Month: August 2025

ഗ്രാമവും ബാല്യവും

രചന : മംഗളൻ. എസ്✍️ മുണ്ടകം പാടത്തെ പച്ചവയലിൻ്റെമറുകരയോരം പച്ചക്കൈതത്തോപ്പുംപാടവരമ്പിൻ നടുവിലെവൃക്ഷത്തിൽപൈയിനെക്കെട്ടി മേയാൻ വിട്ടതാരാവാംഞാറ്റുവേലക്കിളിപ്പാട്ടിന്നു താളമായ്ഞാറില്ലാക്കണ്ടത്തിലുണ്ടൊര് വിളയാട്ടംമഴനനഞ്ഞുല്ലാസമായീ ബാലകർമതിമറന്നുന്മത്തരായ് വിളയാട്ടംതാളമേളത്തിൽ ചുവടുവെച്ചങ്ങനെതാരിളം തളിരുകതൻ താളമേളം!മനുഷ്യജന്മത്തിലുൽകൃഷ്ടമാം കാലംമതിമറന്നാടും ബാല്യകാലം മാത്രം

വളർത്ത് മൃഗം₹₹

രചന : സജീവൻ. പി തട്ടയ്ക്കാട്ട് ✍️ ഹോ എത്രനേരമായിഞാനാഡോക്ടറെ വിളിച്ചിട്ട്അനുപമയുടെക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞിട്ടും അക്ഷമയായിനെടു വീർപ്പിടുന്നശബദംഅന്തരീക്ഷത്തിൽഅഴിഞ്ഞാടി.ഇന്നലെ വരെഅവൾക്ക്ഒരു കുഴപ്പവുമില്ലായിരുന്നു, അവൾ രാത്രിയിൽ എന്റെ കട്ടിലിൽഎന്നോടപ്പംമുട്ടിച്ചേർന്ന് കിടക്കുകയായിരുന്നു, അവളുടെപുറത്തെ രോമങ്ങൾഎന്നെഎത്രകണ്ട് സുഖശീതളമാക്കി,അല്ലെങ്കിലും അവളോടുള്ളസ്നേഹവും കരുതലും എന്റെത്രയും ഈവീട്ടിൽ ആർക്കുമില്ല,ഗോപുവേട്ടൻ എപ്പോൾ വിളിച്ചാലുംകിളവന്റെയും…

ചുമട്

രചന : സ്റ്റെല്ല മാത്യു ✍️ ജീവിതം ചുമക്കാൻഒരു തൊഴിലാളി വേണമെന്ന്കുറച്ചായി ചിന്തിക്കുന്നു.അല്ലെങ്കിലും,അവനവനെ ചുമക്കുന്നത്എത്ര അഭംഗിയാണ്!കഷ്ടകാലത്തിന്, അവനതിന്എന്നെ തെരഞ്ഞെടുത്തു.തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,പൂക്കൾ സുഗന്ധിയിൽമയങ്ങുന്നതിൻ്റെയോ,സുഖം അറിയിക്കാതിരിക്കുന്നത്മനുഷ്യനെന്ന നിലയിൽഅവകാശ ലംഘനമാണ്.അതിനെ പാടത്തു കണ്ടമൈൻഡ് പോലുമില്ലാതെ,മുഷിയുമ്പോൾ മാറ്റാനാവാത്ത,അറിയാത്ത ആടകളണിയിച്ച്,പരലോക വാസത്തിന് അയക്കുമ്പോൾ…കണ്ണുതുറന്നൊന്ന് കാണ്എന്നെങ്കിലും പറയേണ്ടതാണ്.അനുകമ്പാശീലൻ!എന്നെത്ര ചുംബിച്ചുരുവിട്ടു.കേൾക്കാത്ത…

പണമാണ് മുഖ്യം ബിഗിലെ

രചന : രാജു വിജയൻ ✍️ പണമാണ് മുഖ്യo ബിഗിലേമറക്കായ്ക…പണമില്ലെന്നാകിൽ നീയെന്നുംപിഴച്ചവൻ….പണമൊന്നതു മാത്രമെന്നുമീമണ്ണിലെ,ഒരുനാളുമണയാത്ത ചെഞ്ചോരസൂരിയൻ….പണമെന്നുരക്കുവാൻ പോലുംപണം വേണം,പിണത്തിനെ പോലും പരിചരി-പ്പോനിവൻ….പല, പല ദേശങ്ങൾ താണ്ടിചരിക്കുകിൽപണമെന്ന ദിവ്യ പ്രഭാവത്തിൻപൊരുൾ കാണാം…പണമെന്ന മൂല്യമില്ലാത്തവൻബന്ധിതൻ..ആരാലുമറിയാത്ത പാവമാoനിന്ദിതൻ….പ്രണയപ്പരീക്ഷക്കു പോലുംവരുന്നവൻ,പ്രണയത്തെയപ്പാടെ സ്വന്തമായ്മാറ്റുവോൻ….പിറന്ന വീട്ടിൽ പോലുംപണമില്ലെന്നാവുകിൽ, ആപടി താണ്ടുവാൻ പോലുംയോഗ്യതയറ്റവൻ….പണമുണ്ടെന്നാകിലോഏവരും…

അയാളുടെ വിചാരങ്ങൾ

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ നഷ്ടബോധങ്ങളൊന്നുംഉണ്ടായിട്ടില്ല…..കാരണം,നഷ്ടപ്പെടാത്തതായിഒന്നും ഉണ്ടായിട്ടില്ല….നേട്ടങ്ങൾക്കുവേണ്ടിഗുസ്തിപിടിക്കാനൊന്നുംപോയിട്ടില്ല….കാരണം,നേട്ടങ്ങളൊക്കെഎന്നെങ്കിലുംനഷ്ടപ്പെടാനുള്ളതാണ് എന്നുംഅനുഭവിച്ചറിഞ്ഞിട്ടുണ്ട്….ജീവിതം….അതങ്ങിനെ വളഞ്ഞും പുളഞ്ഞുംഞെങ്ങിഞ്ഞെരുങ്ങിയും,ഒടുക്കംഎവിടെയാണോ എത്തിച്ചേരുന്നത്…..അതിനെയാണ്,ജീവിതമെന്നുംമരണമെന്നും നാം തിരിച്ചറിയേണ്ടത്….മരണശേഷം….മണ്ണിൽ കുഴിച്ചിട്ടോകത്തിച്ചോ കളഞ്ഞില്ലെങ്കിൽചീഞ്ഞു നാറാത്തഒരു ദിവ്യനുംഭൂമിയിൽ ഉണ്ടായിട്ടില്ല…..മരിക്കാത്തവരുംഉണ്ടായിട്ടില്ല…..പിന്നെന്ത് നഷ്ട്ടവും ലാഭവും……?

വിധേയന്റെ വിളക്കുതണ്ട്

രചന : അഷ്‌റഫ് കാളത്തോട്✍️ വിധേയ!നിന്റെ നെറ്റിയിൽ എഴുതിയചോദ്യങ്ങളുടെ തീക്കട്ടകൾഇന്നും കത്തുന്നു –സ്വയംവരത്തിന്റെ ചാരുതയിൽഎത്ര രാജാക്കന്മാർഎത്ര കാട്ടുതീകൾ!പട്ടുമെത്തയിലെ മയക്കത്തിൽനിന്നെത്തന്നെ വിറ്റഴിക്കാനുള്ളപുതിയ പാതകളിൽപലരും ചുട്ടുപൊള്ളുന്നു…നവബ്രാഹ്മണരുടെ യാഗശാലയിൽഒരു കൊടിയേറ്റം തീർന്നപ്പോൾചോരയിൽ തൊഴുത നിലത്ത്എലിപ്പത്തായം വിതച്ചു നീ…വാർദ്ധക്യത്തിന്റെ മഞ്ഞുപാളികൾഇറ്റിറ്റൊലിച്ച് മായയായ് മറിയുന്നുനിന്റെ കൺപീലികളിലൂടെ –അത് വളർന്നു…

രാമസ്മൃതികൾ

രചന : എം പി ശ്രീകുമാർ✍️ മിഥിലയിൽ തന്റെ യൗവ്വനകാലംതരളിതമായി നീങ്ങവെതാതൻ ജനകൻ മംഗലത്തിനായ്മത്സരമൊന്നൊരുക്കുന്നുശൈവചാപം കുലച്ചീടുന്നൊരുവീരയോദ്ധാവിനായിട്ടുമത്സരമേറെ മുന്നേറുന്നേരമെത്ര യോദ്ധാക്കൾ വന്നുപോയ് !ലജ്ജിതരായി പിൻമാറിയവർലക്ഷണമൊത്തോരില്ലാരുംമങ്ങിപ്പോകുമാ മംഗലമോഹംമംഗളമാക്കി രാമനുംപുഷ്പം പോലെയാ വില്ലെടുത്തിട്ടുപുണ്യവാൻ കുലച്ചീടവെമേഘനാദം മുഴക്കി രണ്ടായിചാപമൊടിഞ്ഞു പോകവെനെഞ്ചിടിച്ചു പോയേവർക്കും തന്റെനെഞ്ചിലിടയ്ക്കാഗീതവും !പിന്നെ പൂത്ത വസന്തത്തിലിപ്പോൾഘോരതിമിരം…

🌄 ഉദയകാവ്യം 🌄

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉദയകാവ്യംരചിക്കുന്നതാം കാലമേ,നന്മതൻ തൂവെളിച്ചത്തിൻ മഹത്വമേ,പുലരികളേകിത്തെളിക്ക!യീ, നന്മാർദ്ര-ഗ്രാമീണഭൂമികയ്ക്കഭയമായ് മാറുക.കാതരഹൃദയങ്ങളിൽ വിളങ്ങട്ടെനിൻകാഞ്ചനവർണ്ണ പ്രതീകമാം നന്മകംഉദ്യാനസാമ്യം തളിർക്കട്ടെ മനസ്സുകൾ;ഉന്മേഷമേകിത്തെളിക്കുകാ,ക്കരളുകൾ.ആകല്യമില്ലാത്ത കാലത്തിലെങ്കിലുംആശങ്കയോടെ തപിക്കയാണാർദ്രകംആഗ്രഹിക്കുന്നുദയ,സൗഭാഗ്യസൂചകംആദിത്യസാമ്യമുണരുന്ന കാവ്യകം.ആന്ദന്ദദായികയാം സുപ്രഭാതമേ,ആത്മവിശുദ്ധിയേകുന്നതാം നാളമേ,നീളേ വിളങ്ങുമാ, കനകമയ ഭംഗിതൻകരുണാർദ്രരൂപം തെളിയുന്നകമെയും.താഴത്തുനിന്നുദയ,ലക്ഷ്യത്തിലേക്കുനിൻയാത്രയൊന്നോർക്കുകമാത്രംമതിയെനി-ക്കാദിത്യമാനസത്തിൻ ശക്തിയറിയുവാൻആചന്ദ്രതാരമീ, മണ്ണിൽ വസിക്കുവാൻ.വിസ്മയ ചിത്രമായ് നിറയുകീപ്പാരിതിൽസുസ്മിത…

ചെമ്പരത്തി

രചന : ബിന്ദു അരുവിപ്പുറം✍️ ചെമ്പട്ടുചേലചുറ്റിസുന്ദരിപ്പെണ്ണാളൊരുത്തിചന്തത്തിൽ പൊട്ടുകുത്തിവാലിട്ടുകണ്ണെഴുതിമുറ്റത്തെത്തൊടിയിലായ്അഞ്ചിതളിൻ കാന്തിയോടെമന്ദഹാസം ചൊരിഞ്ഞേറ്റംകനവുകൾ നെയ്യുകയായ്!ജീവിതത്തിൻ തന്ത്രികളിൽആശ്വാസശ്രുതി മീട്ടിനാടോടിപ്പെൺകൊടിയായ്വർണ്ണത്തിൽ പൂത്തുലഞ്ഞുംമിഴിയിലാർദ്രഭാവമോടെമധുരക്കിനാക്കളോടെഇടനെഞ്ചിൽ കുമിയുന്നസ്വപ്നങ്ങൾ നുണയുന്നു.മാനസപ്പൊയ്കയിലേറ്റംനീന്തിത്തുടിച്ചു മെല്ലെമുത്തുപോൽ കിലുങ്ങുന്നപുഞ്ചിരിയൊന്നെനിയ്ക്കേകി.ഇളംങ്കാറ്റു വന്നു വെക്കംതഞ്ചത്തിൽ കൊഞ്ചിനിൽക്കേമിഴിയടച്ചവളറിയാതെനാണത്താലുഴറിടുന്നു.കനലിന്റെ നിറമാണ്,പട്ടുപോലെയുടലഴകും!ചെന്തൊണ്ടിപ്പഴം പോലെമധുരമൂറും ചൊടികളും!പെണ്ണവൾതന്നഴകിലേറ്റംകണ്ണെറിഞ്ഞൊരു പ്രണയഗാനംമൂളിയെത്തും വണ്ടുകൾക്കി-ങ്ങെന്തൊരാനന്ദം!

സ്മരണ!!

രചന : രഘുകല്ലറയ്ക്കൽ..✍️ സ്മരണാജ്ഞലികളർപ്പിച്ചു പിതൃതർപ്പണത്താലെ,സംതൃപ്തരാമനേക ബന്ധു ജനസ്മൃതിയുണർത്തുന്നു.സർവ്വാംശം അനുസ്മരണാഞ്ജലികളാർജ്ജവ,സമ്പൂർണ്ണതയാലാത്മീയമായ്, സുഷുപ്തി,മർത്യരേറെ!സ്നേഹത്തുടിപ്പാലനുഗുണ, ബന്ധങ്ങളറ്റകലുമ്പോൾ,സങ്കടമേറി, ചിത്രങ്ങളിൽ, സ്മരണയായവരെത്രയോ.സഹവാസമോർത്തു, സങ്കീർണ്ണമാം കാലം, മനം നീറി,സംവേദമാക്കി മനംകലങ്ങി, സ്മരണകളോർത്തുള്ള നേരം!.സാഹചര്യത്തിൻ സങ്കുചിതത്വത്തെ മറക്കും ചിലരെങ്കിൽ,സങ്കോചമില്ല,സർവ്വവും നേടി, സഹജരെയകറ്റിയുള്ളോർ,സ്വാർത്ഥർ, മർത്യരാം ശ്രേഷ്ഠരെ സ്മരിക്കാത്തവരേറുന്നു,സകലതും കൈവന്നശേഷം, സഹായമരുളിയ മർത്ത്യരെ…