Category: കവിതകൾ

പ്രതി ഛായ

രചന : ഡോ: സാജുതുരുത്തിൽ ✍️ വീണ്ടും കണ്ടുമുട്ടാൻസാധിക്കുമെങ്കിൽഏതു വേർപിരിയലുകളുംസന്തോഷം തരുന്നുവീണ്ടും കാണും എന്നോർത്ത്യാത്ര പറഞ്ഞിട്ട്ഒരിക്കലും കാണാതെ പോകുന്നവേർപിരിയലിന്റെ നോവ്അത് ….എല്ലിൻ മേൽ സൂചികൊണ്ട്കോറി പോകുന്നത് പോലൊരുനീറ്റൽ ആണ് ….പ്രതീക്ഷകൾ കടലറ്റം വരെനീങ്ങി പോകുന്നുഅസ്തമിക്കാത്തവരുടെഇടയിൽ നിന്നു നോക്കിക്കാണാൻഇടയിൽ കേറികാഴ്ചകളെ ചേർത്തുപിടിച്ചപ്പോഴുംതാൻ ഒന്നും…

ചിറകടിച്ചുയരുക..*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മനസ്സെന്നയത്ഭുതത്താലുദയ കിരണമായ്കർത്തവ്യബോധമോടുണരുകിൽ മാത്രമേവ്യതിരിക്തനാകൂ മനസ്സിലായാർജ്ജവചിന്തോദയം പകർന്നേകൂ പുലരികൾ. തളരുന്നതെന്തിനായിരുളിലാണെങ്കിലുംമനസ്സിൻ പ്രദീപമായുണരട്ടെ ചിന്തകംവിടരാതിരാക്കില്ലയുണരുന്ന പൂക്കൾതൻമനമോടുയിർക്കട്ടെയോരോ പ്രഭാതവും. സ്തുത്യമാകട്ടെ നിന്നോരോ പ്രവൃത്തിയുംകർമ്മോത്സുകർ നൽകുമാത്മ സംതൃപ്തിയുംവൃദ്ധിനേടട്ടെ നിന്നാത്മ വിശുദ്ധിപോലുണരട്ടെ ഹൃദയം തുളുമ്പുന്ന ഭക്തിയും. പോരായ്മയോരോ വിചാരോദയങ്ങളായ്വിസ്മയാനന്ദമായ് നൽകപര…

അമ്പലത്തൊഴിലാളികൾ

രചന : അഡ്വ : അനൂപ് കുറ്റൂർ. ✍️ അമ്പലമെന്നതുബ്രഹ്മാലയമല്ലോഅകമേയുള്ളത് സർവ്വവ്യാപിയുംഅകത്തായുള്ള ചൈതന്യത്തേഅകക്കണ്ണാലേവരുമറിയേണം. അക്ഷരമെന്നതുമനശ്വരമല്ലോഅഖണ്ഡജനതിയിലുരുവായിഅഗ്രജനായോരഗ്നിയാളവേഅഗുവൊഴിഞ്ഞംശുമതിയായി. അടയാളമായതുമാദിമലിംഗംഅചലമായതുസ്ഥൂലതയാലെഅഭ്രപഥത്തിലമലമലിഞ്ഞതുഅമിഷമില്ലാതെയെങ്ങുമെങ്ങും. അരുണകിരണമായതു മിന്നിഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അഭിവൃന്ദങ്ങൾക്കാരാധിക്കാൻഅഭാവമെന്നതുമറിവീലല്ലോ? അമ്മയെന്നതുമച്ഛനെന്നെതുംഅഗതികളിട്ടൊരു നാമധേയംഅൻപാലെല്ലാമന്വയമാക്കിഅപേക്ഷയാലെയഭീഷ്ടസിദ്ധി. അടമഴ പോലെ ആരാധനയാൽഅവനമൂർത്തി പ്രതിഷ്ഠയിലായിഅർഥം പൂജയുമുപാസനയുമായിഅമ്പലമങ്ങനെ ആകാരമാക്കി. അനുഗ്രഹമാകിയ ഇടത്തിലായിആഢംബരമെന്തിനലങ്കാരമാക്കിആകാശഗംഗപ്പോൽ മിന്നി തിളങ്ങിആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ. അമ്പലമങ്ങനെ മുക്കിനു മുക്കിനുആതങ്കമകറ്റാനാശ്രയനിധിയായിഅർഥമധികം…

മനുഷ്യൻ

രചന : മോഹനൻ താഴത്തേതിൽ ✍️ മനുഷ്യനിതെന്തു പറ്റി? കഷ്ടംമനുഷ്യത്വം കൂപ്പുകുത്തിമനസ്സിൽ വിഷം നിറച്ചു, മെല്ലെമയങ്ങുന്ന ജീവിയായി !മന്ദസ്മിതം കാടുകയറി ,ഇന്ന്മാനവൻ മൗനിയായിമനസ്സിന്നു തടവിലായി, സർവ്വംമടിക്കാതെ തകർക്കയായിമനുഷ്യനെ ചതിക്കയായി, മനുഷ്യൻമനുഷ്യന്റെ ശത്രുവായിമതിമറന്നു നൃത്തമാടി, സ്വയംമരണത്തിന്നടിമയായിമനുഷ്യന്റെ ശത്രുവായി, മനുഷ്യൻമറന്നു പോയ് സനാതന ധർമ്മംമലയെ…

ചെഞ്ചോര നുണഞ്ഞവർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ ചെമ്പട്ടു വിരിയ്ക്കുന്ന ചക്രവാളത്തിലെചോരച്ചുവപ്പു കണ്ടോരപാര ജന്മങ്ങൾചക്കിലാട്ടും പോൽ ചക്രം തിരിഞ്ഞെങ്ങുചുവപ്പു തേടി പ്രയാണം തുടങ്ങിനാൻ. ചുക ചുക ചുവക്കുന്ന ഇടങ്ങളെല്ലാംചുറ്റപ്പെട്ടിടം ഇരുന്നും കിടന്നുമവർചോറു പോലും വേണ്ടാന്നു ഉറച്ചിട്ട്ചുടു നിണം തന്നെ ഉത്തമമെന്നായി.…

ചില കവികൾ എന്നെപ്പോലെയല്ല

രചന : എം ബഷീർ ✍️ ചില കവികൾ എന്നെപ്പോലെയല്ലഅവരെവേഷം കണ്ടാൽ തിരിച്ചറിയുംചില കവികളെകാണാൻ കാലടികളിലേക്ക്നോക്കിയാൽ മതിവിരലുകൾ നിറയെവേരുകൾ മുളച്ചിട്ടുണ്ടാകുംചില കവികൾഎന്നെപ്പോലെയാണ്അവർകവിത ചൊല്ലിയാലേകവിയാണെന്ന് തിരിച്ചറിയുകയുള്ളുമറ്റു ചിലരെഒരക്ഷരം മിണ്ടിയില്ലെങ്കിലുംകാട്ടുചെമ്പകം പോലെകവിത മണക്കുംചില കവികളുടെകൈവെള്ളയിലുംനെറ്റിയിലും കാലടികളിലുംചോരയും ചലവും ഇറ്റുന്നആണിത്തുളകൾ കാണാംമറ്റു ചിലരുടെ നെഞ്ചിൽവെടിച്ചില്ലുകൾ കയറിയകൊച്ചു…

പ്രണയദിനാശംസകൾ

രചന : പ്രസീത.കെ ✍️ ഗോവിന്ദപുരത്തിലൂടെയുള്ളയാത്രയിൽഒരു കനകാംബരപ്പൂ പാറി വന്ന്മടിയിൽ വീണു.ബസിനു പുറത്ത് പിറകോട്ടോടുന്ന മരക്കൂട്ടങ്ങളെ പോലെമനസ്സിലൂടെ കാലം ഓടിയോടിനിന്നിലെത്തികിതച്ചു നിന്നു.നമ്മളെന്തിനായിരുന്നുഅന്നിവിടെ വന്നത്!ഒന്നിച്ചിരിക്കുന്ന ഭംഗിയിൽനീണ്ടു നീണ്ടുപോയ പാതകൾ……തീരാത്ത കഥകൾ !പരസ്പരം കേട്ടിരിക്കുക എന്നത്എത്ര മനോഹരമാണ്.ഇത്ര സ്നേഹത്തോടെ, ആദരവോടെഎന്നെ വേറാരാണ് കേട്ടിട്ടുള്ളത്!ഓരോ കോശങ്ങളിലുംനിന്നിലേക്ക്…

ഊഷ്മളാനന്ദമാം ഗ്രാമവിദ്യാലയം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഊടു വഴിയിലൂടോടിയെത്തീടുവാൻഊണുകാലത്തും തിരിച്ചോടിയെത്തുവാൻഊരകാനന്ദമാം ഗ്രാമവിദ്യാലയംഊനാതിരേകമില്ലാതേകി പിൻബലം. ഊർമിളാപതി, പണ്ടു ലക്ഷ്മണ രേഖയാൽഊരുവിലക്കുപോൽ കല്പിച്ച കഥകൾതൻഊനതരംഗിണീ വൃത്താർദ്ര കവിതകൾഊർജമധുരമായ് പകർന്നേകി ഗുരുവരർ. ഊഞ്ഞാലുപോലന്നുമാസ്വദിച്ചാ, ദിനംഊർന്നുവീണില്ല ,പി-ന്നാദിത്യനായ് മനംഊറ്റമേകുന്നതാണന്നാർദ്ര ഗ്രാമ്യകം;ഊഹിച്ചിടുന്നില്ലെ,യാ വർണ്ണ ബാല്യകം? ഊഷ്മളമായാ സ്വദിച്ചുപരി,യർഹമാംഊഷ്മകംപോൽ…

സായാഹ്നം

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ പിച്ചവെച്ചോരടിതെറ്റിയനേരത്ത്-ച്ചേർത്തുപിടിച്ചൊരാകൈകളിന്നുതളർന്നുപോയി.തൊട്ടിലിലാട്ടിയ സ്നേഹത്തിന്നീണങ്ങൾതൊട്ടുവിളിച്ചാലുണരാത്ത മൗനമായ് !അച്ഛന്റെവിയർപ്പിലും അമ്മതൻ കണ്ണീരിലുംഅക്ഷരമുറ്റത്തുനമ്മൾ വളർന്നുപോയി.വാനോളമുയരുവാൻ ചിറകുകൾ നൽകിയോർകൂടുതകർന്നുതറയിൽ വീണീടുന്നു!ചോറുവാരിയൂട്ടിയൊരാവിരലുകൾആഹാരമുന്നിൽ വിറച്ചുനിൽക്കേ,അറപ്പോടെ നോക്കുന്ന മക്കളേഓർക്കുകഅന്നം തന്ന കൈകൾ പുണ്യമാണെന്നതും!രോഗം തളർത്തിമെലിഞ്ഞൊരുകായത്തെഭാരമായ് കണ്ടുനീ മാറ്റിനിർത്തുന്നുവോ?ഒരു വാക്കുകേൾക്കുവാൻ കൊതിച്ചുനിൽക്കുന്നുണ്ടവർഒരു നോക്കുകാണുവാൻ മിഴികൾ തുടയ്ക്കവേ!കൂട്ടുകാരുണ്ടല്ലോ കോടിപ്പണമുണ്ടല്ലോ,കൂട്ടിലിട്ടാരെയും…

മാതമൊരവൻ

രചന : ജോയ് പാലയ്ക്കമൂല ✍️ മാതമൊരവൻകുടിലിൽ നിന്ന് ഇറങ്ങി,വലതുകൈയിലെ വടിയിൽജീവിതം ചാരി,മാതമൊരവൻവേച്ചു… വേച്ചു… നടക്കും.മുറുക്കി തുപ്പിയ മോണകൾനിങ്ങളെ നോക്കിചിരിക്കും.ഉള്ളിലുറഞ്ഞ നോവുകൾസ്വന്തമെന്ന ബോധ്യത്തിൽകാടിൻ്റെ വിജനതയിൽ നിന്ന്നിലച്ചുപോയ പാട്ടിന്ചെവിയോർക്കുംതഴമ്പ് കൊഴിഞ്ഞകൈകളിലെ ചുളുങ്ങിയചർമ്മങ്ങൾനോവിൻ്റെ കഥ പറയുംചുരുണ്ടു നരച്ച മുടിയിഴകൾകാലത്തെ അടയാളപ്പെടുത്തുംപഴയ ഓർമ്മകൾവിരുന്ന് വരും….പതിരുകലർന്ന വല്ലിമുണ്ടിൻ്റെ…