Category: ടെക്നോളജി

ജീവിതം ചിലർക്കു തുടർച്ചയായ തകർച്ചകളെ അറിയുന്ന

രചന : സെറ എലിസബത് ✍️ ജീവിതം ചിലർക്കു തുടർച്ചയായ തകർച്ചകളെ അറിയുന്ന ഒരു ദീർഘമായ യാത്രയാണ്.വിജയമെന്ന വാക്ക് അവരുടെ ചെവിയിൽഒരു ആശ്വാസകഥപോലെ മാത്രം വീഴും,അവരുടെ ദിവസങ്ങളിലേക്ക്അത് ഒരിക്കലും ഇറങ്ങിവരികയില്ല.For them, hope feels like something that comes late—or…

എന്തിനാണ് ?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ എന്തിനാണെന്തിനാണെന്തിനാണ്നിനക്കുമാത്രമിതെന്തിനാണ്?മിണ്ടാനെളുതാത്ത ശൈശവത്തിലേഎന്തിനാണെന്തിനാണീവിധത്തിൽസുന്ദര, ഭീതിദ ദർശനങ്ങൾഉള്ളം ചിരിച്ചു, കരയുവാനുംനീ ചെറുതായണുവാകും വേളദൃക്മാത്രനിവനിലത്യാനന്ദംആയതിൻ മീതേ പറന്നുയരാൻശ്രമിക്കെ വലുതായ് വലുതായിഭീതിയിലാണ്ടു പോകുന്ന നേരംആ;ലിംഗം ചെറുതായത്യാനന്ദംമുന്നിൽ ചുഴലും കൃഷ്ണനീലിമഎന്നെപ്പുണരേ ഞാനുറങ്ങുന്നുമുതിർന്നിട്ടുമിന്നിതാ ഞാനേറെനീലമഹാബ്ധിയിലാണു സദാദേഹത്തിൽ വീണു കുടുങ്ങിയിട്ടുംകുടഞ്ഞു പായുകയാണെന്നാത്മൻകോടാനുകോടി സുന്ദരഭാവഅനാസ്പദ ചൈതന്യ…

വോട്ടർപട്ടികയിൽ പേരില്ലാത്തവർ

രചന : ദീപ്നാദാസ് അണ്ടലൂർ ✍️ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെപിറ്റേന്നാണ്അബ്ദുവിന്റെ വീട്ടിലെപശു പ്രസവിച്ചത്.തികച്ചും ജനാധിപത്യപരമായസുഖപ്രസവം.തൊഴുത്തിലെ ചാണകംഅവിടെ കെട്ടിക്കിടന്നിരുന്നു.ഗോമൂത്രം സൂതാര്യമായ കുപ്പിയിലൊഴിച്ച്അയൽവീട്ടിലെ കാർത്യായനിക്ക് കൊടുത്തു.അബ്ദു ഏറെനേരംപശുവിനെ തന്നെ നോക്കിയിരുന്നു.ഒരു കൂട്ടം ഉറുമ്പുകൾ ഏറെ ശ്രദ്ധയോടെചാണകം ചവിട്ടാതെവഴി തെറ്റാതെ തൊഴുത്തിലേക്ക് നീങ്ങിത്തുടങ്ങുന്നുണ്ട്.കഴിഞ്ഞ ദിവസം വന്ന ഉദ്യോഗസ്ഥനാണ്ഉമ്മാക്ക്…

ചക്രം

രചന : സി. മുരളീധരൻ ✍️ ശൈശവം ബാല്യ കൗമാരം യുവത്വവുംആശയും വാശിയും മറ്റുമായി പോംഅധികാരമില്ലാതെ ആലംബമില്ലാതെശേഷിക്കും വൃദ്ധ രായെല്ലാവരുംകടവും കടപ്പാടുംബാക്കിവെച്ചല്ലയോപടികടന്നൊരു ദിനം പോയിടുന്നുഅതിനിടയ്ക്കെന്തൊക്കെ കാണുന്നു കേൾക്കുന്നുഗതിയും ഗതികേടും വന്നിടുന്നുനന്മയും സ്നേഹവും നൽകിയ ജീവിതംവെണ്മയായോർമ്മയിൽ വന്നുപോകാംവെറുതെ വെറുപ്പും പകയും ചതിയുമായിവറുതിയും നൽകി…

സോഷ്യൽ മീഡിയ വിചാരണയും പൊലിഞ്ഞുപോയ ഒരു ജീവനും: ദീപക്കിന്റെ മരണം നൽകുന്ന പാഠങ്ങൾ.

രചന : ബഷീർ പേങ്ങാട്ടിരി ✍️ ​സമൂഹമാധ്യമങ്ങൾ ഇന്ന് ഒരു വിചാരണാ കോടതിയായി മാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് സ്വദേശി ദീപക് എന്ന യുവാവിന്റെ ആത്മഹത്യ, ഡിജിറ്റൽ കാലത്തെ ഇത്തരത്തിലുള്ള ഏകപക്ഷീയമായ വിധികൾ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നു. ബസ്സിലെ ഒരു സാധാരണ ചലനത്തെ ലൈംഗികാതിക്രമമായി…

കഴുമരം

രചന : പി.കെ. രവി (P.K.R) ✍️ മായ്ക്കുക മനുഷ്യാ…മനസ്സുകളിൽ നിന്നുംമാറാല കെട്ടിയ ചിന്തകളെ.കനവിൻ്റെ ഇതളുകൾവിടരാതെ കൊഴിയുന്നു.കരുണ വറ്റിയകരവലയത്തിൽ നിന്നുംകരകയറുക കൗമാരമേ…കാലം കാത്തിരിക്കുംകലാകാരനാണു നീ…കദന കഥകേട്ടുകരയുന്ന മാതാപിതാക്കൾകരളുരുകി കനലായ്മാറവെ മാംസം കരിഞ്ഞഗന്ധം നിനക്കുന്മാദമേകുമോ .?മഞ്ഞുറഞ്ഞ ചട്ടങ്ങളെമറനീക്കി പുറത്തുവരൂ…’കാലത്തിനു കഥ പറയുവാനായ്കള്ളം പറയും…

തുളസിപ്പൂക്കൾ

രചന : എം പി ശ്രീകുമാർ ✍️ തുളസിപ്പൂമണമൊഴുകും സന്ധ്യയിൽതുളസീധാരിയെ തൊഴുതുനറുചന്ദനച്ചാർത്തണിഞ്ഞ പൂമുഖ-ത്തമ്പിളിക്കല പുഞ്ചിരിച്ചുനിറപുഷ്പഹാരങ്ങൾ വിളങ്ങും മാറിൽശ്രീവത്സമെവിടെ മറഞ്ഞു !നിറപീലിയാടുന്ന തിരുമുടിക്കെട്ടിൽനറുവനമാല യിളകിസർവ്വതും കാണുന്ന കൺകളിൽ കാണുന്നുനിത്യവസന്ത നിസ്സംഗരാഗംചൊടികളിൽ മുകരും പുല്ലാങ്കുഴലിൽമധുരസംഗീതമൊഴുകിമനമലിയുന്ന മധുനദിപോലെകുളിരല ചുറ്റുമിളകികളഭം പകർന്നു മകരനിലാവ്തീർത്ഥം തളിച്ചു കുളിർതെന്നൽനിറദീപപ്രഭയിൽ കൃഷ്ണൻ…

പൂർണ്ണത**

രചന : ശിഹാബുദ്ദീൻ കേരളപുരം ✍️ സ്രഷ്ടാവിൻ സൃഷ്ടികൾസമ്പൂര്‍ണം നഹ നഹസൃഷ്ടിക്കുന്നവ കർമ്മങ്ങൾക്രിയയായ് കർത്താവാകുംകാലത്തിൻ സൃഷ്ടികൾസർവ്വചേതനാചേതനകളുംസർവ്വവും പൂർണ്ണത തിരയുംസിരകളിൽ രമിക്കുംഅണുവുംവിടരും വിതറും വർണ്ണംസ്വര്‍ണ്ണ വർണ്ണം കാറ്റിൽവർണ്ണപൂവും ഇന്ദുയായ്ഈ ചാരുവൃത്തത്തിൽപൂർണ്ണത തേടുന്നരികിൽമമ മനം തേടുന്നുമോന്തുന്നേറെമണ്ണിൻ വിണ്ണിൻരഹസ്യങ്ങളേറെപൂർണ്ണതപേറാൻഉത്തമകലകൾപേറുന്നുസമ്പൂർണ്ണമല്ലാ പൂർണ്ണതമോഹശകലങ്ങളുംശലഭംപോൽ പാറിഅക്ഷരകാമുകിയെമാടിവിളിച്ചാവൃത്തംചമച്ചിട്ടലങ്കാരവുംചാർത്തിപേറുംപൂർണ്ണത മനതാരിൽ

പൊന്നു തൂക്കുന്ന ത്രാസ്

രചന : മേരിക്കുഞ്ഞ്. ✍️ നൂറ്റിരണ്ടു വയസ്സായുസ്സിൽസിസ്റ്റർ സീല ദിവംഗതയായി.നടുങ്ങിടാതല ശാന്തമായലയുംതടാക സന്നിഭം ഭൂമിക ജീവിതം …പ്രിയന്നൾത്താരയിൽപൂപ്പാത്രമലങ്കരിക്കും പണി.മെഴുകുതിരിക്കാൽതുടച്ചുമിനുക്കി ക്കൊളുത്തൽഉപജീവനംകൊന്തയുരുവിട്ട്ചാരുബഞ്ചിലിരുന്നു സ്വർഗ്ഗംസ്വപ്നത്തിൽ വിരിയിച്ച്സുഗന്ധംനുകരുന്നതാനന്ദ കാരണം.ചെന്തീ ചിറകുള്ളമാലാഖ വന്നില്ല;മരണത്തിൻ ഭയമണിനാദമുയർന്നില്ല;സിസ്റ്റർ സീല ശാന്തമായ്ഇമ ചാരി ചാഞ്ഞുപ്രിയന്റെ മാറിൽ.നന്മ തൂക്കുന്ന ത്രാസിൽചാഞ്ഞു നാരാച മുനസീലയുടെതട്ടിലേക്ക്.പ്രാണനു…

അഗ്നി

രചന : സി. മുരളീധരൻ ✍️ കാളുംവിശപ്പിൽ സഹനമായിമൗനമായിനാളേറെ ജീവൻ പുലർന്നീടുമോകാളുന്നൊരഗ്നിയായികാളിയായി വിപ്ലവംവാളോങ്ങി ദുഷ്ടരെ തീർക്കുകില്ലേ? സ്വർഗ്ഗത്തിൽ വായുവിൽ ബ്രഹ്മത്തിലോ മൃഗകർണ്ണത്തിൽ, അർണ്ണവം തന്നിൽനിന്നോ,ബ്രഹ്മാവിൻ ദിവ്യ മുഖാമ്പുജത്തിൽനിന്നോവൻ വൃക്ഷമൂലത്തിൽ നിന്നുവന്നോ? എങ്ങുനിന്നാകിലും അഗ്നിയുണ്ടുൺമ യായിമങ്ങാതമരത്വ ദേവനായിഎന്തുമെവിടെയും പാവനമാക്കുവാൻഉണ്ട് പവനൻ ഹാ! അഗ്നി…