തികച്ചും പുതിയ ഒരുപദേശം.

ബിജു കാരമൂട്* ജീവിതവണ്ടിയുരുണ്ടുവരുമ്പോൾവട്ടം ചാടിമരിക്കാൻ നോക്കൂ …ചാടുകയെന്നാൽപുത്തൻ കയറിൽകെട്ടിയ വട്ടംപാഴാവില്ലേപാഴായെന്നാൽകിണറാഴത്തിൽചാടിയ മോഹംചത്തു മലയ്ക്കുംരുചിനോക്കാതെയിറക്കാനായിക്കൊണ്ടുനടന്നൊരുവിഷമെന്താവുംകടലിൽ ചാടിയകാമനയെല്ലാംവലയിൽ പെട്ടുതിരിച്ചുനടക്കുംതീവണ്ടിയ്ക്കാണീത്തലയെങ്കിൽനേരം വൈകിമടുത്തു മടങ്ങും….വെറുതെയെന്തിനുപാഴാക്കുന്നുഒന്നല്ലെങ്കിൽമറ്റൊന്നിനെയുംജീവിതവണ്ടിയുരുണ്ടുവരുമ്പോൾകൈ കാണിക്കൂ…കയറിപ്പോകൂ…..

മോർട്ടീൻ കൊതുകുതിരിയും, ഗോദ്റെജ് ഹെയർ ഡൈയും ചില ഭാഷാ വേവലാതികളും!

വൈശാഖൻ തമ്പി* എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ആ കോംബിനേഷൻ! കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം. ഇവ രണ്ടിലും, ഒപ്പം വന്നിരുന്ന യൂസർ മാന്വലുകളാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. അവയിൽ ഒരേ കാര്യം പല…

യാത്ര.

സുബി വാസു* തുടരുകയാണീ യാത്രയനസ്യൂതംതാണ്ടുവാനുണ്ട് കാതങ്ങളിനിയുംതുടരുമീ യാത്രയിൽ സഹയാത്രികരായ്വഴിയമ്പലങ്ങളിൽ കണ്ടുമുട്ടിപിരിഞ്ഞിടുന്നു.ഞാനെന്റെ വഴിയിലെ കാഴ്ചകൾകണ്ണിൽ നിറച്ചു മുന്നോട്ടു നടന്നുഭാണ്ഡങ്ങൾ നിറക്കുവാൻഉദരാഗ്നി ശമിപ്പിക്കാൻ ഓടുന്നജീവിതങ്ങൾമഴയെ വെയിലാക്കി മണ്ണിനെ പൊന്നാക്കുന്നുവെയിലിനെ കുടയാക്കി ജീവിതം തുന്നുന്നു ചിലർനീളുമീ യാത്രയിൽ ജന്മങ്ങളനവധിനിരവധി വേഷങ്ങൾ കെട്ടി കോലങ്ങൾ തുള്ളുന്നു.ജീവിത ശാലയിൽ…

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി.

കാലടിയിലെ വീട്ടിലാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണതെന്നാണ്‌ നിഗമനം. നാട്ടുവൈദ്യം, പാരമ്പര്യം എന്നീ പേരുകളിലായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്‌. ഇത്‌ നിയമവിരുദ്ധമായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍. ചേര്‍ത്തല സ്വദേശിയാണ്‌.ശനിയാഴ്ച…

അപ്പന്‍റെ വീട്.

വിനീത് രാജ്* അന്നൊക്കെവീട്ടിലിരുന്നാമതിയായിരുന്നൂ…അമ്മയുടെസീമന്ത രേഖയിലെസിന്ദൂരം മാഞ്ഞതില്‍പിന്നെ ഞാനിരയുംവീട് വേട്ടക്കാരനുമായീ….ഓടി ഒളിക്കാന്‍ഇടമില്ലാതായീഅപ്പനുണ്ടാ-യിരുന്നപ്പോള്‍വീട്ടിലിരുന്നാമതിയായിരുന്നൂഅപ്പന്‍കൂടാത്തകൂട്ടമില്ലപക്ഷെ അപ്പനെപ്പോഴാണുണ്ടാവുകയെന്ന്അമ്മക്കുകൂടിഅറിയില്ല….ചോദിച്ചാ പറയുംനിന്‍റെ അപ്പന്‍റെ മുറിയിലെകാറല്‍ മാക്സിനോ,ഏംഗല്‍സിനോ,ലെനിനോ അറിയില്ലാ പിന്നെയല്ലേയെനിക്കെന്ന് പുലമ്പും..കേട്ടപാതിഞാനും കയറുംഅപ്പന്‍റെ മുറിയിലെപുസ്തകങ്ങള്‍എഴുതിവെച്ച ലേഖനങ്ങകള്‍ഒക്കെയെന്നോട്മിണ്ടുമപ്പോള്‍അപ്പൻറെമുറിയിൽസഖാക്കളോട്അപ്പൻ സഖാവ്എവിടെ എന്ന് തിരക്കുംഅപ്പോൾ അവിടെനിന്ന് കേൾക്കാംനീയും സഖാവിനെപോലെ ആകണംഎന്ന് പറയും പോലെതോന്നുംപറ്റില്ല പറ്റില്ലഎന്ന് പറഞ്ഞുഇറങ്ങി…

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു മലയാളീ സമൂഹത്തിൻറെ പിന്തുണ.

മാത്യുക്കുട്ടി ഈശോ* ന്യൂയോർക്ക്: ജൂൺ 22 ന് നടക്കുന്ന ഡെമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു പിന്തുണയുമായി മലയാളീ സമൂഹം. സിറ്റി മേയർ സ്‌ഥാനാർഥി എറിക്കിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ടീം അംഗവും മലയാളിയുമായ ഡോ.…

ദി സൈലന്റ് കില്ലർ.

കഥ : സുനി ഷാജി✍️ നെറ്റിയിൽ ആരോ അമർത്തി ചുംബിക്കുന്നതായി അനുഭവപ്പെട്ടപ്പോളാണ് ഞാൻ പിടഞ്ഞുണർന്നത്.ഗാഢനിദ്രയിലായിരുന്നതിനാൽ കണ്ണുകൾ ആയാസപ്പെട്ടു തുറക്കാൻ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല.വീട്ടിലെ,സ്വന്തം മുറിയിൽ തനിച്ചുറങ്ങുന്ന എന്നെയാരാണ് ചുംബിച്ചതെന്നോർത്തപ്പോൾത്തന്നെ ഉള്ളൊന്നു കാളി. അത് വെറും തോന്നൽ മാത്രമല്ലെന്ന് മുറിയിൽ നിറഞ്ഞ അസാധാരണമായ സുഗന്ധത്തിൽ…

മുതലയുണ്ട് സൂക്ഷിക്കുക.

ദിജീഷ് കെ.എസ് പുരം.✍️ നോട്ടമെത്താ ദൂരം പരന്നുകിടക്കുന്നവലിയ വയലുകളുടെ ചതുർഭുജങ്ങൾ,ഒത്ത നടുവിലൊരു കുഞ്ഞു തുരുത്ത്,അവിടെയൊരു ചെറിയ വീട്,അതിലൊറ്റയ്ക്കൊരു യുവതിയുടെ താമസം.പാടാതിർത്തികളിൽ ഏതുകാലത്തുംവെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ദേശങ്ങൾ.കർഷകർക്കിടയിൽ, നാട്ടുകാർക്കിടയിൽപ്രചുരപ്രചാരം നേടിയഅവളുടെ അത്ഭുത സത്യകഥകൾകഥകളിൽ, വീടിനു കാവലായ്,അവൾക്ക് കാവലായ്ജലാശയത്തിലൊരു ഭീമൻ മുതല!അവൾ മന്ത്രവിദ്യയാൽ രൂപംമാറിമുതലയായി നീന്തുന്നതാണെന്നുംഅതല്ല,…

ജീവിത്തിലേക്കു ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം.

അനിതാ ചന്ദ്രൻ* അടുത്തിടെ ഇവിടെ(UK ) ഒരു മരണം നടന്നിരുന്നു .ആത്മഹത്യയാണ് ,മരിച്ചത് ഒരു മലയാളി നേഴ്സ് ആയിരുന്നു .ഭർത്താവു caring അല്ലാ ,ആറ് ലക്ഷം രൂപ മാസം ശമ്പളം ഉണ്ട്, പരാതികളും വഴക്കുകളും ഇല്ലാത്ത ആളായിരുന്നിട്ടു കൂടി ജീവിതം സങ്കടമാണ്…

ഭ്രാന്തിപ്പെണ്ണ്.

ജോളി ഷാജി…. ✍️ ദൂരെ എവിടെയോനെഞ്ചുപൊട്ടി കേഴുന്നുണ്ട്സ്വാതന്ത്ര്യം നിഷേധിച്ചൊരുഭ്രാന്തിപ്പെണ്ണ്…മൗനം തളം കെട്ടി നിന്നഅവളുടെ ചുറ്റിലുംപാറിനടന്ന്ഓർമ്മകൾ അവളെവേദനിപ്പിച്ചുരസിക്കുകയാണ്..ഹൃദയത്തിൽ നിന്നുംതള്ളിയിറക്കിവിട്ടിട്ടുംപിന്നെയും പിന്നെയുംഓടിയെത്തുകയാണ്വേദനിപ്പിക്കാൻമാത്രമായ് ഓർമ്മകൾ..ഒരിക്കൽ മഴയായ്പെയ്തിറങ്ങിയഇഷ്ടങ്ങൾ പ്രളയമായ്ഒഴുകിമാഞ്ഞപ്പോൾഉറക്കം നഷ്ടമായിഭ്രാന്തിയായി മാറിയത്അവൾ മാത്രമായിരുന്നു..അവനെന്നഒറ്റമരത്തിൽവള്ളികളായിപടർന്നുകയറിഎന്നും വസന്തംതീർക്കാൻകൊതിച്ചവൾ..അത്രമേൽസ്നേഹിച്ചവൻഅതിർവരമ്പുകൾസ്രഷ്ടിച്ചു തുടങ്ങിയപ്പോൾമുതലാണ് അവളിൽപ്രണയം ഭ്രാന്തായിമാറീതുടങ്ങിയത്…അവളുടെമാത്രമായഭ്രാന്തുകളെഒരിക്കൽപോലുംപ്രിയപ്പെട്ടവരോനാട്ടുകാരോകൂട്ടുകാരോഅംഗീകരിച്ചില്ല..അവളുടെ ഭ്രാന്ത്‌അവളെ കൊണ്ടെത്തിച്ചത്ഇരുളടഞ്ഞ ആമഴക്കൂട്ടിനുള്ളിലും…പല്ലിയുടെ ചീവിടിന്റെയുംചിലപ്പുകൾക്കിടയിൽപരസ്പരം കടിച്ചുഓടിനടക്കുന്ന എലികളുംപാറ്റകൾക്കുമൊപ്പമാണ്അവളുടെ…