Category: വൈറൽ

ഓണപ്പൂക്കളങ്ങങ്ങൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പൊന്നിൻ ചേലയുടുത്തരികത്തൊരുസുസ്മിത സുദിനം നിൽക്കുമ്പോൾവസന്തകൈരളി സുമങ്ങളിൽ നവ-നിറങ്ങൾ ചാലിച്ചെഴുതുന്നു. ശ്രാവണ ചന്ദ്രിക പോൽ പുതു ചിന്തകൾഉള്ളിൽ നിന്നുതുളുമ്പുന്നുഹരിതമനോഹര നാടേ, നിന്നുടെ,തനിമ നുകർന്നേൻ പാടുന്നു. ശാഖികളിൽ നിന്നുയരുന്നൊരുപോൽകുയിലിണകൾതന്നീണങ്ങൾഓണ സ്‌മൃതികളുണർത്താനെത്തു-ന്നൊത്തിരി ചിത്രപതംഗങ്ങൾ. പുലരികൾ വെൺമുകിലാട കളേകവെ,കൈരളിയാഹ്ലാദിക്കുന്നു;തിലകക്കുറിയായ്…

ഓണത്താർ

രചന : ശ്യാം കുമാർ എസ്✍ തുമ്പപ്പൂവേയുണരുക വേഗംതുമ്പം കളഞ്ഞെതിരേൽക്കുക നീയേതൊട്ടാവാടിച്ചെടിയുണ്ടു നിൽപ്പൂതൊട്ടാലിക്കിളികാട്ടുന്നിതെന്തേചെന്തീ പോലുടൽചന്തം കലർത്തിതെച്ചീയെന്തൊരു തെറ്റുരചെയ്‌വൂചേലിൽചെമ്മുകിലുമ്മ തന്നപ്പോൾചുണ്ടുചുവന്നൊരു നൽചമ്പരത്തീസന്ധ്യമയങ്ങുന്ന നേരമായല്ലോനന്ദിച്ചിരിക്കെൻ്റെ നന്ത്യാരു കുട്ടീമൂലയിലെന്തേയിരിപ്പു മുക്കുറ്റീമുറ്റം മെഴുകുവാൻ നേരമായല്ലോകൃഷ്ണകിരീടമണിഞ്ഞവളെത്തികാൽക്കൽ വെച്ചു വണങ്ങി മുത്തശ്ശിവാമനമൂർത്തിയ്ക്കുടയാട ചാർത്തീചാരേ നിന്നു തൊഴുന്ന കല്യാണിവാരിവിതറിയപോലരിപ്പൂവേകേൾക്കുന്നുകേളി കോളാമ്പികൾനീളേ തെല്ലുപരിഭവത്താലേ…

ചോതിയോണം (“ഉണ്ണിക്കുള്ളാേരിണ്ടൽ”)

രചന : മോണികുട്ടൻ കോന്നി ✍️ ചോതിക്കാതെത്തീ…ഇന്നത്തെച്ചോതിപ്പെണ്ണും!ചേലൊത്തൊന്നാെന്നായാല്ലോവന്നേൻ മങ്കമാർ !ചേമന്തിപ്പൂ മുല്ലാ മുക്കുറ്റീതുമ്പപ്പൂ..;ചേരുന്നോരോകാന്തിക്കായിന്നിക്കളത്തിൽ!ചെമ്പട്ടാെട്ടാകെച്ചുറ്റീ,സന്ധ്യത്തുമ്പിപ്പെൺ –ചെന്നിട്ടാരാത്രിക്കാട്ടിൽപ്പെട്ടീടുന്നേരം….;ചെമ്പപ്പട്ടല്ലൊം മാറ്റീട്ടാ ചന്ദ്രക്കൊമ്പൻ;ചേലോടെത്തീ മാനത്തിന്നാവെള്ളിത്തേരിൽ!ചാടേറീട്ടിങ്ങെത്തീ മുറ്റത്തുംതോപ്പെങ്ങും ;ചാടിക്കൂടെക്കൂടീട്ടാടീട്ടൂഞ്ഞാലായാൻ!ചേലുള്ളോരോടൊപ്പം ചാേതിക്കാടാനാവും,ചേലിൽമോഹം!ചെഞ്ചുണ്ടിൻ്റെതേനുണ്ണാനും!ചേച്ചിക്കും ചോപ്പുണ്ടീ ചേട്ടന്നുംനന്നായ്;ചാച്ചമ്മ,യ്ക്കമ്മൂ ,ൻ്റമ്മയ്ക്കുംചേലുണ്ടേറേ !ചോതിക്കാട്ടോം പാട്ടും,അക്കൂട്ടർക്കൊപ്പത്തിൽ;ചോദിക്കാനാളില്ലെൻ്റൊപ്പത്തിന്നീ രാവിൽ….!ചോറുണ്ടിട്ടങ്ങാേട്ടില്ലല്ലോഞാനും കൂടെ-ച്ചാടിക്കൊ’ണ്ടാർപ്പോ…!ഇർറോ.. !ഇർറോ…’ ന്നാർക്കാനും!ചാടിക്കളിച്ചീടും; ഞാനുമങ്ങൊരുനാളിൽ!ചേട്ടൻ്റൊപ്പത്തിൻ പൊക്കത്തിൽഎത്തുന്നേരം!

” പെറ്റ വയറിനെപോറ്റിയ ” അച്ഛൻ്റെ കഷ്ടപ്പാട് “

രചന : ഗീത പ്രഭ ✍️ ” പെറ്റ വയറിനെപോറ്റിയ ” അച്ഛൻ്റെ കഷ്ടപ്പാട് “അതു നിലയ്ക്കാത്ത ഒരുനോവാണ് ….പെറ്റനോവിൻ്റെ കണക്കെടുപ്പിൽപലരും മറന്നുപോകുന്ന നോവ്പ്രസവം അടുക്കുന്തോറുംമനസ്സിനുള്ളിലെ കനലുകൾക്ക്തിളക്കം കൂടുന്നത് അയാൾ മാത്രംഅറിഞ്ഞു.പണികഴിഞ്ഞു വരുമ്പോൾ തൻ്റെപ്രിയതമയ്ക്ക് ഇഷ്ടപലഹാരങ്ങൾവാങ്ങി ബാക്കി പൈസ അവളെഏൽപ്പിക്കുമ്പോൾ അവൻ്റെ…

കള്ളന്മാരേ, ജാഗ്രത

രചന : അഷ്‌റഫ് കാളത്തോട്✍️ രാത്രിമഞ്ഞുപോലെ വീണ മൗനത്തിൽഞങ്ങളുടെ ഉറക്കംഒരു കുട്ടിയുടെ ചിരിപോലെനിഷ്കളങ്കമായിരുന്നു.പെട്ടെന്നുപൂട്ടുകൾ പൊട്ടുന്ന ശബ്ദംസ്വപ്നത്തെ കീറിത്തെറിപ്പിച്ചു.കാമറയുടെ കണ്ണുകളിൽനിഴലുകൾ ഓടിമറഞ്ഞു,അവിടെ നിന്നു വളർന്നുവന്നത്ഭയത്തിന്റെ നടുങ്ങൽ.ഞങ്ങൾ വിറച്ചു.കുഞ്ഞുങ്ങളുടെ ശ്വാസംപിടയുമോ എന്ന ഭയത്തിൽഞങ്ങളുടെ ഹൃദയംപൂട്ടിന്റെ നടുക്കം പോലെതുടിച്ചു.ഇരുട്ടിന്റെ മറവിൽകള്ളൻ നടന്നത്വിശപ്പിന്റെ പിടിയിലായിരുന്നു.കൈകൾ,വെളിച്ചമില്ലാതെ വളർന്നകുട്ടിക്കാലത്തിന്റെ മുറിവുകൾ.വാക്കുകൾ,അവസരങ്ങൾ…

പൊന്നോണം

രചന : പട്ടം ശ്രീദേവിനായർ✍ പൊന്നിൻ കണിതൂകി നിന്നപുലർക്കാലമെന്നെ നോക്കിപുഞ്ചിരിച്ചോ…? പരിഹസിച്ചോ…..?എന്തിനെന്നറിയാതെ.!പതിവുപോലെത്തുന്നൂപൊന്നോണം ഇപ്പോഴും ….പാടത്തിൻ മനസ്സിലായ്പൊന്നിൻ കതിരായെന്നും ….കർഷകന്റെ സ്വപ്‌നങ്ങൾ പൊന്നോണമുണ്ണുന്നൂ .പൊന്നിൻ കുറിയിട്ട, കസവുമുണ്ടുടുക്കുന്നുമുറ്റമെല്ലാം പൂക്കൾകൊണ്ട്പുഞ്ചിരിച്ചു നില്ക്കുന്നു…….വട്ടമിട്ടു ചിരിച്ചവർനൃത്തം ചവിട്ടുന്നു …..!നന്മയുള്ള മനസ്സെല്ലാംനഷ്ടങ്ങൾ മറക്കുന്നു …….ലാഭമായി പൊന്നോണംബന്ധങ്ങൾ പുതുക്കുന്നു ……..!കാടിന്റെ…

എന്തോ കുഴപ്പമുണ്ട്!!!

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ നിങ്ങൾക്കുംഇതു തോന്നിയിട്ടില്ലേ?…….ഏതു ശൂന്യതയിലുംമുഴങ്ങികേൾക്കുന്നചീവീടിൻ്റെ ശബ്ദം……..പരിചയ ശബ്ദത്തിലുള്ളവിളിയൊച്ചകൾമിഴിച്ച കണ്ണുകൾക്കു മുന്നിലൂടെസുതാര്യതയ്ക്കും മേലെഭാരരാഹിത്യം തോന്നുന്നഎന്തൊക്കെയോപറന്നു പറന്ന് പോകുന്നത്ചിലപ്പോൾ ഹൈഡ്രയുടെമറ്റു ചിലപ്പോൾഅമീബയുടെ ……..അങ്ങനെ പല രൂപങ്ങളിൽ ?കണ്ണടച്ചാൽഅടഞ്ഞ കൺമുന്നിൽമിന്നിമറയുന്നപല പല നിറങ്ങൾ……നമുക്കു മുന്നിൽ…..പിന്നെ പിന്നിൽവശങ്ങളിൽആരൊക്കെയോചലിയ്ക്കുന്നുണ്ടെന്നതോന്നൽ…….കണ്ണു മിഴിച്ചിരുന്ന്സ്വപ്നം കാണൽഇല്ലെന്നാണോ?എങ്കിൽ എനിയ്ക്കെന്തോകുഴപ്പമുണ്ട് !!അതോ…..…

അവൾ

രചന : ജോബിഷ് കുമാർ ✍️. പതിയെപതിയെയവൾനിശബ്ദമായി തുടങ്ങിഅമ്മയിപ്പോൾഒച്ചയുണ്ടാക്കിയതിനവളെതല്ലാറില്ലഅനിയനുമായിഅച്ഛൻ കൊണ്ടു വന്ന പലഹാരപൊതിക്കുവേണ്ടിയവളിപ്പോൾവഴക്കുണ്ടാക്കാറില്ലഅനിയന് മേടിച്ചപുതിയ ഡ്രസ്നോക്കിയെനിക്കില്ലയല്ലേഎന്ന് പറഞ്ഞവളിപ്പോൾപിണങ്ങാറില്ലഎന്നുമവനല്ലേഅച്ഛന്റെയടുത്തുകിടക്കുന്നത് ഇന്ന്ഞാൻ കിടക്കട്ടെയമ്മേയെന്നവൾപരാതി പറയാറില്ലഅച്ഛന്റെ മടിയിൽകയറിയിരുന്നാതാടി മുടിയിലവളിപ്പോൾവലിച്ചു കളിക്കാറില്ലസ്കൂളിൽ ഒന്നാം സ്ഥാനംനിലനിർത്തി പോകാൻഅവളിപ്പോൾകൂട്ടുകാരോട്മത്സരിച്ചു പഠിക്കാറില്ലഒരുരിട്ടിൽഅമ്മയച്ഛനോട്ഈ പെണ്ണിപ്പോഴെന്താഇങ്ങനെ മിണ്ടാട്ടംഇല്ലാതെ ഒരു തരംപെരുമാറ്റമെന്നചോദ്യത്തിന് അച്ഛനൊരുമൂളലിൽ ഉറക്കംപിടിച്ചപ്പോൾ അവളൊന്ന്പിടഞ്ഞു..അയാളിന്നുംവീട്ടിൽ…

ദണ്ഡാവത്ത്

രചന : പ്രകാശ് പോളശ്ശേരി✍️. കറുത്ത വാല്മീകിയുടെ വെളുത്ത മകൾതുറിച്ചു പറയുന്നു നീയാണെൻ്റച്ഛൻനിനച്ചിരിക്കാനേരത്തു കേട്ട സത്യംകുലച്ച കുച്ചിയെ തളർത്തിയല്ലോവെടിക്കു പോയവൻ നനഞ്ഞപടക്കമായ്പൂത്തിരിയൊന്നും കത്തിയതുതില്ലവെളിച്ചമില്ല കൊടിയേറിയുത്സവംആറാട്ടൊന്നും കഴിച്ചുമില്ലമദിച്ചയാനകൾക്കു രതിയൊരുക്കുവാൻഇണയില്ല തുണയില്ല ദേവദാസിയുമില്ലയെല്ലമ്മകൾ വിട്ടു തട്ടകംസോനാഗച്ചിതെരുവും വിജനമിന്ന്കറുത്ത മുറിയിൽ മുലയുണ്ണാൻപോയവർ കയ്ച്ച മുലയെ കണി…

അടുക്കളേൽ വിരിച്ച കീറത്തുണി

രചന : സബ്‌ന നിച്ചു ✍️ അടുക്കളേൽ വിരിച്ച കീറത്തുണികൂട്ടിപ്പിടിച്ച് അമ്മ ചക്കിയെ തട്ടിവിളിക്കും..ഓട്ടപുതപ്പ് ചുറ്റി ഓൾ തവളൻ്റെ കൂട്ട്മുട്ടുമ്മൽ കിടക്കും..ചക്ക്യേ.. ണീക്കുന്നുണ്ടോന്ന് ചോദിച്ച്അമ്മ തട്ടിൻ്റെ ഊക്കു കൂട്ടും..അടുപ്പിലെ പുക മൂക്കിൽകേറിചുമക്കുമ്പോൾസുഖിച്ചുറങ്ങാൻ പറ്റാത്തനരകമാണിതെന്നും പിറുപിറുത്ത്ഓൾ കണ്ണുതിരുമ്മും..മണ്ണുതേച്ച വലത്തെയടുപ്പിൽതേയിലവെള്ളവുംഇടത്തേയടുപ്പിൽഒരിക്കലും മാറാത്ത നുറുക്കുഗോതമ്പുംതിളച്ചുമറിയും..പല്ലിൽ ഉമിക്കരിയിടുമ്പോൾകണ്ണിൽ…