവിതത്തിൽമണ്ണിൻ മക്കളെ തൊട്ടറിഞ്ഞുഅടിമകൾ തോൽക്കും…

അപരിചിതൻ

രചന : മോഹനൻ താഴത്തേതീൽ അകത്തേത്തറ ✍ അടുത്ത കാലത്താണ് അയാളുടെ കഥകൾ ശ്രദ്ധയിൽ പെട്ടു തുടങ്ങിയത്. പെട്ടെന്ന് തന്നെ ആളിക്കത്തി പടരുന്ന തീജ്വാല പോലെ വായനക്കാർ അതേറ്റു പിടിച്ചു എന്നു പറയാം. നവമാധ്യമ കൂട്ടായ്മകളിൽ വളരെ പെട്ടെന്ന് ഒരു തീപ്പന്തമായി…

ഞാൻ അയ്യപ്പൻ

എന്നെ അറിഞ്ഞവരേഅറിയാത്തവരേപതം പറയുന്നവരേപറയാത്തവരേ…ഞാനെന്നെയറിഞ്ഞതിൽകൂടുതൽ, നിങ്ങളെന്നെഅറിഞ്ഞിരിയ്ക്കുന്നു…പക്ഷേ … അറിഞ്ഞതിൽ,കൂടുതലറിയാതെ പോയി…രതിയും പ്രണയവും കാമവുംനിറഞ്ഞയെൻ്റെ തൂലികയ്ക്ക്വാറ്റുചാരായം മണക്കുന്നപ്രണയഭാവങ്ങൾ രചിച്ചവരേ…എല്ലാം നഷ്ടബോധത്തിൻ്റെപാതാള ഗർത്തങ്ങളായിരുന്നു …പൂക്കളുടെ നറുമണവുംസ്ത്രീ വർണ്ണനയുമില്ലാതിരുന്നത്, അതിലേറെയുംഅടിച്ചമർത്തപ്പെട്ടവൻ്റെഹൃദയത്തുടിപ്പുകളായിരുന്നു…തെരുവിന്നു തിന്നാൻ കവിത വിതറുമ്പോൾ ,ഞാൻ സൂക്ഷിച്ച ആലിലയുടെഞരമ്പുകളിൽ എൻ്റെ പ്രണയത്തിൻ്റെസ്വർഗ്ഗത്തുരുത്തുകളായിരുന്നു….താലി കെട്ടുമ്പോൾ അറ്റുപോകുന്നപ്രണയത്തെ സൂക്ഷിക്കാൻ,പരാചയപ്പെട്ടവൻ്റെ കൈ…