Category: സിനിമ

🌹 അതിരുകൾ 🌹

രചന : ബേബി മാത്യു അടിമാലി ✍ അതിരുകൾ വേണം അതിർവരമ്പുംഅവയെക്കടന്നു നാം പോയിടല്ലെഅതിരുകൾ ലംഘിച്ചു ജീവിച്ചവർഅവസാനമടിതെറ്റി വീണുപോയി വീടിനു വേലികൾ അതിരുതന്നെകടലിനു തീരവും അതിരല്ലയോവാക്കിനും നോക്കിനുമുണ്ടതിര്അതിരുകൾ ആവശ്യമത്രെപാരിൽ അപരന്റെ അന്തസു കാത്തിടേണംഅത്മഭിമാനത്തെ മാനിക്കണംഅതിരുവിട്ടുള്ള പ്രവർത്തികളാൽആരും കളങ്കിതരാകരുതേ പ്രകൃതിയിലുള്ളൊരാ ചൂഷണങ്ങൾഅതിരുവിട്ടങ്ങു കടന്നുപോയാൽപ്രകൃതിയും…

“ചെമ്പനീർ “

രചന : രാജു വിജയൻ ✍ ഇവിടെയീമണ്ണിതിലുരുകുവാൻ മാത്രമായ്ഒരു ചെമ്പനീർച്ചെടി നീ നട്ടതെന്തേ…!?കൊടിയ വെയിലേറ്റു വാടിക്കരിഞ്ഞിട്ടുംഒരു തുള്ളി നീർ പോലും പാറ്റാതിരിപ്പതെന്തേ..? മുൾ മുരുക്കായിട്ടു പോലും പലതിനുംമുൾവേലി തീർത്തു കൊടുപ്പവരെമരുഭൂവു പോലുള്ള വരൾക്കാട്ടിലിങ്ങനെഎന്തിനായ് നട്ടു തിരിച്ചു നീയും…! എത്രകാലങ്ങളായൊറ്റക്കു പാറിടുംചിറകുകളൊരുനാൾ തളരുകില്ലേ…?മുന്നോട്ടു,…

🙏മഹാശിവരാത്രി 🙏

രചന : പട്ടം ശ്രീദേവി നായർ ✍ ആദി രൂപ ശങ്കരം..മഹാശക്തി ശങ്കരംശങ്കരസ്വരൂപനേ….ആദി ശങ്കരപ്രഭോ….ശിവ സ്വരൂപ ശങ്കരം..ഭയങ്കരം കൃപാകരം..ഭയാകരം ദയാ കരം..ക്ഷമാകരം ശ്രീകരം….ആദിരൂപം അന്തരൂപംചിന്തകൾക്കതീതരൂപംആദിശക്തിദേവനേ..ശിവസ്വരൂപ ശംഭുവേ..അന്തകാലമന്തരംഗേഅത്തലില്ലാതാക്കവേണം.അന്തരാത്മാവന്നതിൽഭവത്സ്വരൂപ ചിന്ത വേണം…..കാശിനാഥ ദേവനേ…ഭൂതനാഥ ദേവനേ….കാത്തരുളീടണേ…ശ്രീശിവസ്വരൂപമേ….പാർവ്വതീ വല്ലഭാ,സർപ്പഭൂഷണ പ്രഭോ…നന്ദിദേവ, നായകാ…സമസ്തപാപനാശകാ.ശ്രീഗണപതി പിതാ..ത്രിലോകദേവനാഥാനീശ്രീമുരുക താതനേ…ദേവ നീ മഹേശ്വരാ…..ശിവ,ശിവ,ശിവ,ശിവ,ശിവ,ശിവസ്വരൂപമേശിവ…

“താരം അപ്രത്യക്ഷമാകുന്നതിൻമുൻപ്:”

രചന : ചൊകൊജോ വെള്ളറക്കാട്✍️ ഒരു നാടകഗാനം:(ഈയിളം പുഞ്ചിരി കാണാൻ….) (പല്ലവി:) ഈയിളം പുഞ്ചിരി കാണാൻ –എന്തൊരു ചേല്…..പെണ്ണേ നിൻ – നൊമ്പരം –കാണാനാ…. ണതിലും ചേല്…!പനിമതി നിൻ വദനമെന്തേ… യീ…കളങ്കമയം…?പൂനിലാവെന്നാലും –പാലൊളിപ്പൂരിതം – നിൻ –ആകാരഭംഗിക്കെന്തൊരു-അഴകാണെൻ ചന്ദ്രമതി….!!( ഈയിളം……..)(അനുപല്ലവി)ആശയുണ്ട് മാനസം…!മന്ദം…

പ്രണയകാലം

രചന : രഘുകല്ലറയ്ക്കൽ..✍️ കൗമാരത്തുടിപ്പിലുണരുമൊരഭീഷ്ടമോഹം,കുതൂഹലാൽ, കൺകളിൽ ആദ്രമാം പ്രണയകാലം!കാൺവതിലേറെയുമാർജ്ജമാം, മന:ചഞ്ചലമോടെ,കാമമോ,സ്നഹത്തണലാവേശമോ, വശ്യമീ,കമനീയ കൗതുകമോർത്താൽ, പ്രണയകാലമനശ്വരം,കരളിയലും സൗഹൃദം, സൗമ്യമാം പ്രണയാതിരേകം,കാമിനിമാരിലവ്യക്തം, ചഞ്ചല മനോജ്ഞസൗഭകം,കൺകളിലാവേശം കമ്പന, വികാരവിക്ഷോഭാൽ.കണ്ടോളമവളഴകാർന്നുള്ളം, വശ്യമെന്നാലുമവനിൽ,കരളിൽ പ്രേമ ഭാജനനാട്യമുള്ളിൽ, ചതിയും,കണ്ടതില്ല,അവൾക്കറിയില്ല,തന്റേതെന്നവകാശവാദാൽ,കണ്ണിൽ വക്രത, നിഴലിക്കുമനുരാഗനാട്യമോടടുത്തവനെ,കരുത്തോടെതിർത്തവൾ, മുഖത്തായ് ‘ആസിഡ്,’കൃത്യമൊഴിച്ചവനെത്ര,ക്രൂരനാം നീചനെന്നോർക്ക നാം.കരുണയില്ല,കാമിച്ചാവേശാൽ,പവിത്രയാമിവളെ,കാമഭാവത്താലാർത്തിയാ,ലിഹലോകത്താക്കിയോൻ!★

ഉപഗുപ്തനോടു വാസവദത്തയുടെ യാചന

രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് ✍ വാസവദത്തയാം കാമിനി ഞാന്‍ ,നാഥാ…ഹതഭാഗ്യയാണു ഞാന്‍ ദേവാ..അനുവാദമില്ലാതെ പ്രണയിച്ചു പോയി ഞാന്‍ബുദ്ധസന്യാസിയാം അങ്ങയെ നാഥാ…ഒരു മാത്ര നേരം വരുകെന്‍റെ ചാരത്ത്മമപ്രാണന്‍ പിരിയും മുമ്പെന്നെങ്കിലും…ആയിരം ജന്മത്തിന്‍ പ്രണയമെല്ലാം നിന്നെകണ്‍കണ്ട മാത്രയില്‍ വന്നുപോയീ….പിണ്ഡമായ് പോയൊരീ വാസവദത്തയ്ക്കുപുണരുവാനാകുമോ മമദേവനേ….ഒരു…

ഒറ്റ തുരുത്ത്.

രചന : ദിവാകരൻ പികെ ✍ നീ എന്ന ഒറ്റത്തുരുത്തിലേക്കെത്തു വാൻദൂരമേറെയാണെന്ന റിഞ്ഞ നാൾ തൊട്ടെഇരുളിൽ തപ്പിത്തടഞ് ഇടത്താവളം തേടി,മരു പ്പച്ച മാത്രമായിരുന്നതെന്നറിയുന്നു. ജീവിത കെട്ടുകാഴ്ചകൾക്ക് ഇഴയടുപ്പ്വിട്ടുപോയെങ്കിലും വേനലിനും പേമാരിക്കുംഗാഢബന്ധത്തിൻതായ് വേരറുക്കാൻപറ്റാതെ പിൻവാങ്ങും വേളയിൽ ശൂന്യത. കരകാണാക്കടലിൽ ആടിയുലയും കപ്പലിൻകപ്പിത്താനെപ്പോൽ ചങ്കുറപ്പിൻ…

ഇനിയും ഒരു പ്രണയം ബാക്കിയുണ്ടോ?

രചന : ജയൻ പാറോത്തിങ്കൽ* ✍ എണ്ണയൊഴിഞ്ഞ വിളക്ക്പടുതിരി കത്താൻ വെമ്പുന്ന വേളയിൽ…വിഷുപക്ഷി പാടാൻ മറന്ന സന്ധ്യയിൽഎത്തി നിൽക്കുമ്പോൾഇനി ഒരു സ്വപ്നം ബാക്കിയുണ്ടോ?പഴയ പ്രണയങ്ങൾ പട്ടടയിൽ വെച്ച് വെണ്ണീറാക്കിമടങ്ങും നേരം മോഹിക്കുവാൻഒരു കാലം ബാക്കിയുണ്ടോ?പൂക്കൾ വാടിക്കൊഴിയുന്ന സന്ധ്യയിൽ…ഒരു പൂക്കാലത്തിനായി വീണ്ടും കാത്തിരിക്കണോ?തൊണ്ട…

വറ്റിയ കാട്

രചന : ബാബു തില്ലങ്കേരി ✍ ഇനിയും നീ വരുംചിത്രശലഭമായിഎന്റെ പേക്കിനാവിന്തുടുത്തവള്ളി ചുറ്റാൻ. ഇനിയും തളിർക്കുംചിരി മുല്ലമൊട്ടുപോൽപ്രണയം വറ്റിയപുറമ്പോക്ക് ഭൂമിയിൽ. ഇനിയും തുടച്ചുവാർത്ത്കുറിച്ചിടും ചുംബനതടാകംകണ്ണൊട്ടിയകവിളിൽനിലവ് മാഞ്ഞപോൽ. പ്രതീക്ഷ തളിഞ്ഞുരാകിമൂർച്ചയിട്ടിരിക്കാൻതുടങ്ങിയിട്ടൊത്തിരിനേരമായീയുലകിൽ. ഇനിയൊന്നുലാത്തട്ടെകാടിയുണങ്ങി-ക്കുടിക്കാനെങ്കിലുംമെലിഞ്ഞശബ്ദത്തിൽ. ഒട്ടുമേഭയമില്ല ജാഗ്രതയാൽനിന്നുമടുത്തു, ഇനിയൊ-ന്നുറങ്ങണം, എല്ലാം വറ്റിയകാടുപോൽ ശരിയായലല്ലോ!

പ്രിയപ്പെട്ടവളെ..

രചന : ജോബിഷ്‌കുമാർ ✍ പ്രിയപ്പെട്ടവളെ..നോക്കൂ..നാരക പൂക്കളുടെഗന്ധമൊഴുകുന്നനിന്റെ പിൻകഴുത്തിൽഎന്റെ ചുണ്ടുകൾ കൊണ്ട്ഞാനൊരു കവിത വരച്ചിടട്ടെ..നിന്റെവിരലുകളുടെഇളം ചൂടിനാൽ നീയെന്നെതഴുകിയുണർത്തിയാൽ മാത്രംഉറവയെടുക്കുന്നൊരുപുഴയുണ്ടെന്നിൽഅതിനുള്ളിലേക്ക്ഞാൻ നിന്നെ വലിച്ചെടുക്കാംചെമ്മണ്ണു വിരിച്ച പാതയുടെഇരുവശങ്ങളിൽകണ്ണാന്തളിപ്പൂക്കൾ മാത്രംവിടർന്നു തലയാട്ടുന്നആ വഴിയിൽ കൂടിനമുക്കൊരു യാത്ര പോകണംമഞ്ഞും മഴയുംപ്രണയിച്ചു പെയ്യുന്നനിലാവ് മാത്രം കടന്നുവരുന്നൊരു കുന്നിന്റെ മുകളിലേക്ക്കാട്ടുചെമ്പക…