Category: അറിയിപ്പുകൾ

സംവിധായകൻ മോഹൻ വിടപറഞ്ഞു.

ജയരാജ്‌ പുതുമഠം.✍ മലയാള ചലച്ചിത്രശാഖയിൽ ആസ്വാദനസൗന്ദര്യത്തിന് വേറിട്ടൊരു ചിട്ടയും അടക്കവും കൊണ്ടുവന്ന വലിയൊരു സംവിധായകനായിരുന്നു ഇപ്പോൾ വിടപറഞ്ഞ ശ്രീ. മോഹൻ.സൂര്യദാഹം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ കാലം മുതൽ മോഹനേട്ടനെ അറിയാം.‘വാടകവീട്’ ൽ നിന്ന് തുടങ്ങി ജനകീയവും, കുടുംബപ്രിയതയും ഏറെ മുറ്റിനിന്ന 25…

പാരിജാതൻ**

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ ഗോകുലബാലൻ പൂജൃനായ്പാരിൻ നായകനായ് പാരിജാതനായ്ലാളനമേറ്റു ശ്യാമളകൃഷ്ണമണികൾ തൻഷൾഭാവങ്ങൾ ചരിതമായ്ഗോകുല നാഥനായ്പാർഥസാരഥിയായ്ലോകനാഥനായ്പ്രകാശധാരയായ്കാളിന്ദി കൗമര ചേഷ്ടകളാടികാളിയമർദ്ദനമാടികാർഷണൃവർണ്ണമായികംസ നിഗ്രഹനായികൃഷിഭൂഷണമായിക്ഷിതിരാജനായിസൂരൃതേജസാർന്ന കുമാരനായ്അർജ്ജുനസാരോപദേശകനായ്കുരുക്ഷേത്രനായകനായ്ക്ഷേമതൻ കർമ്മധീരനായ്കാണ്ഡങ്ങൾ ഏറെയുംകർമ്മപത്രങ്ങൾഅഷ്ടാംഗഐശ്വരൃമായ്ഭൂവിൻ തടത്തിൽഈ ദിനം പുണൃദിനംമാലോകർതൻആന്ദദിനംഉണ്ണികൾ മണ്ണിൻമനോഹരകുസുമങ്ങൾകാപടൃമില്ലാമനവാഹകർ

കണ്ണൻ വന്നാൽ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ കണ്ണാ,നിൻതിരുരൂപംകണ്ടു കൈതൊഴാനായെൻകണ്ണുകൾക്കുണ്ടാകണേകാഴ്ചയെന്നുംകണ്ണാനിൻ തിരുനാമംകേട്ടു കോൾമയിർകൊള്ളാൻകർണ്ണങ്ങൾക്കുണ്ടാകണേകേൾവിയെന്നുംവെണ്ണയൊരായിരംകലം ഞാൻ കടഞ്ഞുനൽകാംഉണ്ണിഗോപാലാ കനി-ഞ്ഞീടു വേഗംമണ്ണിലും വിണ്ണിലുമി-ബ്രഹ്മാണ്ഡമാകെയും നീകണ്ണായകണ്ണായ്തന്നെനിൽപ്പുകണ്ണാ!ആയിളം ചൊടിയിൽനി-ന്നൂറുന്നൊരാ പുഞ്ചിരി,ആയർകുലനാഥാഞാൻകാൺമൂ നിത്യംതൂമഞ്ജുളാഭയെഴു-മോമൽ കിരീടവുമായ്താമരനയനാ നീ-യോടിയെത്തൂചേലൊത്തൊരാ പീലിയുംചൂടിയെൻമുന്നിൽ വന്നാൽകോലക്കുഴലൊന്നുതൃ-കൈയിൽ നൽകാംപൊന്നരഞ്ഞാണം നൽകാംപൊന്നിൻ തളകൾ നൽകാംപുന്നെല്ലവിലും കൊണ്ടേ-യങ്ങുനൽകാംത്വൽപാദപത്മങ്ങളിൽവീണു നമിച്ചിടാനായ്മൽപ്രേമസൗഭാഗ്യമേ-യെത്തൂ മുന്നിൽവേദാന്തവേദ്യനായി,വേദസ്വരൂപനായി-ങ്ങേതേതുനേരവും നീ-യെത്തൂ മുന്നിൽചിൻമയരൂപാ…

ഷഹനാസിന്

രചന : രാജു കാഞ്ഞിരങ്ങാട്✍ മേപ്പിളിലപോലെ നീയെത്രമനോഹരം ഷഹനാസ്വാക്കിൽനോക്കിൽപുഞ്ചിരിയിൽഎന്തിനേറെ, ഓർമ്മയിൽപോലുംഇലയനക്കമായ് നീയെന്നിൽ മനസ്സിലൊരു മഴവില്ലായ്സിരയിലൊരു സരയുവായ്ഹൃദയത്തിലൊരു തൂവൽ –സ്പശമായ്നീയെന്നിൽ ഷഹനാസ് ക്യാമ്പസിലേക്കുള്ള ചരൽപ്പാതഎന്നെയും കൊണ്ട് നടക്കുന്നുഇടവഴിയിലൊരു കാട്ടുപൂവായ്ചുണ്ടിലൊരു തെറ്റിപ്പൂവുമായ്നീ നിന്നു ചിരിക്കുന്നുകണ്ണിലെ കാക്കപ്പൂവ് മാടി വിളിക്കുന്നു പിരിയൻഗോവണിയിൽ നാമഭിമുഖ-മെത്തുന്നുപ്രണയത്തിൻ്റെ പടവുകൾതോളോടുതോൾ ചേർന്നിറങ്ങുന്നു…

പൊന്നാര്യൻ.

രചന : രാജേഷ് ദീപകം.✍ പൊന്നാര്യൻപാടം കാത്തിരണിഞ്ഞേ,കൊയ്ത്തിനായിനീളവെ കാത്തിരുന്നേ!മണ്ണിൽ പൊന്ന്വിളയിക്കുമാകർഷകമാനസംആനന്ദഹർഷം പൊഴിക്കയായി.കണ്ടമൊരുക്കിഞാറു നട്ടു.കളകളൊന്നന്നായിപിഴുതുമാറ്റി.വളവുംകരുതലുംകൂടെയുണ്ട്.കാത്തിരിപ്പിന്റെസുഗന്ധമല്ലോഓരോ ദിനവും കടന്നു പോയി.ഒരു നാൾ കണ്ണിന്കുളിർമ്മയേകിപൊന്നാര്യൻ പാടംകതിരണിഞ്ഞു.സ്വർണ്ണനിറമാർന്നനെൻമണികൾകരളിലെ സൂര്യതേജസായിരുന്നു.അധ്വാനശക്തിതൻവിയർപ്പിന്റെപൊന്നിൻമണികളായിരുന്നു.

വെള്ളിത്തിരയക്കു പിന്നിൽ~

രചന : രാജീവ് അമേയാത്മ✍ അവൾ അടുത്തു വന്നപ്പോൾഅയാൾ വിജൃംഭിതനായിമാടപ്രാവിൻ്റെ മെയ്യനക്കംമാൻപേടയുടെ ഇമയനക്കംമാദകമൊട്ടുകളിൽ പ്രകൃതിയുടെ ലയനംഇര ഇണയായ് മാറുന്നതിൻ്റെവ്യതിയാനം അയാളുടെ നാഭിയിൽ മഴയായ് പെയ്തുഅയാൾ നനഞ്ഞുഅയാളുടെ നിർദ്ദേശത്തിൽഅവൾ മിഴിവാർന്നുആദ്യ ലൊക്കേഷനിലെആദ്യ രാത്രിപ്രതിരോധത്തിൻ്റെ മണിക്കൂറുകൾഒടുവിൽ തളർന്നവശയായപ്പോൾനിർദ്ദേശകൻനീചകഥാപാത്രമായിപാലിൽ കലർത്തിയ മയക്കുമരുന്നിൻ്റെ ലഹരിയിൽഅവൾ ഒരാട്ടിൻ കുട്ടിയായിചുംബിച്ചപ്പോൾ…

മഴ

രചന : ബഷീർ അറക്കൽ✍ മഴയേ നിനക്കെന്തു ചന്തംകുളിർക്കോരി പെയ്യുന്ന നേരംമാനത്തെ മഴവില്ലിന്നഴകാൽമനതാരിൽ തെളിയുന്നു വർണ്ണം …. മഴത്തുള്ളി പെയ്തെന്റെ ഉള്ളംമോഹങ്ങളാലെ തെളിഞ്ഞുകനവിന്റെ വാതിൽ തുറന്നുമുകുളങ്ങൾ പൊട്ടി ചിരിച്ചു. സ്വരരാഗ മധുരിമയോടെകുയിലിന്റെ നാദം ഒഴുകിഅഴകാർന്ന പീലി വിടർത്തിമയൂരങ്ങൾ നൃത്തങ്ങളാടി. സുമങ്ങൾ പരത്തും…

ഗുരു

രചന : ബഷീർ അറക്കൽ ✍ ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന്അരുളിയ ഗുരുവിന്റെ നാമം….!പരക്കട്ടെ ഉലകിൽ ഗുരുവിന്റെ മന്ത്രങ്ങൾതെളിയട്ടെ നന്മകളാലേ …മതമേതായാലും മാനവർ നന്നായാൽമതിയെന്നു ചൊല്ലിയ ഗുരുദേവൻ…!ഗുരു ദർശനങ്ങളാൽ നിറയട്ടെ ഹൃദയങ്ങൾസത്യ വെളിച്ചത്തിൻ പൊൻപ്രഭയാൽ…ധർമ്മങ്ങൾ തോൽക്കുമെന്നുള്ളൊരു നാൾ വന്നാൽഅധർമ്മം…

അവർ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഉറ്റുനോക്കുന്നു ഒറ്റുകാർഉയിർത്തെഴുന്നേൽക്കാൻകർത്താവല്ല ഞാൻ അവർ,രക്തത്തെ വീഞ്ഞാക്കുന്നവർകർത്താവിൻ്റെകൽപനയെ ധിക്കരിച്ച്കാണിക്കയർപ്പിക്കുന്നവർപലിശപ്പാട്ട കിലുക്കുന്നവർ നേരുള്ള നെഞ്ചിലേക്ക്നഞ്ചുകലക്കികൈ നനയാതെ മീൻ പിടിക്കു-ന്നവർപാമ്പുകളാണവർപാലു കൊടുത്താലുംകൊത്തുന്നവർ വമ്പു കൊണ്ട് കൊമ്പുകുലുക്കിഅമ്പെയ്ത്ത് നടത്തുന്നവർരക്ത പാനത്തിൽ മാത്രംസംതൃപ്തി നേടുന്നവർ……

ചിങ്ങപ്പുലരിയിൽ

രചന : എം പി ശ്രീകുമാർ✍ ചിങ്ങമാസപ്പുലരിതൻ മണിചന്ദന വാതിൽ തുറക്കയായ്പൊൻ ദീപങ്ങൾ കൊളുത്തി കേരളംപൊൻകുരുത്തോലകൾ തൂക്കിപുത്തനാണ്ടു പിറക്കയാണിന്ന്മലയാളത്തിരുനാളായ്.മന്ത്രകോടിയുടുത്തെഴുന്നെള്ളികൈരളി കാവ്യമോഹിനി !പൂർവ്വ ദിങ്മുഖകാന്തിയൊക്കെയുംനിൻ മുഖത്തേയ്ക്കൊഴുകിയൊ !ധനു മാസത്തിരുവാതിര പോൽചന്ദ്ര താരകൾ പൂത്തുവൊ !ചെന്താമരപ്പൂ വിടർന്നു കവിൾത്തടങ്ങളിൽ പുളകമായ് !ദേവികെ നിന്റെ ഗാനധാരകൾചാരു…