ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Category: വൈറൽ ന്യൂസ്

അമ്മ

രചന : തോമസ് കാവാലം✍ എത്ര സുന്ദരി എത്ര സുന്ദരിഅമ്മയീഭൂവിൽധാത്രിയേപ്പോൽ നമിച്ചു നിൽക്കുംഎന്റെയുണ്മയവൾദൈവ ചിന്തകളൂട്ടിയെന്നെവിശുദ്ധനാക്കുന്നുദേവദൈത്യം പകർന്നു പാരിൻപാഠമാകുന്നോൾ.മന്നിലവൾക്കു പകരമില്ലപൊന്നു വാമൊഴിയാൽതന്നവൾതൻ തങ്കമേനിയുംഅന്നമെന്നതുപോൽ.എൻ മനസ്സിലെ സ്വപ്നമൊക്കെകണ്ടറിഞ്ഞവളാം .വൻമരമായ് വളർന്നുനിന്നവൾതണൽ വിരിക്കുന്നു.പൂനിലാവു പോലെയവളുടെപുഞ്ചിരിപ്പൂക്കൾതേൻ പുരട്ടിയ വാക്കിനാലെവളർന്നു മക്കളിവർഅഞ്ചിതൾപ്പൂ പോലെയവളുടെനെഞ്ചുരുക്കങ്ങൾനെഞ്ചു ചേർത്തു വളർത്തിയവളുടെനല്ല വാത്സല്യംസ്വന്തമായതെന്നുപറയുവാൻഅമ്മമാത്രമുണ്ട്അന്ധനയനം തുറന്നു…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചാൽ നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമോ?

രചന : വൈശാഖൻ തമ്പി ✍ സംശയമാണ്.ലെവൽ ക്രോസ്സിലൂടെ വണ്ടിയുമായി പോയിട്ടുണ്ടോ? ഒരു ട്രെയിൻ കുറുകേ പോകാനുണ്ട് എന്നതാണ് അവിടെ നമുക്ക് തടസ്സമായി നിൽക്കുന്നത് എന്നതാണ് തിയറി. അതായത്, ട്രെയിൻ പോയി, ഗേറ്റ് തുറന്നാൽ നമുക്കും പോകാം. പക്ഷേ അത് നടക്കാറുണ്ടോ?…

സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ?

രചന : സന്ദീപ് ദാസ് ✍ സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ? അയാൾ ശരിക്കും ഔട്ട് ആയിരുന്നുവോ?മഹാഭാരതത്തിൽ ഒരു അഭിമന്യുവിൻ്റെ കഥയുണ്ട്. കൗരവപ്പടയുടെ ചക്രവ്യൂഹം ഒറ്റയ്ക്ക് ഭേദിച്ച് അകത്തുകടന്ന ധീരയോദ്ധാവിൻ്റെ കഥ. അഭിമന്യുവിനെ നേർവഴിയിലൂടെ വീഴ്ത്താൻ കൗരവർക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് അവർ…

“വികസന ചൂട്”

രചന : വിജയൻ കെ എസ് ✍ എനിക്ക് ഉണ്ട് ഒരു വീട്,കളിവീട് അല്ലത്മണി മാളിക.മലകൾ ഇടിച്ച് നിരത്തി,പുഴകൾ കാർനെടുത്ത്,മരങ്ങൾ മുറിച്ച്പണിതീർത്തൊര് മണി മാളിക യാണ്എൻ വീട്.പൂരം കാണാൻ പോയൊരുനേരം കണ്ട,ഗജവീരന്മാര് നിൽക്കും പോലെ.കാണാം ,പൊക്കമതിലിൻ മേലെ.തെറ്റികൾ,മുല്ലകൾ,തുളസി ചെടികൾ,വേരൊടെ പിഴുതെറിഞ്ഞ്,ഓർക്കിഡ് വംശകൂട്ടരെകുടിയിരുത്തി…

വേനൽ.

രചന : ഗഫൂർ കൊടിഞ്ഞി✍ എരിപൊരി കൊള്ളുംകടുത്ത വേനലിൻകരാള ഹസ്തമേകനിവ് കാട്ടുക ഒരിറ്റു നീരിനായ്നിലവിളിച്ചിടുംനിരാശ്രയക്കൊടുംവ്യഥ ശ്രവിക്കുക. വരണ്ട യൂഷരവയൽ പരപ്പുകൾ..ഇല പൊഴിഞ്ഞൊരീഒടിഞ്ഞ ചില്ലകൾ … ചിറകു വെന്തിടുംചെറു പറവകൾ..കടുത്ത ദാഹത്തി –ലുരുകും കാലികൾ… മെലിഞ്ഞരുവിയിൽത്യജിച്ചു ജീവിത –ക്കടമ്പ താണ്ഡിടു –മരിയ മീനുകൾ…

വേഴാമ്പൽ

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ഒരു തുള്ളി നീരിനായ് കേഴുന്നു വാനമേദാഹാർത്തയായൊരു വേഴാമ്പൽ ഞാൻതൊണ്ടയും വറ്റിവരണ്ടു പോയിപാറിപ്പറക്കുവാനാകതില്ല.ചന്ദനക്കാട്ടിലെ പൊത്തിനുള്ളിൽതന്റെ ഇണക്കിളി കൂടെയുണ്ട്ചുട്ടുപൊള്ളുന്നൊരു ചൂടും സഹിച്ചെന്റെകൂട്ടികൾ കൂട്ടിൽ മയക്കമായി.കാട്ടാറു വറ്റിവരണ്ടു പോയിപൂമരം വാടിത്തളർന്നു പോയിനീലാംബരത്തിലെ, കാർമുകിലേആകാശം നോക്കിയിരിപ്പാണു ഞാൻ.കൂട്ടിലെ മക്കളെ ഓർത്ത…

മെയ്‌ദിനം

രചന : ജയന്തി അരുൺ ✍ തിരക്കൊഴിഞ്ഞിട്ടൊന്നുചിരിക്കണമെന്ന്,യാത്രപോകണമെന്ന്,കണ്ണുതെളിയുന്നതുവരെഉറങ്ങിയുണരണമെന്നെങ്കിലുംകൊതിച്ചു കൊതിച്ചുവലുതുകാലിനെഗ്യാസുകുറ്റിയിലേക്കുംഇടതുകാലിനെവാഷിംഗ്‌ മെഷീനിലേക്കുംകൊളുത്തിയിട്ട്കൊച്ചുമക്കളുടെ കയ്യും പിടിച്ചുവഴിയിലേക്കുകണ്ണും നട്ട്കാലും നടുവും തിരുമ്മിവിശ്രമം സ്വപ്നംകാണുന്നവരെനിങ്ങൾ കാണാറുണ്ടോ കൂട്ടരേ,വാത്സല്യപ്പെരുക്കക്കണക്കിൽഅകത്തളത്തിലുറഞ്ഞുപോകുന്നവരെകാണുന്നില്ലെങ്കിൽസ്‌ക്രീനിൽനിന്നൊന്നുകണ്ണുതെറ്റിക്കൂ,മെയ്ദിനമല്ലേആശംസകളറിയിക്കണ്ടേ?

പ്രണയപൂര്‍വ്വം നിനക്ക് 🤎

രചന : സബിത രാജ് ✍ നീളൻ വരാന്തയുടെ ഒരറ്റത്ത് ആവിപറക്കുന്ന കട്ടനുമായി രണ്ടുപേര്‍.പുറത്ത് പെയ്യുന്ന ചാറ്റല്‍ മഴ ഇരുവരെയും പൊതിയുന്നുണ്ട്.മഴയിലേക്ക് നോക്കി നിന്ന്അയാള്‍ നിര്‍ത്താതെ സംസാരിക്കുന്നുണ്ട്.ഇടയ്ക്കിടെ അവളെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നുമുണ്ട്.പുഞ്ചിരി വിടർത്തി തൊട്ടരികിലായി അവളും.ഇടയിലെപ്പോഴോ അയാളുടെ മുഖം ഗൗരവം…

മാനസചിന്തകളെ

രചന : പത്മിനി അരിങ്ങോട്ടിൽ✍ വരിതെറ്റിയെഴുതുന്നകവിതയിൽ തേടിയെന്നുഴറുന്ന മാനസചിന്തകളെപതറി,, പതിയെഞാൻതിരികെ വന്നീടുവാൻതനിയെ, പറയുന്നനേരമെന്നോവിചനമാം വഴികളും,, കുളിർകാറ്റും തേടിഞാൻഅറിയാതെയെങ്ങോ നടന്നുപോയിമുന്നിലായ് കണ്ടൊരുവള്ളിയിൽ തൂങ്ങിയെൻഹൃദയം വെറുതെശിഥിലമാക്കിഅജ്ഞാതമാമൊരു ഭീതിയാൽ തെല്ലു,,, നിശബ്ദമായ് തീർന്നുവെൻ,, ഭാവനയുംകണ്ടുഭയന്നകിനാവുകളൊക്കെയുംമുന്നിലായ്‌ വന്നു നടനമാടിനേരറിഞ്ഞില്ലെൻ വിധിയറിഞ്ഞില്ല ഞാൻ,,നേർവഴിതെല്ലൊന്ന് മാഞ്ഞപോലെവേണ്ടാത്തചിന്തതൻ മാറാപ്പുമേന്തി യേറെ ദിനങ്ങൾകടന്നു…

ബൂത്ത്

രചന : പണിക്കർ രാജേഷ്✍ അവകാശങ്ങൾ പെട്ടിയിലാക്കാൻഅധികാരികളവരണയുന്നുഅവകാശികളോ കൂനിക്കൂടിഅണിവിരൽ ചൂണ്ടിക്കാട്ടുന്നു സേവകരും ചില പിൻതാങ്ങികളുംസേവനതല്പരരാകുന്നുപല്ലുവെളുക്കെക്കാട്ടീയിന്നവർആലയമുറ്റത്തെത്തുന്നു വർഷംപലതായ് വീണുകിടപ്പോർതല്പത്തോടേയെത്തുന്നൂമരണത്തെവരെ തോൽപിച്ചു ചിലർഅവകാശങ്ങളുറപ്പിക്കാൻ അടയാളങ്ങൾ വിരലിൽതേച്ചവർഅവശതയോടെ പിരിയുന്നുസേവകരപ്പോൾ അധികാരികളായ്അവകാശങ്ങൾ ഹനിക്കുന്നു.