Category: സിനിമ

എൻ്റെ കണ്ണാ….

രചന : അൽഫോൻസാ മാർഗരറ്റ് ✍ മഞ്ചാടിമണികളും മയിൽപ്പീലിച്ചെണ്ടുമായ്കണ്ണനെകാണാൻ ഞാൻ വന്ന നേരം….സ്നേഹാമൃതംതൂകും നിൻപുഞ്ചിരി കണ്ടുഞാൻമതിമറന്നങ്ങനെ നിന്നുപോയി. ചന്ദനച്ചാർത്തിൽ തിളങ്ങുമെന്നോമൽകണ്ണനെക്കണ്ടെൻ്റെ മനംനിറഞ്ഞു ….ആയിരം ദീപപ്രഭയിൽ ഞാൻ കണ്ടത്അമ്പാടിമുറ്റമോ ശ്രീകോവിലോ പൈക്കിടാവില്ല; ഗോപാലരില്ലഗോപികമാരും പാൽകുടവുമില്ല….പരിഭവമോടെന്നെ കള്ളക്കണ്ണിണയാലെനോക്കുമെൻ കാർമുകിൽവർണ്ണൻ മാത്രം….. എന്തിനെൻ കണ്ണാ പരിഭവമെനോടുപാൽവെണ്ണയില്ലാഞ്ഞോ…

കൃഷ്ണാഷ്ടമി.ഏവർക്കും എന്റെ ജന്മാഷ്ടമി ആശംസകൾ….. 🌹

രചന : രാജു വിജയൻ ✍ കണ്ണനെ കണ്ടുവോ….? നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കള്ളനാണെന്നോപറഞ്ഞു പോയി ഞാൻപരിഭവമാലെമറഞ്ഞു നിൽപ്പൂ…കണ്ണനെ കണ്ടുവോ…. നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കാളിന്ദിക്കരയിലുംനടന്നു പിന്നെ ഞാൻകാലികൾക്കിടയിലുംതിരഞ്ഞുവല്ലോ….ഗോപികമാരവർവെണ്ണയൊളിപ്പിച്ചഉറികൾക്കിടയിലുംനോക്കിയല്ലോ…..!ഈ വൃന്ദാവനികയിൽഎവിടെയുമില്ലല്ലോഇന്നു ഞാൻ തേടിടു-മെന്റെ കണ്ണൻ….ഒന്നാ തിരുമുഖംകണ്ടീടുമെങ്കിൽ ഞാൻഇന്നാ കുറുമ്പന്റെകളിയായ് കൂടാം….

ഹേയ് .

രചന : വൈഗ ക്രിസ്റ്റി ✍ ഹേയ് .ഞാൻ പറയുന്നതൊന്നു കേൾക്കൂ…അത്രയുറക്കെ നിലവിളിക്കാതിരിക്കൂ…പ്രിയപ്പെട്ടവർ ആദ്യമായല്ലയാത്ര പോകുന്നത് …ശരി തന്നെ,പോകുന്നത് ലോകത്തിൽ നിന്നാണ്എങ്കിലെന്ത് ,അതും പുതിയ സംഭവമൊന്നുമല്ലല്ലോആ കുട്ടികളെആരെങ്കിലുമൊന്ന് പിടിച്ചുമാറ്റൂശരീരത്തെഇങ്ങനെയിട്ടുലക്കാതെഇത്രനാൾ അവരെഊട്ടിയ ശേഷം മാത്രമുണ്ടവൾഅവരുറങ്ങിയ ശേഷമുറങ്ങിയവൾ,അവർക്ക് മുമ്പേയുണർന്നവൾ ,അമ്മശരീരത്തിന് നൊന്തേക്കും…പന്തലിന് പുറത്ത്എന്തോ ചിന്തിച്ചു…

“മണ്ണീർ”

രചന : രാജു വിജയൻ ✍ (തിരിച്ചു വരില്ലെന്നു കരുതി, തിരിച്ചിടലുകളിൽ നിന്നൊഴിവാക്കിയ ഒരുവന്റെ തിരിച്ചു വരവ് അവനിൽ തന്നെ തിരിച്ചറിവുണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണീ കവിത… മണ്ണീർ) നിനക്കു ചേർന്നൊരീകറുത്ത മണ്ണിനെപകുത്തെടുക്കുവാൻവരില്ലുറയ്ക്ക നീ..തപിച്ച മാനസംപുറത്തെടുക്കുവാൻതുനിയയില്ലിനിതിരിക്കയാണു ഞാൻ..അടർന്നു വീണൊരെൻചകിത നാളുകൾനിനക്കെടുക്കുവാൻത്യജിച്ചിടുന്നു ഞാൻ..നിറഞ്ഞ കൺകളിൽനിശീഥമില്ലിനിനനഞ്ഞ നാൾകൾ…

ഓടിക്കിതച്ചു പോകെ

രചന : എംപി ശ്രീകുമാർ✍ ഓടിക്കിതച്ചു പോം നാളുകളെവാടിത്തളർന്നങ്ങു വീഴരുതെവാടിത്തളർന്നങ്ങു വീണു പോയാൽതാങ്ങിപ്പിടിയ്ക്കുവാനാരു കൂടെഓടിക്കിതച്ചങ്ങു പോയിയെന്നാൽ,നേടും ചിലപ്പോൾ ചില കാര്യങ്ങൾതാളം മുറുകുമ്പോൾ പൊട്ടിട്ടാതെനന്നായതു നേരെ കൊള്ളുവാനായ്കാലമനുവദിയ്ക്കേണമെങ്കിൽവേണം പലതുമതിനൊപ്പമായ്കാതോർത്തിരിയ്ക്കുക കേൾക്കുനായ്കാലം പഠിപ്പിയ്ക്കും കാര്യമെല്ലാംഒന്നുംചവുട്ടി മെതിച്ചിടാതെഒന്നിന്റെ ശാപവുമേറ്റിടാതെനട്ടുനനച്ചു വളർത്തിയെന്നാൽനല്ലതൊരു നേരം വന്നുചേരാംനേടുവാൻ നെട്ടോട്ട മോടിയിട്ടുംനേടിയ…

വേരറ്റുപോവുന്ന ഹൃദയം

രചന : റഹീം പുഴയോരത്ത് ✍️ കടിഞ്ഞാണില്ലാത്തഅശ്വമാണെന്ന് ഹൃദയംഇടതടവില്ലാതെവിളിച്ചു പറയുന്നു.മറവിയുടെ ദുഃശകുനങ്ങൾഹൃദയത്തെ ഉന്മാദ മാക്കുന്നുഇന്ദ്രിയങ്ങളുറങ്ങാതിരിക്കാനെന്നുംനാളെയുടെ ചിന്തകളെഹൃദയത്തിലേക്ക്കുത്തിനിറയ്ക്കുന്നു.ജാതിയോടും മതത്തോടുംഹൃദയത്തിനെപ്പോഴുംവെറുപ്പാണ്സ്ഥായിയായി നിൽക്കുന്ന ഇഷ്ടങ്ങൾക്ക്അയിത്തമില്ലാതിരിക്കാൻ.ഇന്നലെ ആ മേശക്കുമുകളിൽഉറച്ചു പോയ ഹൃദയംകണ്ടുസർജിക്കൽ ബ്ലേഡ് പോലും ആഴ്ന്നിറങ്ങാൻഅനുസരിക്കുന്നില്ലഒരു പിടയ്ക്കൽ മാത്രംഅനസ്തേഷ്യയെഅവഗണിച്ചായിരിക്കും..ഹൃദയം ഒരു വാക്ക് പറഞ്ഞുഅവസാനത്തെ വാക്കായിരുന്നുവെട്ടിക്കീറി തുന്നി ചേർക്കുമ്പോൾഅവിടം…

ഓർമ്മപ്പൂവുകൾ.

രചന : അനീഷ് കൈരളി.✍ ഓർമ്മതൻ മുറിവുകളിലെന്നുംകനൽപ്പൂക്കൾ –നഷ്ടഗന്ധം നിറക്കുമ്പോൾ / സഖീ-നിന്റെ പേരെഴുതിവയ്ക്കുമ്പോൾ,മറവികളിണ ചേർത്തു –നാം നെയ്ത പൊയ്മുഖംഈ മഴത്തുമ്പിലഴിയുന്നു.ഓണമെന്നോർമ്മ പുഷ്പ്പങ്ങളാകുന്നു.ഇരുൾപറ്റിയാടുമൊരുയാലിനോരത്ത് –നിൻപാട്ട് കാതോർത്തിരുന്നു,പിന്നിലായെത്തി പുണർന്ന/ കിനാവുകൾനിൻ നിഴൽ മുത്തിയാടുന്നു.ഓണമിന്നോർമ്മപ്പൂക്കളാകുന്നു.വേലികളില്ലാത്ത ഗ്രാമത്തിലെത്ര നാം –പൂക്കളെ തേടി നടന്നു,തുമ്പയും, തുളസിയും, മുക്കുറ്റിയും…

വാഴ്ക വാഴ്ക

രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…

നല്ലോണം പൊന്നോണം

രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ നൻമ പൂക്കും നാളിൻ്റെ നല്ലോർമകളുമായി ഒരു നല്ലോണം കൂടി . ഒന്നിച്ചു നിൽക്കാൻ പഠിപ്പിച്ചൊരോണംഒന്നാണ് നാമെന്ന് ചൊല്ലിയൊരോണംഒരുമ തൻ പെരുമയെ അറിയിച്ചൊരോണംസ്നേഹത്തിൻ പെരുമഴ പെയ്ത്തായൊരോണംഎള്ളോളം പൊള്ളില്ല നാടിൻ്റെ നൻമചൊല്ലി പറഞ്ഞു വിരുന്നെത്തി ഓണംസദ്യതൻ…

ചിങ്ങത്തോണി

രചന : ബിന്ദു അരുവിപ്പുറം ✍️ ചിങ്ങത്തോണിയിലേറിക്കൊണ്ടീ-നിറപുത്തരിയുണ്ണാൻ വായോ,നല്ലോർമ്മകൾ പൂത്തിരിയായ്ഇടനെഞ്ചിൽ കുമിയുന്നേ…..സ്വപ്നങ്ങൾ മാനസമുറ്റ-ത്തോണപ്പൂക്കളമെഴുതുന്നേ…..ആർപ്പുവിളിയ്ക്കാം, കുരവയിടാംഓണത്തപ്പനെ വരവേല്ക്കാം, !മുക്കുറ്റി, തുമ്പകളൊക്കെതുടികൊട്ടിപ്പാടുകയായ്.പൂത്തുമ്പികൾ രാഗം മൂളിപൂഞ്ചിറകുകൾ വീശുകയായ്.പൂക്കൂട കഴുത്തിൽ തൂക്കിപൂപ്പാട്ടുകൾ പാടി നടക്കാം.പൂ നുള്ളി തൊടികളിലങ്ങുംമോദത്തോടോടിനടക്കാം.ദുരിതങ്ങൾക്കില്ലൊരു പഞ്ഞം,ദുഃഖങ്ങൾക്കറുതിയുമില്ല.വറുതിയ്ക്കില്ലൊരു ദാരിദ്യം,വ്യാധിയ്ക്കും കുറവില്ലാക്കും.ഒരു പുത്തൻ ചേലയുടുക്കാൻപൊന്നോണക്കാലം വേണം.ഉള്ളുതുറന്നാടിപ്പാടാ-നോണത്തെ വരവേല്ക്കേണം.എന്നാലും…