നഗ്നകഥകൃഷ്ണൻ നായരുടെ പഞ്ചാര
രചന : ഗിരീഷ് പെരുവയൽ✍ പെരുവയൽ പഞ്ചായത്തിന്റെ ഒരറ്റത്താണ് പെരുവയൽ അങ്ങാടിയും ഗ്രാമവും.ഇന്ന് കുഞ്ഞു കവലകൾ പോലും പട്ടണങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്പരമ്പരാഗത അങ്ങാടിയായിരുന്ന പെരുവയൽ നാലുമുറി പീടികകളിൽ ഒതുങ്ങി വികസനരഹിതമായത്. കയ്യിലുണ്ടായിരുന്ന ചില അടിസ്ഥാന വിഭവങ്ങൾ കൂടിനാട്ടുകാരുടെ മനോഭാവം കൊണ്ട് നഷ്ടപ്പെട്ട…
പാനാശനങ്ങൾ
രചന : ഹരിദാസ് കൊടകര ✍ അഭിമൃത്തിലെല്ലാംനിഴലുകൾ പൂത്തു.ജലപ്പരപ്പില്ലാതെമുകളറ്റവും കെട്ടുവയൽനെല്ല് വാടി.അഭയസ്ഥലികളിൽനിദ്രയും ഹോമിച്ച്ജലസ്സൂര്യനെ വാരിപുറകോട്ടു മാറി-പുലരാനിരിക്കെപുഴ പോലെയോകാടു പോലെയോഉച്ചിയിൽ കാറ്റ്-വീശുന്നൊരൊച്ച. പിന്നിൽ..അമൃതാഭയം-വഴിച്ചൂണ്ടു പലകകൾആദിത്യവൃഷ്ടിയിൽബഹുസസ്യലാഭം,ജട വനാന്തരങ്ങൾ. മരിപ്പിന്നു മുന്നേതാണൂ ചിരക്ഷരംവിഷയനാശം വന്നശക്തിയുറപ്പുകൾവികൃതം പുനങ്ങൾ കണ്ണിലും കാതിലുംമുളച്ചുണ്ടായ പക്ഷികൾമലച്ചു വീഴുന്നപോൽസന്ധിദേശത്തെആരൂഢമെല്ലാംഓരോ ദിവസവുംവക്രിച്ചു വന്നു.സായാഹ്നകാലത്തെമേച്ചിലെടുപ്പുകൾപണി മതിയാക്കിപിന്നോട്ടു…
വർഷങ്ങൾക്കുമുമ്പ്
രചന : രജനിദിനേശ്ഇയ്യങ്കോട് ✍ വർഷങ്ങൾക്കുമുമ്പ്കടന്നുപോയഒരു മഹാപ്രളയകാലത്തെവേദനിപ്പിക്കുന്നഓർമ്മക്കൂറിപ്പുകളാണ് ചുവടെഈ തോരാമഴയിൽഇനിയൊരു മഴക്കെടുതിയുംവരാതിരി ക്കട്ടെ എന്ന പ്രാർത്ഥനയോടെ ❣️🥰കുങ്കുമം ചാലിച്ച സന്ധ്യകളിൽചിങ്ങനിലാവൂ പരക്കും മുമ്പേ,അമ്പിളിത്തെല്ലു ചിരിച്ചുകൊണ്ടോടിയീ –മഞ്ഞണി മാനത്തുദിക്കും മുമ്പേ…എന്തിനു മാരിവിൽ മാലകളെ നിങ്ങൾ,നൊമ്പരം തന്നു കടന്നുപോയി….മലകൾതൻ മാറ്, പിളർന്ന് നിൻ നീർത്തുള്ളി…
കുഞ്ഞാമീന
രചന : സതി സുധാകരൻ പൊന്നുരുന്നി .✍ പോക്കറുകാക്കേടെ പുന്നാര മോളാണ്പുത്തനുടുപ്പിട്ട കുഞ്ഞാമിനകുപ്പിവളയിട്ട് കണ്ണിൽ മഷിയിട്ട്തുള്ളിനടക്കണ കുഞ്ഞാമീനമൈലാഞ്ചിച്ചോപ്പിട്ട് തട്ടത്തിൻ മറയിട്ട്സ്കൂളൊന്നും കാണാത്ത കുഞ്ഞാമീനപാഠം പഠിക്കുവാൻ മോഹമുണ്ടെങ്കിലുംഉപ്പാനെ പേടിച്ച് മിണ്ടുകില്ല.കുഞ്ഞിക്കുടചൂടി പുസ്തക സഞ്ചിയായ്കൂട്ടുകാരെല്ലാരും പോകുന്നുണ്ട്കണ്ടുകൊതിച്ചവൾ കണ്ണുനീർവാർത്തവൾഉമ്മയോടൊരു ദിനം ചൊല്ലി മെല്ലെപള്ളിക്കൂടത്തിൽ പഠിക്കുവാനായിട്ട്ഞമ്മക്കും പോകേണം…
🫸മരിക്കുവോളമങ്ങനെ, ചിരിച്ചു നാം വസിക്കണം🫷
രചന : കൃഷ്ണമോഹൻ കെ പി ✍ വിടർന്നിടുന്നുവോർമ്മതൻ വിലാസ ലാസ്യവീഥിയിൽവിചാരപുഷ്പ ധാരതൻ വിമലമായ തേൻകണംകവിത്വമോലും വാക്കുകൾ കലർത്തി മെല്ലെയാ മധുകരങ്ങളാൽ പകുത്തിടാം,കഠോര ജീവ യാത്രയിൽരവിക്കു മുന്നിൽ സാദരം നമിച്ചു നില്ക്കും തിങ്കളുംരസിച്ചു പുഞ്ചിരിക്കണം പദങ്ങളൊന്നു കാണുകിൽമനം കുളിർത്തു പോകണം മദാന്ധകാരം…
രതിയകലങ്ങൾ
രചന : അഷ്‌റഫ് കാളത്തോട്✍ സ്നേഹത്തിന്റെ വേരുകൾ അടർന്ന്നമ്മൾ ഇല്ലാതാകുന്നു..ഇനിയൊരിക്കലും പൊടിക്കരുതെന്ന്കരുതിത്തന്നെ അതിന്റെ മണ്ണ്ഒലിച്ചിറങ്ങിയത്..പഴയ മുറിവുകളെ മുലയൂട്ടിമക്കളെപ്പോലെ വലുതാക്കുന്ന മനസ്സ്!ചീഞ്ഞളിഞ്ഞ സ്നേഹത്തിന്റെരൂക്ഷഗന്ധത്തിൽ ഉറങ്ങുവാൻആർക്ക് കഴിയും?കൊട്ടിയടച്ച ഞാൻ പോയ വഴിയിലേക്ക്തുറിച്ചു പോയ നിന്റെ കണ്ണുകൾ..നമുക്ക് പരസ്പരം മറക്കാം എന്ന ഒടുവിലെ ഒരു വരി!അത്…
വല്യമ്മച്ചിയുടെ ഓർമ്മകളിൽ.
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ വല്യമ്മച്ചിയുടെ ഓർമ്മകൾക്ക് പന്ത്രണ്ടു വര്ഷം ജനന തീയതിയെന്നാണന്നു അറിയാത്ത പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഫാത്തിമ ബീവിയെന്ന തങ്കമ്മയാണ് എന്റെ വല്യമ്മച്ചി. പുരാതന യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ പിതാവ് പുന്തല മീരാസാഹിബിന്റെയും നായനാർ ബീവിയുടെയും…
ശേഷംവരാമെങ്കിലും🌑🌑🌑
രചന : ഖുതുബ് ബത്തേരി✍️ സ്നേഹ സ്പർശനങ്ങളുടെഒരു മഴക്കാലംഞാനിപ്പോൾ ആസ്വദിക്കുന്നു,ശേഷം വരാം…ഘനീഭവിച്ചവേനലിന്റെവറുതിയെങ്കിലും, ഞാൻ ആസ്വദിക്കുന്നുഈ മഴക്കാലം. വാചാലമാകുന്ന വാക്കുകളുടെഒരു വസന്തകാലംഞാനിപ്പോൾ അനുഭവിക്കുന്നു,ശേഷം വരാം…ഊഷരത പ്രാപിച്ചമൗനങ്ങളുടെ ഘോഷയാത്ര, എങ്കിലുംഞാൻ അനുഭവിക്കുന്നുഈ വാചാലത. പ്രണയോന്മാദലഹരി എന്നിലിന്നു മതിഭ്രമംപടർത്തിയിരിക്കുന്നു.ശേഷം വരാം…വിരഹ വേദനയിൽഉള്ളകങ്ങളെപിടിച്ചുലയ്ക്കുന്നതീരാനോവുകൾ, എങ്കിലുംഈ പ്രണയമഴയിൽഞാൻ പാടെ…
ജീവിതം ഒരു പൂമ്പാറ്റ പോലെ: പക്ഷാഘാതത്തെ അതിജീവിച്ച കഥ
രചന : റോയ് കെ ഗോപാൽ ✍ ഏഴ് (ആഗസ്റ്റ് 4-ാം തീയതി) വർഷം മുൻപ്, തെളിഞ്ഞ ആകാശത്തിൽ ഒരു ഇടിമിന്നൽ പോലെയാണ് പക്ഷാഘാതം കടന്നുവന്നത്. ചിക്കൻപോക്സ് തളർത്തിയ ശരീരത്തെ സ്ട്രോക്ക് കീഴ്പ്പെടുത്തിയ നിമിഷം, എൻ്റെ ലോകം തലകീഴായി മറിഞ്ഞു. ചലനശേഷി…
പ്രഭാത വന്ദനം
രചന : എം പി ശ്രീകുമാർ✍ ഇളംമഞ്ഞുതുള്ളികൾവെയിലേറ്റു പൂക്കുന്നപുലർകാലസുന്ദരമുഹൂർത്തങ്ങളെഇടറാതെ പറവകൾപാടിത്തിമർക്കുന്നസുന്ദരസുരഭിലയാമങ്ങളെഇതളുകൾ വിടർത്തിപരിമളം പരത്തിനിറമധു മലരുകൾനൃത്തമാടിപുതുമയോടെന്നുംമുന്നിൽ വിടരുന്നകാലലതയുടെമുകുളങ്ങളെനിത്യവും ദിവ്യമാംദീപം ജ്വലിക്കുന്നനിലവിളക്കേന്തുന്നപുണ്യങ്ങളെനിറദീപമേന്തിനിറശ്രീ തുളുമ്പിഇതുവഴി ചുവടുവച്ചെത്തീടുകതീർത്ഥം തളിച്ചുനറുപൂക്കൾ വിതറിതൊഴുകൈകളുമായ്കാത്തിടുന്നുഎതിരേല്ക്കുവാനായ്കാത്തിടുന്നു.