Category: ടെക്നോളജി

ബോൺസായ്കൾ

രചന : ബി സുരേഷ്കുറച്ചിമുട്ടം ✍ അംബരചുംബികളാകാൻഅടങ്ങാത്തമോഹമുള്ളവരാംഞങ്ങളെഅംഗംമുറിച്ചുനിങ്ങൾഅലങ്കാരങ്ങളാക്കിരസിക്കുന്നു!ആ വടവൃക്ഷക്കൂട്ടത്തിൽ നിന്നുംഅകറ്റിമാറ്റിയകത്തളങ്ങളിൽഅടിമയാക്കിനിരത്തിഅന്തിയും രാവും പകലുംഅനുഭവിക്കാൻ അനുവാദമില്ലാതെആജ്ഞാനുവർത്തികളാക്കി!അന്തരംഗം നിണഛലമൊഴുകി നീറുമ്പോൾആത്മാവിലുണരുന്നഭിമാനംഅടിയറവുവെയ്ക്കേണ്ടിവരുന്നബോൺസായ്കൾ ഞങ്ങൾ!ആടിയുലയുന്ന കാറ്റിലും പേമാരിയിലുംആടിത്തിമിർക്കാൻ അവസരമില്ലാതെആ ചില്ലുമേശയിലെ ബോൺസായ്കൾ ഞങ്ങൾ!അകലെപ്പറക്കുന്ന പക്ഷികൾ തൻ കൂടൊന്ന്അരികെ ശിഖരത്തിലൊന്നൊരുക്കാൻആശയേറുന്ന ബോൺസായ്കൾ ഞങ്ങൾ!അകലെയൊരാരുണകിരണം തെളിഞ്ഞിടാൻകൊതിക്കുന്നു ഞങ്ങൾ ബോൺസായ്കൾ.

അക്ഷരമലർ

രചന : ശ്രീകുമാർ പെരിങ്ങാല.✍ മയിലുകളാടി, കുയിലുകൾ പാടി,പുലരിക്കിരോൻ കതിർനീട്ടിമലകളുണർന്നു, പുഴകളുണർന്നു,മഹിതലമറിവിൻപ്രഭതൂകി. ഉണരുകയുണരുക മലയാളത്തിൻ-മഹിമയുയർത്താനണിചേരൂമഴികൾ തുറക്കൂ, ചിറകുവിടർത്തൂ,വിജ്ഞാനക്കടൽ തേടിവരാം. സിരകളിലൂർജ്ജം പകരും പകലോൻപതിയെപ്പൊങ്ങിത്താഴുമ്പോൾചന്ദനലേപമണിഞ്ഞൊരു ശോഭയിൽസുന്ദരഗാനവുമായി വരാം. അക്ഷരമലരിൻസൗരഭ്യം ചെറുകാറ്റിൽപ്പാറി നടക്കുമ്പോൾവിരലുകൾ തൂലികയേന്തിയൊരറിവിൻ-കവിതകളിനിയും വിരിയെട്ടേ.

പന്ത്രണ്ടാമൻ

രചന : മേരിക്കുഞ്ഞ് ✍ വരരുചിയുടെപഞ്ചമിക്ക് സഞ്ചാരപാത തീർന്നിരിക്കുന്നു.വെളിവായിരിക്കുന്നുമുന്നിലൊരു കുന്ന്,ഉയരത്തിലേക്ക്കൂർത്തു കൂർത്തുശൂന്യമായ്പോകുന്നശിഖരത്തിലൊരുപേരില്ലാ ഹർഷപീഠം.അതുമാത്രമുണ്ട്മുന്നിൽതെളിവായ്ഒലിയറ്റ് ഒളിയായ നിത്യജീവനുണ്ട് മാറിലെപൊതിക്കെട്ടിൽതാൻ തന്നെ പെറ്റിട്ടതൻ്റെത്തന്നുണ്മയായതീക്ഷ്ണ സത്യപൊരുൾ !ഇവനെയിനിഇവിടെയീപീഠത്തിൽപ്രതിഷ്ഠിക്കാം……തായ്ക്കുലത്തിൻ്റെമൺ തലത്തിൽവാർന്നു തീർന്നചിന്തയിൽപഞ്ചമിസ്വസ്ഥമായ് കണ്ണടച്ചു …..അവൾ …നെറുകയിൽകത്തിടും പന്തംതറഞ്ഞശിശുവായിപുഴയുടെശീതത്തി-ലൊഴുകിയോൾ ;പിന്നെ …കാലമൊളിപ്പി –ച്ചൊരറിവിന്റെവെളിപാടിൻജ്ഞാനിയെപതിയായ് വരിച്ചവൾ ….ശിരസ്സിൽ …അവളുടെഉള്ളുണങ്ങാ ക്ഷതംമധുവിധുവേളയിൽവിരലിൽതടയവേസത്യത്തിൻ-നൊമ്പര…

ശകുനി (കവിത)

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ ധാർത്തരാഷ്ട്ര –പ്രതാപങ്ങൾരാജ്യാന്തരസീമകളെ മാറ്റിയെഴുതവേ…….വിനീത വിധേയരായ്ഭരണ സാരഥ്യങ്ങൾതലകുനിച്ചൊതുങ്ങവേ ……ഗംഗാദത്ത –വീര്യ കോയ്മയിൽരാജമകുടങ്ങൾശിരസ്സു കുനിയ്ക്കവേ …….ഗാന്ധാരദേശം നോക്കിപായുകയായ്പുകൾപെറ്റസേനാ വ്യൂഹം……നാശം വിതയ്പ്പതിന്നോതോഷം വളർത്തുവതിനോഗാന്ധാരം……..മാമലകൾ ചൂഴുംഹരിത കേശിനിവിഭവക്കോയ്മകളിൽആറാടിത്തിമിർപ്പവൾനെഞ്ചുലയും വിഹ്വലതയാൽകാത്തിരുന്നു പോൽധാർത്തരാഷ്ട്ര സേനയെ !!!സുമുഖി സുരുചിരാംഗിഗാന്ധാരത്തയ്യലാൾപെൺ ലക്ഷണവടിവം കടഞ്ഞെടുത്ത സൗന്ദര്യത്തിടമ്പ്രാജകുമാരിയാൾഗാന്ധാരി …….അതിർ…

മനസ്സ്മറ്റൊരു ബദ്ർ…

രചന : സാബി തെക്കേപ്പുറം ✍ എണ്ണവും വണ്ണവുംപടക്കോപ്പുകളുംമേളക്കൊഴുപ്പുമുള്ള,അനീതിയുടെ,അധിക്ഷേപത്തിന്റെ,അവിശ്വാസത്തിന്റെ,കുടിലതയുടെശത്രുപക്ഷം…നീതിന്യായ ധർമങ്ങളെചേർത്തുപിടിച്ച്,സത്യത്തിനൊപ്പംനിലകൊള്ളുന്ന,എണ്ണത്തിൽശുഷ്‌കിച്ചതെങ്കിലുംചങ്കുറപ്പുള്ളമിത്രപക്ഷം…ശഹീദാവാനുറച്ച്പടവെട്ടുന്നവനെഭയപ്പെടുത്തിപിന്തിരിപ്പിക്കാനാവില്ലെന്ന്തെളിയിച്ചവരെതോൽപ്പിക്കാൻകുഫിർക്കൂട്ടമൊന്നാകെമദമിളകിവന്നാലും,ബദ്റിലെ വിജയംസത്യപക്ഷത്തിന് സ്വന്തം…മനസ്സിപ്പോൾആവേശത്തിമിർപ്പിലാണ്…ബദ്ർ രണാങ്കണത്തിലെവിജയദിനത്തിൽസ്വഹാബികളനുഭവിച്ചഅതേ സന്തോഷത്തിന്റെആവേശത്തിമിർപ്പിൽ…അതെ…മനസ്സൊരു ബദ്ർ തന്നെ…തിന്മയെ തൂത്തെറിഞ്ഞ്നന്മയെ ചേർത്തണച്ചപുണ്യബദ്ർ…

ഇമേജുകൾ( ഈ -ശാസ്ത്രം)

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ ആരും കണാതത് നാംകൊതിക്കുന്നു,കരം നിട്ടീ വിളിക്കുന്നു,കരം കൂപ്പിയുംകരം വിടർത്തിയും,കാണാശക്തികളേയും-കാവലിനായ് ,ജീവനു –കാണിശാസ്ത്രാതരംഗങ്ങളേയും.കടഞ്ഞതും ,കടയാത്തതും,കാണാനില്ലാ-കിരണതേയും ,അശിരീരയേയും-കണ്ണുതുറന്നു ,കയ്യിൽ കാണാം .കാലംമറിഞ്ഞു,കാതങ്ങൾ താണ്ടി,കാലംകാട്ടിയ വിദൃകൾ-കടത്തി കടത്തി നാം,കാലമിതിൽ –കണ്ണുതുറന്നേറെ,കരതലത്തിലൊതുക്കി-പാലൂറും മണം ചിതറും,ശാസ്ത്രചിറകുകൾ.ഓമനകൾ മതിമറന്നുണ്ണുന്നു,ഈ മടിതട്ടിൽ.മാറുമിനിയും,മാനവശാസ്ത്രം,മാനത്തും മണ്ണിലും-മരണത്തെ…

നാരീധർമ്മം!

രചന : രഘുകല്ലറയ്ക്കൽ..✍ കാപാലികൻ അന്ധനായ് പിഞ്ചു പൈതലെ,കടന്നാക്രമിച്ച, കാമാക്രാന്ത ക്രൂരതയറിഞ്ഞവൾ,പരവശതയാം മകളെ,രക്ഷിപ്പതിനേറ്റു പൊരുതി,പിടഞ്ഞു വീണ പതിയുടെയുടലിൽ താണ്ഡവമാടും,അതിക്രൂരനാം നരാധമനെ നാരിയവൾ ഉറഞ്ഞുതുള്ളി,അക്രോശമോടെതിർത്തവളാർജ്ജമോടുണർന്നു.അക്രമിയെ കഴുത്തിലൊരുകയ്യാലുയർത്തി,അവശയാം പുത്രിയെ മറുകയ്യാൽ കരുതലായ്,പതിവ്രത, പത്നിയിവളിൻ പ്രതികാരവാഞ്ഛയറിഞ്ഞു,പ്രതിയോഗിയവൻ, കൈക്കരുത്തിലാഞ്ഞു പിടഞ്ഞു,കരുതലാൽ പതിയെ നെഞ്ചോടുചേർത്തും, പൈതൽ,കൗതുകമാ,മമ്മതൻ ചെയ്തി മിഴിവാൽ…

പ്രിയ ഫീനിക്സ്,,,

രചന : സുവർണ്ണ നിഷാന്ത് ✍️ അസ്തമയ-ചക്രവാളത്തിൽ നിന്നുംപക്ഷിച്ചിറകേറി വന്നകനലുകളുണ്ട്എന്റെ കയ്യിൽ.എല്ലാ ആസക്തികളുംചാരം മൂടിക്കഴിഞ്ഞആ ശൂന്യതയിൽ,കെടുതികളിൽ,ഇരുട്ടിൽ നിന്ന്കാലത്തിന്റെ കനലുകൾപെറുക്കിക്കൂട്ടി നീഉയർന്നു പറക്കുമ്പോൾഏതു സ്വാതന്ത്ര്യത്തെയാണ്നീ അനുഭവിക്കുന്നതെന്ന്,ഏതു പ്രപഞ്ചമണ്ഡലത്തെയാണ്പരിക്രമണം ചെയ്യാൻപോവുന്നതെന്ന് ഞാൻകൗതുകപ്പെടുന്നു.നിന്റെ ചിറകുകളിൽഎന്റെ പ്രതീക്ഷകളങ്ങനെഉന്മത്തമാവുന്നു.ജലത്തിനുംഅഗ്നിക്കുമിടയിൽ,വെയിലിനുംനിഴലിനുമിടയിൽ,എന്നെപ്പകുത്തെടുത്ത്ഒരുപാതി പകലിനുംമറുപാതി രാത്രിക്കും നൽകി,സ്വപ്നവും ജീവിതവുംരണ്ടു വില്ലുകളാക്കിഅവയ്ക്കിടയിൽഞാനെന്റെ ഉന്മാദങ്ങളെകുലച്ചു വെക്കുന്നു.പുനർജ്ജനിയെന്നനിന്റെ…

“ഉൾത്തുടി “

രചന : രാജു വിജയൻ ✍ കരളുതുടിക്കുന്നേൻ.. പെണ്ണേഉയിരു പിടക്കുന്നേൻ..കദനക്കടലല പോലെ നീയെൻഉള്ളിൽ നിറയുന്നേൻ…വെയിലു കനക്കുന്നേൻ.. പെണ്ണേനിഴലു മറയുന്നേൻ..വേദന പൂക്കും മാനസമെന്നിൽനിന്നെ തിരയുന്നേൻ..ആധിയുരുക്കുന്നേൻ… നെഞ്ചിൻതാളമിടറുന്നേൻ..വ്യാധി പെരുത്തൊരു ജന്മം മണ്ണിൽശാന്തി തിരയുന്നേൻ…മോഹമലയുന്നേൻ.. വാനിൽമേഘമുണരുന്നേൻ..കാത്തിരിപ്പിൻ വേദനയാലെൻകണ്ണു കലങ്ങുന്നേൻ…എന്തിനു വെറുതെ നീയെൻ ചിന്തയിൽനിന്നെ വരച്ചിട്ടു..എന്തിനു മായക്കണ്ണാലെന്നെനിന്നിൽ…

തീർത്ഥയാത്ര-ആദ്യാക്ഷരഗീതം-

രചന : എം പി ശ്രീകുമാർ ✍. അതിമോഹന ദിവ്യമീജീവിതയാത്രഅതിമോഹന പാവനജീവിതയാത്രഅതിമോഹം കൊണ്ടതുപങ്കിലമാക്കേണ്ടഅതിമോഹം കൊണ്ടതിൻദുർഗ്ഗതി വേണ്ടഅനുകൂല കാലത്ത്അതിജാഗ്രത വേണംഅതിർ വിട്ടു പോയെന്നാൽആകുലതകളെത്തുംഅടിവച്ചു കേറുമ്പോൾആനന്ദമെങ്കിൽഅടിതെറ്റിപ്പോയെന്നാൽആർത്തനാദങ്ങൾ!ആരോടും പാടില്ലയനീതികളെള്ളോളംആർക്കുമറിഞ്ഞോണ്ടൊരത്തൽകൊടുക്കാതെഅന്നന്നു വേണ്ടുന്ന ജീവിതധർമ്മങ്ങൾആകുന്ന പോലവെചെയ്തു പോകേണംആകുന്ന കാരുണ്യമാരോടും കാട്ടിആ പുണ്യമാത്മാവിലേറ്റു വാങ്ങേണംആദിത്യചന്ദ്രൻമാർപോലെ തെളിഞ്ഞുആദിമധ്യാന്തങ്ങൾനോക്കാതെയാർക്കുംആരതി വെട്ടം പകർന്നുനീ പോകുമ്പോൾആരു…