കറുപ്പഴകായമൃത്പൊഴിച്ചെ.
രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ. ✍ കറുപ്പുകണ്ടാൽ കലിപ്പുവേണ്ടകള്ളക്കരിങ്കാറ് മാനത്തുകണ്ടോകള്ളക്കരിങ്കാറമൃത്പൊഴിച്ചതുകണ്ടോ.കള്ളക്കരിങ്കാറിൽമഴവില്ലഴകുകണ്ടോ.കാക്കക്കറുമ്പന്മാരു൦ ആകാശത്ത്ക്രാ ക്രാപാടി വട്ടമിട്ടത് കണ്ടില്ലെ.കറുത്തവള,കുപ്പിവളകയ്യിൽ കിടന്നു ചാടിക്കളിച്ചപ്പോൾകണ്ണുകിട്ടികരയില്ലെന്നുമനസു൦മന്ത്രിച്ചെ.കറുപ്പഴകാണെന്നങ്ങനെ കണ്ടു,കൺമഷിപൊട്ടു൦തൊട്ടു,കരുമണിമാലയുമിട്ടു.കാറ് കറുത്തത് തന്നെവേണ൦കറുത്ത സൈക്കിളു൦ വേണ൦.കറുത്തകുടയു൦ചൂടി പോകണ൦..കറുത്തകണ്ണിനുകറുപ്പ് കണ്ണടയു൦ വേണ൦.കറുത്ത സുന്ദരി പെണ്ണെ,കാണാൻവെളുത്തസുന്ദരിപെണ്ണെകാർകൂന്തലിനെന്തൊരുകറുപ്പാണ്.കറുപ്പ് വീണഴകാണല്ലോ തുമ്പികയ്യനു൦,കാണ്മാനേറെ രസികനമ്മാവൻന്മാരു൦കറുത്തമീശചുരുട്ടിനടക്കണചേലാണ്.കറുത്തഗോക്കളുടെ പാലു൦വേണ൦.കറുത്തപേനപോക്കറ്റിൽതിരുകണ൦കുറിപ്പടിക്ക് കറുമഷിയു൦വേണ൦കറുത്തമനുഷ്യനെ,…