ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക കുടുംബ സംഗമം വർണ്ണാഭമായി നടത്തപ്പെട്ടു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി സ്പോർട്സ് പ്രേമികളെ ഒത്തൊരുമിപ്പിച്ച് പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് അതിന്റെ 2025-ലെ വാർഷിക കുടുംബ സംഗമം പ്രൗഢഗംഭീരമായി കഴിഞ്ഞ ദിവസം ന്യൂ ഹൈഡ് പാർക്കിൽ നടത്തി. ന്യൂ…
ലൈഫ് ആൻഡ് ലിംബ് 41 പേർക്ക് കൂടി കൃത്രിമ കാലുകൾ ജനുവരി 9-ന് കോട്ടയത്ത് വച്ച് നൽകുന്നു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വിധിയുടെ ക്രൂരതയാൽ വിവിധ അപകടങ്ങളിൽപ്പെട്ടും തടയാനാവാത്ത രോഗങ്ങൾ മൂലവും കാലുകൾ നഷ്ടപ്പെട്ട ഹതഭാഗ്യർക്ക് താങ്ങായി കൃത്രിമക്കാലുകൾ നൽകിവരുന്ന “ലൈഫ് ആൻഡ് ലിംബ്” (Life and Limb) എന്ന ചാരിറ്റബിൾ പ്രസ്ഥാനം 2025-ൽ രണ്ടാംഘട്ടമായി 41 പേർക്ക് കൃത്രിമക്കാലുകൾ…
മനപ്പൊരുത്തം
രചന : ഉണ്ണി കെ ടി ✍ വരൂ….ഗേറ്റുതുറന്നു ഉമ്മറത്തേയ്ക്കുകയറിയപ്പോൾ വാതിൽ മലർക്കെത്തുറന്നവൾ എന്നെ അകത്തേക്കാനയിച്ചു. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വം അലിയിച്ചുകളയുന്ന തരത്തിലുള്ള പെരുമാറ്റം!അകത്തേയ്ക്കുകയറി സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നപ്പോൾ തൊട്ടെതിരിലുള്ള സെറ്റിയിൽ ഒട്ടും സങ്കോചമില്ലാതെ അവളും ഇരുന്നു.എങ്ങനെയാണ് തുടങ്ങേണ്ടത് എന്നൊരു ആശങ്കയിൽ…
ചെന്തീയപ്പൻ’
രചന : ജീജോ തച്ചൻ ✍ അപ്രത്യക്ഷരാകുന്ന പെണ്ണുങ്ങൾ ജീജോ തച്ചൻ അവളുടെ വസ്ത്രങ്ങൾഓരോന്നായി ഉരിയപ്പെട്ടു:ആദ്യം സൽവാർപിന്നെ കമ്മീസ്പിന്നെ അടിവസ്ത്രങ്ങൾ.കേശഭാരംകൊണ്ടു മാറിടവുംകൈകൾ കൊണ്ട് ഉപസ്ഥവും മൂടികണ്ണുകൾ താഴ്ത്തിഅഴിയിട്ട മരക്കൂടിന്റെവെളിച്ചം കുറഞ്ഞ മൂലയിൽകണ്ണീരിൽ നനഞ്ഞദേഹം ആവുന്നത്ര മറച്ച്ഒരു പൂച്ചക്കുഞ്ഞിനെപ്പോലെഅവൾ പതുങ്ങിയിരുന്നു.കറുത്ത മേലങ്കിയണിഞ്ഞവിചാരണക്കാരുംതലപ്പാവുവെച്ച ഗുമസ്തരുംമൃഗശാലയിലെ…
മരണ മാല
രചന : പ്രസീദ ദേവു ✍ നീണ്ടു നിവർന്നുകിടപ്പവളിങ്ങനെ,നീരാട്ടിനാളുകൾതിടുക്കമായി,മുല്ലയാൽ ചൂടിച്ചപൂവില്ലയെങ്കിലുംതുമ്പമലർ കൊണ്ടുതാലികെട്ട്,ഒന്നുരണ്ടാളുകൾചാർത്തുന്നു തൊടുകുറി ,മിണ്ടാതനങ്ങാതെകിടപ്പുണ്ടവൾ,വെള്ളപട്ടാടകൾഉടുപ്പിച്ചു കൊണ്ടവർ,വിളക്കു കൊളുത്തുന്നുശിരസ്സു മേലെ ,നാളികേരമുറിരണ്ടായ് പിളർന്നിട്ട്നെഞ്ചത്തു വെയ്ക്കുന്നുഒരാൺമുറിയെതലയ്ക്കാംപാട്ടിലൊരുപെൺമുറി സങ്കല്പംമക്കളായ് ആർത്തെരിയാൻവിതുമ്പിന്നിതേവം,ചുറ്റിലുമുള്ളആളുകളൊക്കെയുംമഴയായ് തോരുന്നുണ്ടത്ര മാത്രം,കരയാതെയൊരു മേഘംഉരുളുന്നുണ്ടപ്പോളുംമറ്റാരുമറിയാതെപെയ്തീടാനായ്,സമയത്തിനാളുകൾവരുമെന്നൊരറിയിപ്പുകാർക്കായ്മുഹൂർത്തമെപ്പോളെന്നുപറയുന്നുണ്ടൊരാൾ.ഒറ്റയ്ക്ക് വാവിട്ടുതളർന്നൊരാ ഉണ്ണിയ്ക്ക്ഇത്തിരി വെള്ളം കൊടുക്കവേണം.വിശപ്പറിയിക്കാതെവളർത്തിയ കൈകൾമരിച്ചിട്ടുമാരോടോചൊല്ലുന്നിതോ,തല തല്ലി കരയല്ലെ മകളെനിനക്കൊരു…
എന്റെമരണം
രചന : പ്രകാശ് പോളശ്ശേരി ✍ ഞാൻ മരിച്ചുവെന്നു നീയറിയില്ലഒരു പുളിനത്തിന്നടിയിലായിരിക്കാംഎന്റെ ചിന്തകളുടെ നന്മ നീയറിഞ്ഞില്ല യിതുവരെ കാരണം,നീയതിനു വേണ്ടി കാത്തിരുന്നിട്ടില്ലഎന്റെശബ്ദത്തിന്റെമാസ്മരികതനീയറിഞ്ഞില്ല ,ആപേക്ഷികമായവിചാരത്തിലായിരുന്നുനീ,കനൽപുകയും മനസ്സിന്റെ ഉള്ളറനീതേടിയതുപോലുമില്ലല്ലോപഴയ ഓർമ്മകൾ പേറിയൊരു പക്ഷേഏതോമോർച്ചറിയിൽ വെട്ടിപ്പൊളിക്കാൻഎന്നാലും മനസ്സാർക്കു കാണാൻ പറ്റുംകവിതയെന്ന തമ്പിൽ കുടുങ്ങിക്കിടക്ക യായിരുന്നുഞാൻ,പക്ഷെഇതുസർക്കസല്ല ജീവനമാണ്കരളിൽപ്പടർന്നആർദ്രത…
നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽ
രചന : ജിഷ കെ ✍ നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽഒറ്റയ്ക്കെന്ന് വേരോടുന്ന ആൽമരത്തറകൾസൂക്ഷിക്കുക…നിറഞ്ഞ തണലിൽ തണുപ്പിറ്റ് വീഴും ഇല പ്പച്ച കരുതുക….കാര മുള്ളിനാൽ വിരൽ മുറിഞ്ഞുംമണൽ പഴുപ്പിൽ കാൽപ്പാടുകൾ വെന്തുംരാത്രി വീഴും പോലെ വേച്ചു വെച്ചോരാൾ വരും വരെയുംനിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽവിളക്കു…
നിശ്ശബ്ദതയുടെ വിചാരണ
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍ നിശ്ശബ്ദതയുടെ നടുവിൽഒരു നിലവിളി പൊങ്ങിയിരുന്നു,മനുഷ്യരുടെ കണ്ണുകൾക്കു മുന്നിൽ.അവൾ നിലവിളിക്കാനായി വായ് തുറന്നു,പക്ഷേ സമൂഹംമൈക്കിന്റെ ശബ്ദം കൂട്ടി.അവൾ നീതിയുടെ കവാടത്തിൽ എത്തി,കൈയിൽ രേഖകൾ,മനസിൽ ചോദ്യങ്ങൾ.കോടതി ഇരുന്നു,തെളിവുകൾ വായിച്ചു,സാക്ഷികൾ മിണ്ടാതെ നിന്നു.വിധി പ്രഖ്യാപിച്ചു“നിശ്ശബ്ദതയാണ് കുറ്റക്കാരി.”അതിനാൽ നിശ്ശബ്ദതക്ക്…
ആരവങ്ങളില്ലാതെ..
രചന : ബിന്ദു അരുവിപ്പുറം✍ സ്വപ്നങ്ങളോട് വിട പറഞ്ഞുകൊണ്ട്കെട്ടുപാടുകളില്ലാത്തലോകത്തേയ്ക്കവൾ യാത്രയായി,പരാതിയും പരിഭവവങ്ങളൊന്നുമില്ലാതെ.സ്നേഹത്താൽ ചേർത്തണച്ചവർമരവിച്ച സങ്കടങ്ങൾ പതം പറഞ്ഞ്കരഞ്ഞു കൊണ്ടേയിരുന്നു.എന്നും മഴയെ ഇഷ്ടപ്പെട്ടിരുന്നവൾക്ക്യാത്രാമൊഴിയെന്നപോലെമഴയും ആർത്തലച്ചു കൊണ്ടേയിരുന്നു.നിനക്കായ് കണ്ണിമ ചിമ്മാതെനിന്റെ വരവിനായ് സ്നേഹം കൊതിച്ച്രാവോളം കാത്തിരുന്നതല്ലേ!…..പ്രതീക്ഷകൾ വിങ്ങലായ്നെടുവീർപ്പലകളുതിർത്ത്സങ്കടക്കയങ്ങളിൽ മുങ്ങിത്താണു.തുന്നികെട്ടിയ മുറിവിന്റെ വേദനനെഞ്ചിലേറ്റി ഈറൻക്കിനാക്കളുംനീറ്റലോടെ മിഴിയടച്ചു.ഇനിയും…
ഒതുക്കവുമൊടുക്കവും
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഒതുക്കമോടല്ലേ, കിടത്തുകാ, ഖബറിൽഒതുങ്ങാത്തതെന്തു,നാം ജീവിതത്തണലിൽ ?ഒടുക്കത്തെ യാത്രയോർത്തിവിടെ വസിക്കിൽഒരുമതൻ കാവ്യം രചിക്കാം കരളിൽ. ഓരോ വചനമുണർന്നില്ലെ പണ്ടുംഓർത്തുണർത്തീടാം നമുക്കുപരി വീണ്ടുംഓർമ്മതൻ മുള്ളുകൾക്കൊണ്ടും മുരണ്ടുംഓതാം മധുപമായ് മധുരംപുരണ്ടും. എഴുതിവയ്ക്കുന്നു,നാമലിവാർന്ന ദാഹംഎന്തെയിന്നപരനോടുണരത്തെ, സ്നേഹം ?എല്ലാം സുഭഗമാക്കീടുവാൻ…
