Category: ടെക്നോളജി

എന്നിനി ?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ പൊഴിയുവാൻ വെമ്പിനിൽക്കുന്നഒരുമിഴിനീർക്കണം നീയേഎങ്ങിനെ പൊഴിയുവാനാകുംഎന്നിനി പൊഴിയുവാനാകുംഭൂഗുരുത്വംവിട്ടു പോയില്ലേഎന്തൊക്കെയായിരുന്നു അന്ന്ആശിച്ച വസ്ത്രം ലഭിച്ചുവോകൊതിച്ച ജീവിതം കിട്ടിയോനീകണ്ട പൂക്കളും കായ്കളുംനീകൊണ്ട വേനൽ മഞ്ഞുകാലംനീക,ണ്ടഭയോ,മാശ്രയവുംഓർക്കുന്നൊരു മിഴിനീർക്കണംആയതിൽ സൂര്യവെളിച്ചത്തിൽമഴവിൽ വരഞ്ഞുമായുന്നുമാറത്തടുക്കിയ പുസ്തകംചോറും മെഴുക്കുപുരട്ടിയുംകൊണ്ടുപോയ വിദ്യാലയവുംഇവിടെയുണ്ടിവിടെയുണ്ട്എന്തിനിനിയും പൊഴിയണംഈ മിഴിനീ,രന്നെങ്ങോപോകുംപൊഴിയാൻ വെമ്പിനിൽക്കുന്നഒരുമിഴിനീർക്കണം നീയേഎങ്ങിനെ…

കാഴ്ചകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ കാടത്തമേറുന്ന കാലമേ നീയിന്നു,കാണാത്ത ചിത്രം നിരത്തുന്നുവോ!കദനം പിടയ്ക്കുന്നു കൺമുമ്പിൽ,കരളറപ്പുള്ളവർക്കോകണ്ണുകലങ്ങുന്നു! നീതിമരിക്കുന്നു തെരുവിലനാഥമായ്,നീളുന്നുക്രൂരതയേറുന്നുശാപജന്മങ്ങളാൽ!നീട്ടുന്നഹസ്തം വെട്ടിയരിഞ്ഞെറിഞ്ഞും,നീണാൾ വാഴുന്നു വിലയറിയാത്തവർ! എന്തു നീ നേടുന്നുമൃഗമനമേറവേ,എവിടെകളഞ്ഞു നീ മനുഷ്യത്വം!എല്ലാംവെറും മിഥ്യയാണെന്നറിയുക!എന്തൊരുവ്യർഥമാണു നിൻജീവിതം! ഇഹമൊരുനരകമാക്കുന്നുനിങ്ങൾ!ഇണയില്ലതുണയില്ലതുണ്ടമാക്കുന്നു!ഇല്ലായശേഷം കുറ്റബോധങ്ങൾ,ഇമയടച്ചീടിലും ഭീകരമീകാഴ്ചകൾ!!

കവിതയോട്…

രചന : തോമസ് കാവാലം.✍️ എന്തേ, നീ വന്നെൻ മാനസത്തിലെമാന്ത്രിക വീണമീട്ടുന്നോ?ആലസ്യം വിട്ടുണർന്നു നീ യെന്നിൽആനന്ദാമൃതുപെയ്യുന്നോ? പൂന്തേൻ പൂക്കളിലെന്ന പോലെന്നിൽപാരം നിൻ പ്രഭയെത്തുന്നുപാരിനെ മാറ്റിപ്രേമമതൊന്നാൽപൂരിതമാക്കാൻ, നിർമ്മലം. മണ്ണിനെ മൃദു സൗഭാഗ്യങ്ങളാൽവിണ്ണെന്നപോലെയാക്കീടാൻകണ്ണിനും കരൾ ഹൃത്തിനും മുദാകാഴ്ചയാകുക,യുൽക്കടം. അമ്മിഞ്ഞയുണ്ണും ഉണ്ണിയെന്നപോൽഉൺമതേടുമെൻ മാനസംകണ്മണീ!നിന്നെ കാത്തു നിൽക്കുന്നുകണ്ണിലെണ്ണയുമായ്…

എന്റെ സ്വപ്നത്തിൻതാമര പൊയ്കയിൽ

രചന : ജോയ് കട്ടിത്തറ ✍️ സിറ്റിലിരുന്നാലും കമ്പിയിൽ തൂങ്യാലുംടിക്കറ്റോന്നാണെന്ന് സത്യം തന്നെ.കാഴ്ച കണ്ടിടാനായ് തല പുറത്തിട്ടപ്പോൾരണ്ടെണ്ണം തലമണ്ടയ്ക്കിട്ടു കിട്ടി.ഒന്നു മയങ്ങിയ നേരത്ത് ഞാൻ മെല്ലെവണ്ടിടെ മേളിൽ പിടിച്ചു കേറി.ഒരുവനും കണ്ടില്ല ഞാനവിടുണ്ടെന്ന്മാനസ പുത്രനാം മായാവിപോൽ.താമര പൊയ്കകൾ ഓടി മറയുന്നുകുന്നും പുൽമേടും…

ബോൺസായ്കൾ

രചന : ബി സുരേഷ്കുറച്ചിമുട്ടം ✍ അംബരചുംബികളാകാൻഅടങ്ങാത്തമോഹമുള്ളവരാംഞങ്ങളെഅംഗംമുറിച്ചുനിങ്ങൾഅലങ്കാരങ്ങളാക്കിരസിക്കുന്നു!ആ വടവൃക്ഷക്കൂട്ടത്തിൽ നിന്നുംഅകറ്റിമാറ്റിയകത്തളങ്ങളിൽഅടിമയാക്കിനിരത്തിഅന്തിയും രാവും പകലുംഅനുഭവിക്കാൻ അനുവാദമില്ലാതെആജ്ഞാനുവർത്തികളാക്കി!അന്തരംഗം നിണഛലമൊഴുകി നീറുമ്പോൾആത്മാവിലുണരുന്നഭിമാനംഅടിയറവുവെയ്ക്കേണ്ടിവരുന്നബോൺസായ്കൾ ഞങ്ങൾ!ആടിയുലയുന്ന കാറ്റിലും പേമാരിയിലുംആടിത്തിമിർക്കാൻ അവസരമില്ലാതെആ ചില്ലുമേശയിലെ ബോൺസായ്കൾ ഞങ്ങൾ!അകലെപ്പറക്കുന്ന പക്ഷികൾ തൻ കൂടൊന്ന്അരികെ ശിഖരത്തിലൊന്നൊരുക്കാൻആശയേറുന്ന ബോൺസായ്കൾ ഞങ്ങൾ!അകലെയൊരാരുണകിരണം തെളിഞ്ഞിടാൻകൊതിക്കുന്നു ഞങ്ങൾ ബോൺസായ്കൾ.

അക്ഷരമലർ

രചന : ശ്രീകുമാർ പെരിങ്ങാല.✍ മയിലുകളാടി, കുയിലുകൾ പാടി,പുലരിക്കിരോൻ കതിർനീട്ടിമലകളുണർന്നു, പുഴകളുണർന്നു,മഹിതലമറിവിൻപ്രഭതൂകി. ഉണരുകയുണരുക മലയാളത്തിൻ-മഹിമയുയർത്താനണിചേരൂമഴികൾ തുറക്കൂ, ചിറകുവിടർത്തൂ,വിജ്ഞാനക്കടൽ തേടിവരാം. സിരകളിലൂർജ്ജം പകരും പകലോൻപതിയെപ്പൊങ്ങിത്താഴുമ്പോൾചന്ദനലേപമണിഞ്ഞൊരു ശോഭയിൽസുന്ദരഗാനവുമായി വരാം. അക്ഷരമലരിൻസൗരഭ്യം ചെറുകാറ്റിൽപ്പാറി നടക്കുമ്പോൾവിരലുകൾ തൂലികയേന്തിയൊരറിവിൻ-കവിതകളിനിയും വിരിയെട്ടേ.

പന്ത്രണ്ടാമൻ

രചന : മേരിക്കുഞ്ഞ് ✍ വരരുചിയുടെപഞ്ചമിക്ക് സഞ്ചാരപാത തീർന്നിരിക്കുന്നു.വെളിവായിരിക്കുന്നുമുന്നിലൊരു കുന്ന്,ഉയരത്തിലേക്ക്കൂർത്തു കൂർത്തുശൂന്യമായ്പോകുന്നശിഖരത്തിലൊരുപേരില്ലാ ഹർഷപീഠം.അതുമാത്രമുണ്ട്മുന്നിൽതെളിവായ്ഒലിയറ്റ് ഒളിയായ നിത്യജീവനുണ്ട് മാറിലെപൊതിക്കെട്ടിൽതാൻ തന്നെ പെറ്റിട്ടതൻ്റെത്തന്നുണ്മയായതീക്ഷ്ണ സത്യപൊരുൾ !ഇവനെയിനിഇവിടെയീപീഠത്തിൽപ്രതിഷ്ഠിക്കാം……തായ്ക്കുലത്തിൻ്റെമൺ തലത്തിൽവാർന്നു തീർന്നചിന്തയിൽപഞ്ചമിസ്വസ്ഥമായ് കണ്ണടച്ചു …..അവൾ …നെറുകയിൽകത്തിടും പന്തംതറഞ്ഞശിശുവായിപുഴയുടെശീതത്തി-ലൊഴുകിയോൾ ;പിന്നെ …കാലമൊളിപ്പി –ച്ചൊരറിവിന്റെവെളിപാടിൻജ്ഞാനിയെപതിയായ് വരിച്ചവൾ ….ശിരസ്സിൽ …അവളുടെഉള്ളുണങ്ങാ ക്ഷതംമധുവിധുവേളയിൽവിരലിൽതടയവേസത്യത്തിൻ-നൊമ്പര…

ശകുനി (കവിത)

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ ധാർത്തരാഷ്ട്ര –പ്രതാപങ്ങൾരാജ്യാന്തരസീമകളെ മാറ്റിയെഴുതവേ…….വിനീത വിധേയരായ്ഭരണ സാരഥ്യങ്ങൾതലകുനിച്ചൊതുങ്ങവേ ……ഗംഗാദത്ത –വീര്യ കോയ്മയിൽരാജമകുടങ്ങൾശിരസ്സു കുനിയ്ക്കവേ …….ഗാന്ധാരദേശം നോക്കിപായുകയായ്പുകൾപെറ്റസേനാ വ്യൂഹം……നാശം വിതയ്പ്പതിന്നോതോഷം വളർത്തുവതിനോഗാന്ധാരം……..മാമലകൾ ചൂഴുംഹരിത കേശിനിവിഭവക്കോയ്മകളിൽആറാടിത്തിമിർപ്പവൾനെഞ്ചുലയും വിഹ്വലതയാൽകാത്തിരുന്നു പോൽധാർത്തരാഷ്ട്ര സേനയെ !!!സുമുഖി സുരുചിരാംഗിഗാന്ധാരത്തയ്യലാൾപെൺ ലക്ഷണവടിവം കടഞ്ഞെടുത്ത സൗന്ദര്യത്തിടമ്പ്രാജകുമാരിയാൾഗാന്ധാരി …….അതിർ…

മനസ്സ്മറ്റൊരു ബദ്ർ…

രചന : സാബി തെക്കേപ്പുറം ✍ എണ്ണവും വണ്ണവുംപടക്കോപ്പുകളുംമേളക്കൊഴുപ്പുമുള്ള,അനീതിയുടെ,അധിക്ഷേപത്തിന്റെ,അവിശ്വാസത്തിന്റെ,കുടിലതയുടെശത്രുപക്ഷം…നീതിന്യായ ധർമങ്ങളെചേർത്തുപിടിച്ച്,സത്യത്തിനൊപ്പംനിലകൊള്ളുന്ന,എണ്ണത്തിൽശുഷ്‌കിച്ചതെങ്കിലുംചങ്കുറപ്പുള്ളമിത്രപക്ഷം…ശഹീദാവാനുറച്ച്പടവെട്ടുന്നവനെഭയപ്പെടുത്തിപിന്തിരിപ്പിക്കാനാവില്ലെന്ന്തെളിയിച്ചവരെതോൽപ്പിക്കാൻകുഫിർക്കൂട്ടമൊന്നാകെമദമിളകിവന്നാലും,ബദ്റിലെ വിജയംസത്യപക്ഷത്തിന് സ്വന്തം…മനസ്സിപ്പോൾആവേശത്തിമിർപ്പിലാണ്…ബദ്ർ രണാങ്കണത്തിലെവിജയദിനത്തിൽസ്വഹാബികളനുഭവിച്ചഅതേ സന്തോഷത്തിന്റെആവേശത്തിമിർപ്പിൽ…അതെ…മനസ്സൊരു ബദ്ർ തന്നെ…തിന്മയെ തൂത്തെറിഞ്ഞ്നന്മയെ ചേർത്തണച്ചപുണ്യബദ്ർ…

ഇമേജുകൾ( ഈ -ശാസ്ത്രം)

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ ആരും കണാതത് നാംകൊതിക്കുന്നു,കരം നിട്ടീ വിളിക്കുന്നു,കരം കൂപ്പിയുംകരം വിടർത്തിയും,കാണാശക്തികളേയും-കാവലിനായ് ,ജീവനു –കാണിശാസ്ത്രാതരംഗങ്ങളേയും.കടഞ്ഞതും ,കടയാത്തതും,കാണാനില്ലാ-കിരണതേയും ,അശിരീരയേയും-കണ്ണുതുറന്നു ,കയ്യിൽ കാണാം .കാലംമറിഞ്ഞു,കാതങ്ങൾ താണ്ടി,കാലംകാട്ടിയ വിദൃകൾ-കടത്തി കടത്തി നാം,കാലമിതിൽ –കണ്ണുതുറന്നേറെ,കരതലത്തിലൊതുക്കി-പാലൂറും മണം ചിതറും,ശാസ്ത്രചിറകുകൾ.ഓമനകൾ മതിമറന്നുണ്ണുന്നു,ഈ മടിതട്ടിൽ.മാറുമിനിയും,മാനവശാസ്ത്രം,മാനത്തും മണ്ണിലും-മരണത്തെ…