എന്നാപ്പിന്നെ
ഞാനങ്ങോട്ട്
രചന : താഹാ ജമാൽ✍ എന്നാപ്പിന്നെഞാനങ്ങോട്ട്ശരികാണാംദിവസവുംചില വാക്കുകൾഎടുത്തുന്നയിക്കുന്നതിനാൽമടുപ്പ്ഒരു വൻകരയായ്കതകിന് പുറത്ത്എന്നെക്കാത്തു നില്ക്കുന്നുപാറാവുകാരില്ലാത്തവീടിനു മുൻപിൽനിന്നുംജീവപര്യന്തംതടവിലാക്കപ്പെട്ടകട്ടിൽഎന്നെക്കാത്തിരിക്കുന്നുഎൻ്റെ മണം പുതച്ചുനില്ക്കുന്നപുതപ്പിൽ കയറിക്കൂടാൻമൂട്ടകൾമത്സരയോട്ടം നടത്തുന്നുഒഴിവുദിവസത്തെമഴഉമ്മറംകടക്കാനാവാതെകരയുന്നു.പിരിവുകാർ വന്നുകടക്കാരൻ വന്നുഅയൽവാസി വന്നുകൂട്ടുകാരൻ വന്നുപാൽക്കാരൻ വന്നുപത്രക്കാരനും വന്നുഎല്ലാവരുംഒരേ ശബ്ദത്തിൽ പറഞ്ഞു.എന്നാപ്പിന്നെഞാനങ്ങോട്ട്ഭാഷയിൽ മുഴുമിപ്പിക്കാത്തവാക്കിൻ്റെ അപ്പുറത്ത്പൂർണ്ണത തേടിഒരാൽമരംകാറ്റത്ത് ചില്ലകളനക്കുന്നു.വിശക്കുമ്പോൾഭരിയ്ക്കുന്നവരെവിമർശിക്കുന്നതുംവിലയിരുത്തുമ്പോൾവില കുറച്ച് കാട്ടുന്നതുമാണിപ്പോൾട്രെൻ്റ്എന്നാപ്പിന്നെഞാനങ്ങോട്ട്
