Category: ടെക്നോളജി

നാടിൻമാലിന്യം

രചന : ബി സുരേഷ് കു റിച്ചിമുട്ടം ✍ മാനവവ്യവഹാരങ്ങളിൽ ദുഷിപ്പായിന്നുനിറയുന്നമാലിന്യംമതജാതിവർണ്ണവർഗ്ഗമത്സരേമനമതിൽമർത്യനിൽ വലിയവൻ ചെറിയവൻ,പിന്നെമതിപ്പുള്ളസ്ഥാനമാനകേമന്മാർ!പൊതുവഴിഭ്രഷ്ട് കൽപ്പിച്ച കാലം കടന്നെങ്കിലുംപൊട്ടിമുളയ്ക്കുന്ന ചില സ്ഥാനമാനക്കാർപൊട്ടും പൊടിയും പറഞ്ഞ് പൊട്ടിച്ചെറിയുന്നുജീവനെപൊട്ടിക്കരഞ്ഞുതളർന്നു തകരുന്നുജന്മദാതാക്കൾ!അകവുംപുറവും താണവനുയർന്നവനെന്ന വിഷംനിറഞ്ഞവരേറെഅന്നംതേടാനദ്ധ്വാനിച്ചൊരുപെണ്ണവൾഅരികുവത്ക്കരിക്കപ്പെട്ടവളെന്നൊരുകുറ്റംഅറിയുന്നവളെകാലങ്ങളായിയെന്നിട്ടുമവരവളെകള്ളിയാക്കി!കറുപ്പാണുകുറ്റം, കണ്ടാലറിയാം മൊഴികളങ്ങനെ പലവിധംകണ്ഠനാളത്തിൽ നിന്നുയരും പൊളിയല്ലവചനം കേട്ട്കാണാം നിരന്തരം കറുപ്പിൻ…

🏵️ സൗഹൃദ സദസ്സുകൾ 🏵️

രചന : ബേബി മാത്യു അടിമാലി✍️ സായന്തനങ്ങളിലെസൗഹൃദസദസ്സുകൾപണ്ടൊക്കെയുണ്ടായിരുന്നു.സുഖദുഃഖങ്ങളൊക്കെനിരന്തരമവിടെപങ്കുവെയ്ക്കുമായിരുന്നു.ഇന്നിതാ ജീവിതം ഒറ്റമുറിയിലെഏകാന്തതടവുപോലായി.സൗഹൃദമെല്ലാംമുഖപുസ്തകത്താളിൽമാത്രമൊതുങ്ങുന്നതായി.കാലവും ലോകവുംമാറിയെന്നാകിലുംആത്മബന്ധങ്ങൾ ക്ഷയിച്ചുകൂടാ.ഇങ്ങനെയെങ്കിലുംതുടരുവനാകട്ടെസൗഹൃദസദസ്സുകൾ വീണ്ടും.നമ്മുടെ ജീവിതംനമ്മൾക്കുവേണ്ടിമാത്രമാകാതിരിക്കട്ടെചങ്ങാതിമാരുടെചങ്ങാത്തമില്ലെങ്കിൽ ജീവിതംചങ്ങലപ്പൂട്ടുപോലാകും അത്ചങ്കുതകർന്നതുപോലാകും..🙏🌹

നീ എവിടെ?!!

രചന : ജീ ആർ കവിയൂർ ✍ നീ എവിടെ?!!കവിതയ്ക്ക് എത്ര വയസ്സായി?കാട്ടാളൻ അമ്പെയ്തു വീഴ്ത്തിയ കാലത്തോളമോ?കറുത്ത് ഇരുണ്ട ഗുഹാന്തരങ്ങളിൽ നിന്ന്കണ്ണുനീരായി തുളുമ്പിയതോ?ലവണരസമാർന്നതോ, തേൻ കിനിയുമായതോ?ശലഭശോഭയാർന്നതോ,ചെണ്ട് ഉലയും വണ്ടുകൾ വലംവെച്ച്മൂളിയതോ ആദ്യത്തെയൊരു അനുരാഗം പോലെ?അതറിയില്ല…കവിതയ്ക്ക് ‘ക’യും ‘വിത’യും ഉള്ള കാലംകൂമ്പടയാതെ പൊട്ടി…

“സിന്ദൂർ “.. 🙏🏼

രചന : രാജു വിജയൻ ✍ എനിക്ക് നിന്നോട് ഇഷ്ടമായിരുന്നുനീയെന്റെ പെങ്ങളെ വിധവയാക്കുന്നത് വരെ..!എനിക്ക് നിന്നോട് സ്നേഹമായിരുന്നുനീയെന്റെ നാഥനെ അവഹേളിക്കുന്നത് വരെ..!എനിക്ക് നിന്നോട് അനുകമ്പയായിരുന്നുനീയെന്റെ രക്ഷകരുടെ രക്തം ചീന്തുന്നത് വരെ..!എനിക്ക് നിന്നോട് അടുപ്പമായിരുന്നുനീയെന്റെ സഹോദരന്മാരെ എന്നിൽ നിന്നുംഅകറ്റുന്നത് വരെ..!എനിക്ക് നിന്നോട് സഹതാപമായിരുന്നുനീയെന്റെ…

അറിയാതെ വീഴുന്നകണ്ണുനീർ

രചന : അലി ചിറ്റയിൽ ✍ കാണുന്നുനാം പുഞ്ചിരിയോടെഓരോ മനുഷ്യരെയും…ഉളളംനീറുന്ന മനസ്സറിയതെനമ്മളുംകൂടെ ചിരിക്കുന്നുഅവൻറെ കണ്ണുനീർ കാണാതെ…ചിരിയിൽ മാഞ്ഞുപോകുന്ന കണ്ണുനീർ തുള്ളികൾകാണാതെപോകുന്നു നമ്മളെല്ലാവരും…അവൻ്റെ വേദനയെന്തെന്നറിയിക്കാതെ പുറം ലോകരെ.അഭിമാനമാണില്ലായ്മയിലും.ഗതിയില്ലാ കായലിൽ മുങ്ങി താഴുമ്പോൾഅഭിമാനമെന്ന പിടിവള്ളി പൊട്ടി താഴെ പതിക്കുന്നു…രക്ഷക്കായ് ഞാൻ തേടുന്നു കരങ്ങൾ പലരുടെയുംസഹായഹസ്തങ്ങൾ…

കലഹംവിതയ്ക്കുംലഹരി

രചന : ബി.സുരേഷ്കുറിച്ചിമുട്ടം✍ കൗമാരമിന്നന്ധരായിയെങ്ങോട്ട് പായുന്നുകനിവില്ല കരളില്ല കണ്ണില്ലവർക്ക്കാഴ്ചകളെല്ലാം പുതുപുത്തനാകുന്നുകലഹങ്ങളെല്ലാം കാര്യമില്ലാതല്ലോ!നേടുവാനില്ലിനിയീ ഭൂവിലൊന്നുമേനാളെയെന്തെന്നു നിനപ്പതു മില്ലനേരിൻ്റെ പാതയുമെന്നോ മറഞ്ഞുനാടുംനഗരവുമിന്നു വിട്ടൊഴിയാത്തലഹരിയിലല്ലോ!പറയുവതൊന്നുംകേൾക്കുവാൻ കാതില്ലപറഞ്ഞീടിൽ പടമാക്കിമാറ്റും പകൽ പിറക്കെപകയെരിയുന്നുള്ളിൽ പതയ്ക്കുംപലകൂട്ടുലഹരിയിൽ വിതയ്ക്കും കലഹം!എന്നുതീരും ഗതികെട്ടൊരീനാളുകൾഎന്തും സഹിച്ചങ്ങു പുലരുവാൻ വിധിയോഎണ്ണിയെണ്ണിപറഞ്ഞാലുമൊടുങ്ങില്ലയൊന്നുംഎല്ലാമൊരിക്കലൊഴിഞ്ഞങ്ങുപോകണം നിശ്ചയം!ബന്ധമില്ല സ്വന്തമില്ല സൗഹൃദമെന്നതുംമറക്കുംബന്ധിച്ചുപോയിന്നു യുവതയെ…

ഭരണാധിപൻ

രചന : മേരിക്കുഞ്ഞ്✍️ വീരനായ പടയാളിയായെൻരാജ്യാധിപൻ ജാഗരിക്കവേഎൻ്റെകുഞ്ഞു മൺകുടിലിൽഞാൻസ്വസ്ഥമായുറങ്ങുന്നുശാന്തമായുണരുന്നുആഹാരമൊരുക്കുന്നുഎൻ്റെ കുഞ്ഞുങ്ങൾപഠിക്കുവാൻ പോകുന്നുകളി കഴിഞ്ഞെത്തുന്നു.കരുത്തിനാളല്ലാത്ത ഭീരുരാജാവായ്തനിക്കു മാത്രമായ് കാവൽവിപുലപ്പെടുത്തവേകുറുവാ കൂട്ടമായ് ഭീകരർഎൻ്റെ ജീവൻ്റെകുടിയിരിപ്പ് തുരക്കുന്നുവാതിൽ തല്ലി-ത്തകർത്തിരച്ചെത്തുന്നു .കൊട്ടാരക്കെട്ടിൽ പോലുംഅകത്തമ്മവ്യാകുലംനീറ്റുന്നുപൈതങ്ങൾ പേടികൾനൂൽക്കുന്നു.നാട് വിധവയെപ്പോ –ലനാഥത്തം ഭുജിക്കുന്നു.കരുതലിന്നാരുമില്ലല്ലോ…എന്ന് മണ്ണ് കരയുന്നു.

ദിശ മറന്നവർ

രചന : അൻസൽന ഐഷ ✍️ വഴി നഷ്ടപ്പെട്ടവന്റെ മുമ്പിൽഅലറിയെത്തുന്ന തിരമാലകൾവ്യാളിയേപ്പോലെ വാ പൊളിക്കുംമുഴുവനായുംഉള്ളിലേക്കാവാഹിക്കാൻ.ഗതി തെറ്റിയൊഴുകിയൊരുപുഴ, കടലിലേക്കെത്താൻതിടുക്കപ്പെടുംപോലെവഴി മറന്നവൻ വെപ്രാളപ്പെടുംനടന്നെത്തിയ വഴിദൂരംഅട്ടയെപ്പോലെ ചുരുളും.മുന്നോട്ടോ പിന്നോട്ടോ പോകാനാവാതെചക്രവ്യൂഹത്തിലെന്നപോലെഅകപ്പെട്ടു പോകുന്നവർദിശ മറന്ന് ആകുലതയോടെചുറ്റിലും പരതിനടക്കുംപുറത്തുകടക്കാനാവാതെ.ഒരു പക്ഷേ വഴി പറഞ്ഞുകൊടുക്കേണ്ടവർപാതിവഴിയിലുപേക്ഷിച്ചുപുതിയ വാനവും ലോകവുംതേടിയകന്നതിന്റെ വിഭ്രാന്തിയാവുംദിശ മറന്നവരുടെയുള്ളിൽ.

പഹൽഗാം

രചന : രാജേഷ് കോടനാട് ✍ ഏതു സമയവുംപല വെടിയുണ്ടകളാൽതകർന്നു പോയേക്കാവുന്നഒരു പഹൽഗാമാവുന്നുഹൃദയം.പുൽത്തകിടികളിൽ തെറിച്ച രക്തം പോലെഹൃദയത്തിൻ്റെ പാളികളിൽഭയന്നുറഞ്ഞ് കിടക്കുന്നചുവന്ന റോസാപ്പൂവിനെചുഴിഞ്ഞ് നോക്കിയാലറിയാംകശ്മീരിലെവിനോദ സഞ്ചാരികൾഅക്രമിക്കു നേരെനെഞ്ചുവിരിച്ച്ജയ്ഹിന്ദ് വിളിച്ചിട്ടോഒറ്റപ്പെടുന്നവർപ്രിയതമയുടെകല്ലുപ്പാംബുള്ളറ്റുകൾക്കു നേരെഅന്തി വിരിച്ചു കിടന്നിട്ടോരക്തസാക്ഷികളായവരല്ലെന്ന്നിങ്ങൾ,വെടിയുണ്ടകൾ സൂക്ഷിക്കുമ്പോൾതോക്കിനുള്ളിലായാലുംവാക്കിനുള്ളിലായാലുംഒരു യുദ്ധമുണ്ടാവാതെസൂക്ഷിക്കുകതോക്കിലും വാക്കിലുംപനിനീർപ്പൂ വിരിയുന്നഒരു കാലമുണ്ടായിരുന്നുആ കാലമാണ്കടലെടുത്ത് പോയത്നിൻ്റെതോക്കിൻ…

രാജ്യരക്ഷയ്ക്ക് സൈന്യത്തിനൊപ്പം

രചന : മംഗളൻ. എസ്.✍️ പ്രിയമുള്ളവരേ,നമ്മുടെ രാജ്യം അതീവ ഗൗരവതരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇതിനിടയിൽ നിരവധി തവണ നമ്മുടെ രാജ്യത്തെ നിരപരാധികളായ സഹോദരീ സഹോദരന്മാർ തീവ്രവാദികളുടെ കരാളഹസ്തങ്ങൾക്കിരയാവുകയും പല കുടുംബംഗളുടെയും പ്രധനകണ്ണികൾ നഷ്ടപ്പെട്ട് കുടുംബാംഗങ്ങൾ നിരാലംബരാവുകയും ചെയ്യുകയുണ്ടായി. നമുക്കറിയാം 1999…