ആ രതി
രചന : ബിജു കാരമൂട് ✍️ പൂവിന്റെ മൂക്കുത്തികൊണ്ട്കാറ്റിന്റെചുണ്ടു മുറിഞ്ഞുഉറക്കമുണർന്നുനോക്കിയപ്പോഴാണ്മഴമുടിയിൽകുരുങ്ങിക്കിടക്കുന്നുരാത്രിയുടെകാണാതായവെള്ളിപ്പാദസരംമഞ്ഞ് വന്നുപൊതിഞ്ഞ നേരംനീറിപ്പിടഞ്ഞപൂമരംവണ്ടു പറഞ്ഞപുന്നാരങ്ങൾകിളികളെങ്ങാനുംകേട്ടിട്ടുണ്ടാവുമോഎന്നു നാണിച്ച്ഒന്നുകൂടി ചുവന്നുഒഴുകിപ്പോകുന്നപുഴയ്ക്ക്പൊതിച്ചോറ്കെട്ടിക്കൊടുത്തമന്ദാരക്കല്ല്നുരപതഞ്ഞുയരുന്നവെള്ളച്ചാട്ടത്തിനെനോക്കി നോക്കിസുഖനെടുവീപ്പിട്ടുഅപ്പോഴേക്കുംഉമ്മകളുടെയാമമായി.
