വീടു വരയ്ക്കുമ്പോൾ ….വൈഗ ക്രിസ്റ്റി

വീടു വരയ്ക്കുമ്പോൾഎന്നോടു മത്സരിക്കുന്നവർ തോറ്റു പോകുകേയുള്ളു.ചരിഞ്ഞൊടിഞ്ഞു വീഴാറായരണ്ടു വരകൾ ,ഏറിയാൽ മൂന്ന്മേൽക്കൂര കഴിഞ്ഞുകുത്തനേയുള്ള വരകൾക്ക്ലെവലൊപ്പിക്കേണ്ട കാര്യമേയില്ലഅതങ്ങനെതടിച്ചും മുഴച്ചും മണ്ണുരുട്ടി ഓട്ടയടച്ചുംപടത്തെ വൃത്തിയാക്കി വച്ചോളുംശരിക്ക് തെളിയാത്തതടിച്ച മുനയുള്ള പെൻസിൽ കൊണ്ട്വാതിലും രണ്ടേരണ്ട് ജനലുംഭദ്രമായി തട്ടിപ്പൊത്തിയടച്ചു വയ്ക്കാംഇറയത്തു നാലു ചളുക്കപാത്രങ്ങൾ(ചോർച്ച പിടിക്കാൻ )മുറ്റത്ത് അങ്ങിങ്ങ്കുറച്ച്…

പുതുവെട്ടം …. ഷാജു. കെ. കടമേരി

എത്ര തല പുകഞ്ഞിട്ടുംഉത്തരമില്ലാത്ത ചില ചോദ്യങ്ങൾനമ്മളെ വരിഞ്ഞ് കൊത്തിവട്ടം ചുഴറ്റാറുണ്ട്.അലറിക്കുതിച്ച് പെയ്യുന്നമഴയെ കെട്ടിപ്പിടിച്ച്വെയിൽ നിവർത്തിയിട്ടജീവിതപടർപ്പുകളിൽ ചുംബിച്ച്താളം കൊട്ടി ചുവട് വയ്ക്കുന്നചോര വിഴുങ്ങിയ ഇളംകാറ്റ്കത്തുന്ന മഴയെനെഞ്ചോടടുക്കിപ്പിടിച്ചജന്മങ്ങളുടെ തലച്ചോറിൽചാട്ടവാറടിയേറ്റ് പുളയുന്നു.നീതിക്കുവേണ്ടി ശബ്‌ദിക്കുന്നവരുടെകഴുത്ത് ഞെരിച്ച് കൊല്ലുന്നചില താന്തോന്നിത്തരങ്ങൾഅമർത്തിവച്ച രോഷംപൊയ്മുഖങ്ങളുടെകഴുത്ത് കുത്തിപ്പിടിച്ച്പുറത്തേക്ക് വലിച്ചിഴച്ച്ചോദ്യം ചെയ്ത്ജ്വലിച്ച് പെയ്യുന്നു.എതിർ ശബ്ദങ്ങളെ…

നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം.

മോട്ടോർ വാഹനവകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പർ രഹിതമാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം. പ്രവാസികൾക്ക് വിദേശത്ത് നിന്നും ലൈസൻസ് പുതുക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകുമെന്നും അധികൃതർ അറിയിച്ചു.…

ഒരു ദേശം അപ്രത്യക്ഷമാകുന്ന വിധം …. Shaju V V

താഴ്‌വരയ്ക്കിരുപുറംധ്യാനശില്‍പ്പങ്ങള്‍ പോലെപരസ്പരം മുഴുകിയിരിക്കുന്നപര്‍വ്വതങ്ങളിലൊന്നാണ്ആദ്യം അപ്രത്യക്ഷമായത്.(ആ മനോജ്ഞ താഴ്‌വരയായിരുന്നുഅവര്‍ക്കിടയിലെടേബിള്‍)പൊടുന്നനെ ഒരു പര്‍വ്വതംകണ്ടുകൊണ്ടിരിക്കെ കാണാതായിഅന്‍വര്‍ എന്ന ആട്ടിടയന്‍മോഹാലസ്യപ്പെട്ടുപോയി.ഒരു ലോങ് മാര്‍ച്ചിനിടെഏതോ മാന്ത്രികനായഛായാഗ്രാഹകന്റെക്ലിക്കില്‍ഉറഞ്ഞുപോയമഞ്ഞുടുത്തപൈന്‍മരങ്ങളിലൊന്ന്അമര്‍ത്തിവെച്ച നിലവിളിയോടെഅന്തര്‍ദ്ധാനം ചെയ്യുന്നതിനുസാക്ഷികളായതടാകത്തില്‍ മീന്‍ പിടിക്കുന്നമൂന്നു കുട്ടികള്‍ചൂണ്ടലില്‍ കുരുങ്ങിയമീനുകളെപ്പോലെ പിടച്ചുപോയി.പള്ളി മിനാരത്തിന്‍മേല്‍ എപ്പോഴും കാണപ്പെടാറുള്ളആ ദേശാടനപ്പക്ഷി(ആ താഴ്‌വരയില്‍ എത്തിയതോടെസ്വധര്‍മ്മം മറന്നുപോയആ ദേശാടനപ്പക്ഷി)ഇനിയൊരിക്കലും മടങ്ങിവരില്ലെന്നുപിറുപിറുത്തുപറന്നുപോയി.ചിട്ടയിലും…

നൊമ്പരം …. Shyla Kumari

അവണിക്കപ്പെടുന്നതിന്റെപരിഹസിക്കപ്പെടുന്നതിന്റെവഞ്ചിക്കപ്പെടുന്നതിന്റെസ്നേഹനിഷേധത്തിന്റെ വേദനഅതനുഭവിക്കുന്നവനേ അറിയൂപുറത്താക്കപ്പെടുന്നവന്റെ നൊമ്പരംപുറത്താക്കുന്നവന് മനസ്സിലാവില്ലചങ്ക് തകരുന്നതിന്റെ നൊമ്പരംവാക്കുകൾക്കു വർണിക്കാനാവില്ലവാടിവീഴുന്ന പൂവിന്റെ നൊമ്പരംതാങ്ങിനിർത്തുന്ന തണ്ടിനറിയില്ലകണ്ണു കാണാത്തൊരുവന്റെ സങ്കടംകണ്ണുള്ളവനെങ്ങനെയറിഞ്ഞിടുംആർക്കും നൊമ്പരമാകാതിരിക്കാനും, ഏവർക്കും ആശ്വാസമായിത്തീരാനുമാകട്ടേനമ്മുടെ ജന്മനിയോഗം. എല്ലാ സൌഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ…. ഹൃദയപൂർവ്വം.

ശ്രിമതി സെലീന ജോർജ് (86) നിര്യാതയായി.

വിയന്ന :പ്രമുഖ വിയന്ന പ്രവാസി മലയാളി ശ്രി ജാക്സൺ പുല്ലോലിയുടെ മാതാവ് ശ്രിമതി സെലീന ജോർജ് 86 ഇന്ന് 31 .12 .2020 രാവിലെ 10 :30 ന് സ്വവസതിയിൽ നിര്യാതയായിഏറെ നാളുകളായി വാർദ്ധക്യ സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.പരേതനായ ജോർജ്…

പ്രവാസി മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കീപ്പള്ളി പരിയേടത്ത് വീട്ടിൽ അബ്ദുൽ സലാം (50) കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു ഇദ്ദേഹത്തെ.വീട്ടിൽ…

ബ്ലൗസിനുള്ളിൽ ഒളിപ്പിച്ച നോട്ടുകൾ …. Thaha Jamal

ബ്ലൗസിനുള്ളിലേക്ക്പലരുടെയും നോട്ടങ്ങൾചെന്നു പതിക്കാറുണ്ടെങ്കിലുംഒളിപ്പിച്ച നോട്ടുകളെക്കുറിച്ച്കെട്ടിയോനു മാത്രമറിയാം.ഇടയ്ക്കിടെ മോഷ്ടിക്കാനിറങ്ങുന്നകെട്ടിയോൻ തിരിഞ്ഞു കിടക്കുമ്പോൾനോട്ടും മോഷ്ടിച്ചിരുന്നു.അതൊരു സുഖമുള്ള മോഷണമായിരുന്നു.കെട്ടിയോൻ്റെ പോക്കറ്റിൽ നിന്നുമെടുത്തത്അങ്ങേര് തിരികെയെടുക്കുന്ന സൂത്രം.ദീനം വന്നു കിടപ്പിലായകെട്ടിയോനു മരുന്നു വാങ്ങാൻകാശില്ലാതായപ്പോളാണ്അവളും വീട്ടുപണിക്കിറങ്ങിയത്ഒരു നാൾ കെട്ടിയോൻ്റെ കുഴിമാടത്തിൽപ്രാർത്ഥിച്ച് മടങ്ങുമ്പോൾമക്കളില്ലാതായവളുടെ മുഖംആദ്യമായി അവൾ കണ്ണാടിയിൽ കണ്ടു.ഒറ്റയ്ക്കായ വീട്ടിൽ ഒറ്റപ്പെട്ടവളുടെതടങ്കൽ…

എൻ. ഗോവിന്ദൻകുട്ടി എന്ന നോവലിസ്റ്റ് …. K Venugopal

1961-നുള്ളിൽ സാഹിത്യലോകത്തും നാടകലോകത്തും തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എൻ. ഗോവിന്ദൻകുട്ടി 1961-ൽ ചലച്ചിത്ര മേഖലയിലേക്കു കടന്നു. ആ മേഖലയ്ക്കായി 24-ഓളം തിരക്കഥകൾ രചിക്കുകയും 200-ൽപരം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. 1984-ൽ സിനിമാവേദി വിട്ട് പൂർണ്ണസമയ എഴുത്തുകാരനായി.അങ്ങനെ മൂന്നു നോവലുകൾ അദ്ദേഹം…

പോരാളികൾ പിറക്കുന്നത്. ….. പള്ളിയിൽ മണികണ്ഠൻ

മുഷിഞ്ഞ കുപ്പായങ്ങളെനോക്കിനീ പരിഹസിക്കാൻ തുടങ്ങിയാൽ,വിലാപങ്ങൾക്കുനേരെചെവിപൊത്തി ചിരിക്കാൻതുടങ്ങിയാൽ….വെളുത്ത കുപ്പായങ്ങൾക്കുള്ളിലെകറുത്ത നീതിയെ വധിക്കാൻഅശാന്തിയുടെ തിരുജടയിൽനിന്ന്നാളെ വീരഭദ്രൻമാർ ഉടലെടുത്തേക്കും.!!!ന്യായാന്യായങ്ങളിലെകതിരും പതിരും തിരയാതെദക്ഷനീതിയുടെ കൈക്കരുത്തുമായിശൈവഹൃദയങ്ങളിലേക്ക്കത്തിയാഴ്ത്താൻ തുടങ്ങിയാൽ,വരംതന്ന മേനിയിലേക്ക്വിരൽചൂണ്ടുന്ന നിന്റെകുലംമുടിക്കാൻ‘പ്രബോധന’ത്തിന്റെമുനയൊടിയാത്ത വാളുമായിഞാൻ രണാങ്കണത്തിലേക്കിറങ്ങും.വാക്ക് വാളാക്കുന്നവന്റെആക്രമണങ്ങളേറ്റ്അധികാരക്കസേരകളിലെഅസുരദേഹങ്ങളിൽനിന്ന്രുധിരമൂറാൻതുടങ്ങിയാൽ….നീതി കിട്ടാത്ത ഞാൻകൊഴുപ്പുള്ള നിന്റെ സ്വപ്നങ്ങളെനാളെ തകർക്കാനിറങ്ങുമ്പോൾ..ഇളക്കംവരാതെ നിന്റെഅധികാരവും കീശയും കാക്കാൻനീയെനിക്കു നക്സൽ എന്നൊരുപേര്…