Category: സിനിമ

അടവിയും ചന്ദ്രനും

രചന : ഷിഹാബുദ്ദീൻ പുത്തൻകട അസീസ് ✍ നീ കാമുകൻ,എന്നേ കാണാതെ,മടങ്ങാനാവില്ലേ ?നീലജലവാനിൽ-വരുന്നതും,വിരിയുന്നതും,കൊതിയാൽ കണ്ട്,തണുപ്പാർന്ന് നില്പൂ,ഈ മാസരാവിതിൽ,ഈ മാ മടി മണ്ണിൽ….ഇക്കിളിയാട്ടുന്നു-രൂപമില്ലാ ഭഗവാനും ,മേനിയിൽ ശീതള കരങ്ങളാലെ,നീ കണ്ട് ,പുഞ്ചിക്കുന്നോ?…..തുഷാരമണികൾ,ചൊരിഞ്ഞിടുന്നാ-ന്തരീക്ഷ അശരീനും,എൻമേനിയാകെകുളിരണിയിച്ചീടുന്നു….വരുംമവൻ രഥമേറി –ചൂടോടേയെന്നെ വരിക്കാൻ,വരകിരണമൗലീശ്വര കാന്തൻ…പച്ചിലകളിൽ തടവും ,മേലാകെ പുണരും,ഏറെ…

സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ…

ഒരാൾ വരും….

രചന : രേഷ്മ ജഗൻ ✍ നേർത്തതൂവലുപോലെമുറിവുകളിൽ തലോടും.ഏകാന്തതയുടെനോവുകളിലേക്ക്നിറയെകാത്തിരിപ്പുകളാൽഉമ്മ വയ്ക്കും.ഹൃദയം നിറയെവേലിയേറ്റങ്ങളുടെ തിരയിളക്കങ്ങളുണ്ടാക്കും.കണ്ണുകളിൽ കാന്തികതയുടെമിന്നലുണരും.ഉടലുരുക്കങ്ങളിൽ നിന്നും ഉള്ളുരുക്കങ്ങളിലേക്ക്മൊഴിമാറ്റം ചെയ്യപ്പെടും..എല്ലാ വേനൽ ദാഹങ്ങളിലേക്കുംമഴയുടെ വിത്തെറിയും.വസന്തത്താൽ ഉമ്മവയ്ക്കും.ഒടുവിൽ ഹൃദയത്തിൽനിന്റെ വേദന യുടെ ആഴമളക്കാൻ പാകത്തിന്‘മറക്കാം ‘എന്നൊരു പാഴ് വാക്കിൽ പടിയിറങ്ങിപ്പോവും..നോക്കൂ,പച്ചക്ക് ഉടലു കത്തുമെന്നുംഏതുതീരാപെയ്ത്തുകളിലുംഉരുകിത്തീരുമെന്നുംനിങ്ങളിപ്പോൾ അറിയുന്നില്ലേ…?

” ജോർജ്ജുകുട്ടി “(ആഖ്യാന കവിത )

രചന : മേരിക്കുഞ്ഞ്. ✍ കുന്നംകുളത്തങ്ങാടിയിൽഓട്ടുപാത്രക്കച്ചോടംമൊത്തമായ് നടത്തുന്നചേറ്വേട്ടന്റെ മൂത്ത മോൻജോർജ്ജിന്റെ ആലോചനഅരിശപ്പെട്ട് നിരസിച്ച്തറവാട് കുളം കലക്കിചേർന്നതാണ് കുഞ്ഞുമേരിപഠിക്കുവാൻ പട്ടണ –പ്രാന്തത്തിൽ മഠം വകകോളേജിൽ….പേരു കേട്ട കോളേജാണ്പഠിക്കുന്നതന്തസ്സാണ്.കാലത്ത് ബസ്സു കേറാൻനില്ക്കുമ്പോൾ ജോർജ്ജുകുട്ടിഅപ്പന്റെ പീട്യേലെമേശയ്ക്കലിരിയ്ക്കുവാൻവെളുവെളുത്തസ്റ്റാൻഡേർഡു കാറിൽവന്നിറങ്ങി ഒളി കണ്ണാൽകണ്ടു കണ്ടില്ലെന്ന പോലെചിരിയണിഞ്ഞ് ഡോറടയ്ക്കും.വൈകീട്ട് ബസ്സിറങ്ങിനടക്കാൻ…

പഴങ്ങളുടെ നിരാശ

രചന : കല സജീവന്‍✍. ആകെപ്പിഞ്ഞിയ ദിവസത്തിന്റെ വക്കും മൂലയുംതുന്നിക്കൊണ്ടിരുന്നപ്പോഴാണ് നീ വന്നത്.ഒരു പാത്രം നിറയെചെറുതായി അരിഞ്ഞിട്ട പല തരം പഴങ്ങൾനിന്റെ കൈയിലുണ്ടായിരുന്നു.പുറം കാഴ്ചയിൽ തന്നെസന്തോഷം തരുന്നവയുംകടും മധുരത്തിനുംഇളം പുളിപ്പിനുമിടയ്ക്കുള്ള വഴിയിൽപറിച്ചെടുക്കപ്പെട്ടവയുമായിപല നിറത്തിൽ പഴങ്ങൾ ചിതറിക്കിടന്നു.ഒലിച്ചിറങ്ങിയ മധുരച്ചാറിൽ പുതഞ്ഞ്മഞ്ഞുകാലത്തിന്റെദുരൂഹസ്വപ്നങ്ങളും…….ഒരു പപ്പായത്തുണ്ട്എന്റെയും നിന്റെയും…

കിനാച്ചെപ്പിന്നു

രചന : സാബി തെക്കേപ്പുറം✍. കണ്ണിമ തെല്ലൊന്നു ചിമ്മി ഞാനെൻ,കിനാച്ചെപ്പിന്നു മെല്ലെ തുറന്ന നേരം…കാതോരമൻപോടെ തഴുകിയിങ്ങെത്തുന്നുകാവ്യലോലം നിന്റെ മൃദുനിസ്വനം,കരളിലമൃതം നിറയ്ക്കുന്ന കുളിർ നിസ്വനം…വാക്കുകൾ പൂക്കും തളിർച്ചില്ല തന്നിലായ്ചേക്കേറുമോമൽ കിളികളായ് നാം…കൊക്കുരുമ്മി, ഇളം തൂവലാൽ നോവാറ്റിതണലായ് പരസ്പരം നിന്നതല്ലേ…അമ്പിളി പൂക്കുന്ന താഴ്വരയിൽ,ഇമ്പമേറുന്നൊരാമ്പൽ കുളക്കടവിൽ…ചെമ്പകപ്പൂമണമേറ്റുന്ന…

നരഭോജികൾ

രചന : ബിന്ദു അരുവിപ്പുറം✍ ഹൃദയത്തുടിപ്പിന്റെ താളമായെന്നുമെൻജീവനിൽ ചേർന്നങ്ങലിഞ്ഞതല്ലേ!മഴവില്ലുപോലെ തെളിയുന്നു നിന്മുഖം,കരളിലായ് മായാതെ നിൽക്കയല്ലോ.എവിടെ തിരിഞ്ഞാലും കുസൃതിയോടെപ്പൊഴുംകുശലങ്ങൾ ചൊല്ലി വരുന്നതല്ലേ,എന്നുമെനിയ്ക്കൊരു കാവലാളായെൻ്റെ –യരികിത്തുതന്നെ നീ നിന്നതല്ലേ!ഓർമ്മകൾ മുള്ളുകളായ് തറച്ചീടുന്നുസോദരാ, നീയിന്നിതെങ്ങുപോയി?നിന്റെയാപ്പുഞ്ചിരിയൊന്നു ഞാനോർക്കവേനെഞ്ചകമിത്രമേൽ നീറുകയോ!സൗഹൃദം തീർത്തൊരാവാരിക്കുഴിയിൽ നീചിറക്കറ്റു വീഴുമെന്നോർത്തതില്ല.മരണം വരെയും മറക്കുവാനാകാത്തതീരാത്തനോവായ് നീ…

സായൂജ്യം

രചന : മോഹൻദാസ് എവർഷൈൻ✍️ കാലം കടം തന്ന കരളിലെപ്രണയം നീആരുടെ ഹൃദയത്തിൽ പകർന്നു…നല്കി…?.പാതിരാ പുള്ളുകൾ പാടുന്നനേരത്തുംഉറങ്ങാതെയേത് ഗന്ധർവ്വനെകാത്തിരിപ്പൂ…?.കാതിൽ പറയുവാനായിരം രാവിൻകഥകളുണ്ടോ?.വസന്തങ്ങൾ തൻ വർണ്ണങ്ങളിൽമിഴിനട്ട് നില്ക്കും,നിന്റെ കിനാക്കളിൽ ആരുടെ പദനിസ്വനം…?.മുറ്റത്തെ ചെത്തി ചുവപ്പെങ്ങെനെഅധരത്തിൽ പതിഞ്ഞു?.സഖീ അനുരാഗ ഗാനത്തിൻ മുരളികനിൻ മനവും കവർന്നെടുത്തോ?.കനവുകൾ…

അഭിമാന പദ്ധതികളുമായി ഫൊക്കാന: ഹെൽത്ത് ക്ലിനിക്ക് പ്രൊഫ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യു ജേഴ്‌സി: സുവര്ണകാലത്തിലൂടെയാണ് ഫൊക്കാന കടന്നു പോകുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി ഫൊക്കാന: ഹെൽത്ത് ക്ലിനിക്ക് ഉദ്ഘാടനം വേറിട്ടതായി. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്ന ഫൊക്കാന മെഡിക്കൽ ക്ലിനിക്ക് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും…

മതിയിതു

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ മാനസമന്നും പറഞ്ഞുമതിപിന്നെ,മതി പിന്നെമാനസമെന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമാനസമിന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമൂകവാചാല സമുദ്രമാനസ,മശരീരിയെൻ,എത്ര പൂക്കാലം കളഞ്ഞൂഎത്ര വരിഷം കളഞ്ഞൂക്ഷേത്രോത്സവങ്ങൾ കളഞ്ഞൂഗാത്രോത്സവങ്ങൾ കളഞ്ഞൂസന്ധ്യാംബരത്തിൻ കുങ്കുമംപൂർവ്വാംബരത്തിൻ ശോണിമമാനസമുള്ളിൽ പറഞ്ഞൂമതിപിന്നെ,മതിപിന്നെഅങ്ങിനെ കാലം കടന്നുഅങ്ങിനെ ഞാനും നടന്നു,ഇന്നെൻ്റെ മാനസവാസരംശതകോടി സൂര്യോദയംമാനസസൂരയൂഥങ്ങൾചൈത്രവൈശാഖപഞ്ചമിദിവാസ്വപ്നമേഖലകൾശതശത പൂർവ്വജന്മംഅനുഭവ ദർശനങ്ങൾപുനർജ്ജനിയേ, സ്വാഗതംമുന്നശരീരിയിതിനോ?” മതിപിന്നെ,മതിപിന്നെ…