ലോകമറിയുമ്പോൾ
രചന : പ്രസീദ.എം.എൻ ദേവു ✍️ ലോകമറിയുമ്പോൾരണ്ടു പേരുംസൂക്ഷ്മമായികൊണ്ടു പോവുന്ന ഒന്ന്,പ്രണയമാണോസൗഹൃദമാണോഅതിനപ്പുറത്തുള്ളതെന്തോആണോ അങ്ങനത്തെ ഒന്ന്,പെട്ടെന്ന് നിലച്ചു പോയാൽ ,നിശബ്ദമായാൽഅവസാന നിദ്ര പൂകിയാൽപിന്നീടെന്തുണ്ടാവും ?അവരുടെ ലോകംതന്നെ കീഴ്മേൽ മറയും ,ഒന്നു ചിരിക്കാൻ കഴിയാത്തചുണ്ടുകളെപറിച്ചെറിയാൻ പാകത്തിൽപിളർത്തി വെയ്ക്കും,ഒന്നു കരയാൻ പോലുംആവാത്ത കണ്ണുകളെപിഴുതെറിയാൻ വേഗത്തിൽതുറുപ്പിച്ചു നിർത്തും,നെഞ്ചിലൊരു…
അവൻ എങ്ങനെ അവനായി…
രചന : അനിൽ ചേർത്തല ✍️ കുഞ്ഞിന്റെ ദുഃഖം കുഞ്ഞു ദുഃഖമായി തള്ളുന്ന വർത്തമാനമാണ് അവന്റെ ഭാവിദു:ഖംകുഞ്ഞിന്റെ ഇഷ്ടം കുട്ടിത്തമായി ചിരിച്ചു തള്ളുന്ന നമ്മുടെ ഭാവിസ്വപ്നമാണ് അവന്റെ വർത്തമാന നഷ്ടം.പിറവിയുടെ പെരുങ്കഥതൊട്ടെണ്ണുന്ന നമ്മുടെഏട്കഥകളിൽത്തന്നെ ഒട്ടാൻ കഴുത്ത് വലിച്ചടുപ്പിച്ചപ്പോഴാണ് അവന് കഥയില്ലാതായത്.ചുടുകാട് കാച്ചിയഇടവഴികളായിരുന്നു…
പ്രണയത്തിന്റെ ചില സൂക്ഷിപ്പുകൾ
രചന : സന്തോഷ് മലയാറ്റിൽ ✍️ മകരമഞ്ഞ്മല കയറുമ്പോൾആകാശത്തെനക്ഷത്രകൂട്ടങ്ങൾവെളുത്ത മേഘങ്ങളെവാരിയെടുത്ത് പുതയ്ക്കും.താഴ്വരയിലെകിതച്ചൊഴുകുന്നഒരരുവിയിലേക്ക്പാതിരാത്തെന്നൽകാട്ടുപൂക്കളെ കുടഞ്ഞിടുംഅരുവിആഴങ്ങളിലെതെളിനീരിൽഇക്കിളിയിടുന്നമീനുകളെഉമ്മകൾ കൊണ്ട്പൊതിയും.കരയിലപ്പോൾപുലരിവെയിൽദൂരേക്ക് മിഴിയെറിഞ്ഞ്പ്രതീക്ഷയോടെകാത്തിരിക്കുന്നനിന്റെ കണ്ണിലെആഴങ്ങളിൽപ്രണയമെഴുതും.ഞാൻ നിറയെ പൂത്തൊരുകടലാസുച്ചെടിയിൽഒളിച്ച കാറ്റിനോട്മഴയുടെ മറന്നുവെച്ചചിലങ്കകളെ കുറിച്ചുപറയും.അതെ,അടയാത്തമീൻകണ്ണുകൾപോലെയാണ്പ്രണയത്തിന്റെവിശുദ്ധി നിറഞ്ഞചില സൂക്ഷിപ്പുകൾ.
” ആ….അവൻ “
രചന : മേരിക്കുഞ്ഞ് ✍️ കുമ്പസാര ക്കൂടിന്നപ്പു –റത്തൊരു കുഞ്ഞു ശലഭം.വലക്കണ്ണിയിൽ ചേർത്തകാതിലച്ചന്ന് തീ പ്രവാഹംപാപ പരിഹാരാർത്ഥംകല്പിച്ചു നൽകേണ്ടനന്മ നിറഞ്ഞമറിയേയുടെമണിക –ളെത്രയെന്ന്പറയാനാവാതെ ഞെട്ടിക്രുദ്ധനായച്ചൻ , ഇരുകൈഞരിച്ചമർത്തികുമ്പസാര കൂട്ടിൽഎഴുന്നേറ്റുനിന്നു ;അച്ചനൊച്ച കെട്ടുപോയി….വയസ്സു പതിനാലാണ-ബോർഷൻ രണ്ടാമതും….പള്ളി പ്പള്ളിക്കൂടത്തിലാ –ണവൾക്ക് വിദ്യ അഭ്യാസം.അവനോ….അല്ല അവൻ മാർഎന്നവളുടെകൂസലില്ലാതിരുത്തൽ…..അതി…
തൂക്കുകയർ
രചന : സൈരാ ബാനു ✍️ തൊട്ടുമുന്നിലുള്ളകഴുമരത്തിന്റെ ദൂരംമനസ്സുകൊണ്ട്നടന്നടുക്കുവാൻഎളുപ്പമല്ലെന്നതിരിച്ചറിവിലൊരുകുറ്റവാളി…ഉറങ്ങാത്ത രാപകലുകൾപറഞ്ഞുകൂട്ടുന്നമാനസാന്തരത്തിന്റെകഥകൾ കേട്ടനാലുചുവരുകൾ…സന്ദർശകരില്ലാത്തഏകാന്തതടവറക്കുചുറ്റുംകനത്തകാവലായ്..മൗനം തളംകെട്ടിനിന്നുപാപത്തിന്റെ ശമ്പളംമരണമല്ല…അതിനുമപ്പുറമെന്തോ…മരണമെന്ന അതിരിൽതൊടുവാനാവാതെ…കുറ്റവാളിയുടെ മുറിവിൽവരഞ്ഞു, വരഞ്ഞുഉപ്പിട്ടുകൊണ്ടിരിക്കുന്നകാലത്തിന്റെ വികൃതി….കൂടുമ്പോൾ…കഴുമരത്തിലേക്ക്നടന്നടക്കുവാൻതിടുക്കം കൂട്ടുന്നുപക്ഷേ……കൊന്നപാപംതിന്ന് തീരണം..എന്നൊരോർമ്മപ്പെടുത്തലിൽ, ആരോ….ദയാവധം പോലുംകാത്തിരിക്കുന്നി-ല്ലിപ്പോളവന്റെമനസ്സാക്ഷി പോലും..കൊടുംപാപത്തിന്റെഓർമ്മപ്പെടുത്തലെന്നോണംപാതിരാവിന്റെ വാതിലിൽമുട്ടുന്ന കടവാവലിന്റെചിറകടിയിൽകുറ്റം നടുങ്ങിത്തെറിച്ചുനിന്നു..കുറ്റവാളിയുമാ-രാച്ചാരും…..കട്ടപിടിച്ചിരുട്ടിന്റെആവരണമണിഞ്ഞ്മുഖമില്ലാതെ…..മനസ്സു മരിച്ചുപോയരണ്ടുപേർ..മനസ്സുകൊണ്ട്എന്നേ തൂക്കിലേറ്റുപോയഅവകാശികളില്ലാതെ..പിണ്ഡം മാത്രമായി..കുറ്റവും ശിക്ഷയുംമണ്ണിലേക്ക്കുഴിച്ചുമൂടപ്പെട്ടു..ആരോരുമില്ലാതെ…വിജനമായ കടവിൽഒറ്റപ്പെട്ടുപോയആത്മാവിനെയോർത്ത്കരഞ്ഞുകൊണ്ടാകാംബലിക്കാക്കകൾഅവിടെനിന്ന്പറന്നകന്നത്…..
ആയുസ്സ് കൂട്ടാൻ ‘കാലുകൾ’ ബലപ്പെടുത്തൂ.
രചന : ഞാൻ മലയാളി ✍️ ആയുസ്സ് കൂട്ടാൻ ‘കാലുകൾ’ ബലപ്പെടുത്തൂ; ജിമ്മിൽ പോകാൻ മടിക്കുന്നവർ ഇതൊന്ന് വായിക്കുക!ഹെൽത്ത് ഡെസ്ക്: ശരീരം ഫിറ്റായി ഇരിക്കാൻ ജിമ്മിൽ പോകുന്നവരിൽ പലരും കൈകളിലെ മസിൽ പെരുപ്പിക്കാനാണ് കൂടുതൽ ശ്രദ്ധിക്കാറുള്ളത്. എന്നാൽ, യഥാർത്ഥത്തിൽ നമ്മുടെ ആയുസ്സിന്റെ…
വാര്യംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെഓർമ്മിക്കേണ്ടതുണ്ടോ ?
രചന : അഫ്സൽ ബഷീര് തൃക്കോമല✍️ ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെയും കുഞ്ഞായിഷു മ്മയുടെയും മകനായി പഴയ മലബാർ ജില്ലയിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത് എ:ഡി 1870(ഹിജ്റ 1287) ലാണ് വാര്യം കുന്നത് കുഞ്ഞഹമ്മദ്…
അച്ഛൻ-ഉദയംപകർന്ന ഹൃദയം*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പ്രാർത്ഥനാ പുലരികൾ ചേർന്നുണർത്തുന്നിതാ-യാർദ്രസ്മിതം; സ്നേഹപൂർണ്ണമാം ജീവിതംഅർത്ഥമറിഞ്ഞു,പ്രകൃതിതൻ പ്രകൃതമായ്,ഹൃദയത്തുടിപ്പുണർത്തുന്ന പ്രഭാമയം.ദൈവാർദ്ര ചിന്തയുണർത്തിയീ ഞങ്ങളിൽപ്രാർത്ഥനാപൂർണ്ണമാക്കീ നിത്യ പുലരികൾകൃത്യമായലിൻ കിരണമായ് ഹൃദ്യമായ്കർത്തവ്യബോധമുണർത്തിയാ, സ്തുത്യകം.നന്മയായുദയം പകർന്നതാം ഹൃദയമേ,സുകൃജന്മത്തിൻ മഹനീയ രൂപമേ,സഹനാർദ്രമെങ്കിലുമുണർവ്വിൻ പ്രകാശമായ്കരളുകൾക്കാശ്വാസ സുസ്മിതാനന്ദമായ്നിറയുവാനാകുന്ന പ്രകൃതിയാണാ, മനം;കരളുകൾക്കുന്മേഷമേകുന്ന കൗതുകം.മഹനീയ ഹൃദയ…
സോഷ്യൽ മീഡിയ വിചാരണയും പൊലിഞ്ഞുപോയ ഒരു ജീവനും: ദീപക്കിന്റെ മരണം നൽകുന്ന പാഠങ്ങൾ.
രചന : ബഷീർ പേങ്ങാട്ടിരി ✍️ സമൂഹമാധ്യമങ്ങൾ ഇന്ന് ഒരു വിചാരണാ കോടതിയായി മാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് സ്വദേശി ദീപക് എന്ന യുവാവിന്റെ ആത്മഹത്യ, ഡിജിറ്റൽ കാലത്തെ ഇത്തരത്തിലുള്ള ഏകപക്ഷീയമായ വിധികൾ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നു. ബസ്സിലെ ഒരു സാധാരണ ചലനത്തെ ലൈംഗികാതിക്രമമായി…
മാനസ മൈന
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ മാനസ മൈനകിലുക്കാംപെട്ടി പോലെകിണുങ്ങിയിളം കാറ്റ്ഇന്നെന്റെ ചാരത്തുവന്നുനിന്നുമാനത്തെക്കാർമുകിൽമാടിവിളിച്ചത്നാണിച്ചവൾ കാതിൽപറഞ്ഞുതന്നുനാണംവിരിഞ്ഞപ്പോൾനുണക്കുഴി തെളിഞ്ഞപ്പോൾകാറ്റിനു ചന്തംനിറഞ്ഞുവന്നുനോക്കിനിൽക്കെയവൾഒന്നും പറയാതെപാറിപ്പറന്നെങ്ങോപോയ്മറഞ്ഞുമാനത്തെക്കാർമുകിൽമറഞ്ഞുവല്ലോ എന്റെമാനസമൈനകരഞ്ഞതെന്തേകാറ്റെന്നെത്തഴുകാതെഓടിമറഞ്ഞപ്പോൾഓർമ്മകൾ വിലപിച്ചുപോയതാണോ….?
