Category: ടെക്നോളജി

നമ്മുടെ ശരീരം തന്നെ നമുക്ക് ശത്രുവാകുന്ന രോഗം?

രചന : വലിയശാല രാജു ✍️ നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം (immune system) സൈന്യത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്ന് വരുന്ന രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കുക എന്നതാണ് ഈ സൈന്യത്തിൻ്റെ പ്രധാന ചുമതല. എന്നാൽ, ഈ സൈന്യം അബദ്ധത്തിൽ സ്വന്തം ശരീരത്തിനെത്തന്നെ ശത്രുവായി…

നോക്കൂ …

രചന : മിനു പ്രേം ✍️ നോക്കൂ ….ഇനിയീ പാലം കടന്നാൽനിനക്കു കടൽ കാണാം …കടലോ! ആഹാ!എനിക്ക് കടൽ കാണണം.ഈറൻമണ്ണിൽപാദങ്ങൾ പൂഴ്ത്തികടലിനെ തൊട്ടുനിൽക്കണം ..വെൺമുത്തുപോലെചിതറുന്ന ഓരോ തിരയ്ക്കുംഒരു പുഞ്ചിരിയെങ്കിലുംസമ്മാനമായി നൽകണം ..ആഴങ്ങളിൽനിന്ന് പറിച്ചുമാറ്റിഉപേക്ഷിച്ചു മടങ്ങുന്നതിരപെരുക്കങ്ങളെ കൊതിച്ച്ഒരു വിങ്ങൽ ഉള്ളിലടക്കുന്നശംഖിനെ കണ്ടെടുത്ത്എൻ്റെയീ കാതുകളിൽചേർത്തുപിടിക്കണം…

നെല്ലും പതിരും

രചന : എം പി ശ്രീകുമാർ ✍️ കാർമുകിൽവർണ്ണത്തിൽകണ്ടതെല്ലാംനീർമണിയേന്തുന്ന മേഘമല്ലസ്വർണ്ണത്തളികപോൽ കണ്ടതെല്ലാംമാനത്തെയമ്പിളിമാമനല്ലചന്തത്തിൽ കേൾക്കുന്ന നാദമെല്ലാംഅമ്മതൻ താരാട്ടുഗീതമല്ലകുങ്കുമം തൂകിപ്പടർന്നതെല്ലാംപൂർവ്വാംബരത്തിൻ പുലരിയല്ലകൊഞ്ചിക്കുഴഞ്ഞ ചിരികളെല്ലാംഅഞ്ചിതസ്നേഹം വിരിഞ്ഞതല്ലവർണ്ണപ്പകിട്ടിൽ നിറഞ്ഞതെല്ലാംവണ്ണം തികയുന്ന നൻമയല്ലഎല്ലാ മധുരവും നല്ലതല്ലകയ്ക്കുന്നതൊക്കെയും മോശമല്ലവല്ലാതെ തുള്ളിക്കളിച്ചിടാതെനെല്ലും പതിരും തിരിച്ചറിക.

കണ്ണീർവാതകം💐💐

രചന : സജീവൻ. പി. തട്ടയ്ക്കാട്ട്✍. മനസ്സിന്റെ കണ്ണാടിമുഖമാണെന്നാൽമുഖത്തിന്റെയഴക്കണ്ണിണകളാകുംമനസ്സിലെകനലുകൾഎരിഞ്ഞുമെരിയാതെയുംപുകഞ്ഞുംപുകയാതെയുംവാതകമായ് കെട്ടികിടക്കെകണ്ണിലീറനായ്പൊഴിയുമീകണങ്ങളൊക്കെയുമൊരുവാതക ചോർച്ചയായ്മാറവെചോർച്ചക്ക്കാരണം തേടുക…സ്നേഹത്തിന്റെകുറവുകൾമനസ്സിൽ തുരുമ്പായിമാറിയാതുരുമ്പുകളതിവേഗംകറുത്തവടുക്കളായ്പരിണമിക്കുമ്പോൾഭാവിയിലത് വാതകചോർച്ചകൾവേഗത്തിൽകണ്ണീരായൊലിച്ചിടുംപുതിയലോകത്ത് പരുക്ഷമാംവാക്കുകൾ തീർക്കുമീതുരുമ്പിനെമനസ്സിൽനിന്നുംചുരണ്ടിമാറ്റുവാൻഅൻപാകുന്നയുളിയും,തലോടലുകളാകുമീയെമരിേപേപ്പറുമല്പംചേർത്ത്നിർത്തലുമുണ്ടെങ്കിൽകണ്ണീർവാതകംചോരാതെപ്രകാശപൂരിതമാകിലും……..

കൃത്യം

രചന : അനിഷ് നായർ ✍ തമ്മിൽ ഭേദം നോക്കിതിരഞ്ഞെടുത്തനല്ലൊരു മുഖച്ചിത്രംഇടംവലം നോക്കാതെപഴത്തോട് ഉരിഞ്ഞങ്ങുകുത്തിക്കയറ്റി!വിശേഷണങ്ങൾ കൃത്യം പകർത്തിയൊട്ടിച്ചു.നാടിനൊത്ത് ഓടിപന്നഗ മദ്ധ്യംപകുത്തു തിന്നവരിൽവയറിളക്കം പടം പൊഴിച്ചു!എന്നാലുമിളക്കമില്ല,ട്രെൻഡിനൊപ്പം ഞാനും!മുഖപുസ്തകത്തിൽകടുംകെട്ടു കെട്ടിഇഷ്ടപ്പെടുന്നവരെക്കാത്ത്മെല്ലെ വലയുടെ മൂലക്കിരുന്നു:“പ്പൊ ദാണല്ലോ ട്രെൻ്റ്.ന്നാ ഞാനും ന്നു കര്തി”ഇഷ്ടമില്ലെങ്കിലും പലരുംമൂക്കുപൊത്തിവന്നെത്തി നോക്കി –ക്കള്ളയിഷ്ടം…

വാഴ്ക വാഴ്ക

രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…

ഉന്നിദ്രം

രചന : ഷാജി നായരമ്പലം ✍ ഉന്നിദ്രമുദ്ര മിഴിവൊടെ പതിച്ചു നിൽക്കു-ന്നെന്നെത്തെളിച്ച കളരി! കല സാഹിതിക്കുംമുന്നിൽത്തെളിഞ്ഞു; തെളിവെട്ടമൊഴിഞ്ഞിടാതെനിന്നാളിടുന്നു! നിറവിൻ നറുനൂറു തന്നെ! ആളേറെയുണ്ട് ഗുരുവര്യർ നമസ്കരിക്കാൻവീഴാതെ നട്ടു്, അടിവേരുകൾ തന്നുപോയോർകാലം തെളിച്ച വഴിയേറെ നടന്നുകേറേമായാതെനിന്നു വഴികാട്ടിയുഡുക്കൾ പോലേ! നീളുന്ന നീണ്ട നിരയുണ്ടു…

നാലുകെട്ട്

രചന : സതിസുധാകരൻ പൊന്നുരുന്നി ✍ നാലുകെട്ടിൻനടുമുറ്റത്ത്തുളസിത്തറ ഞാൻകെട്ടിയൊരുക്കിമുറ്റത്തുള്ളൊരു ചാരുകസേരയിൽചാഞ്ഞിരുന്നു രസിച്ചൊരു കാലംപൊന്നും പണവും വാരിക്കൂട്ടിനാട്ടിലെ രാജാവെന്നു നിനച്ചുപത്തായപ്പുര നിറഞ്ഞു കവിഞ്ഞുഅടിയാന്മാരായിട്ടനവധി പേരുംകാലും നീട്ടി മുറുക്കിത്തുപ്പിചാരുകസേരയിൽ ചാഞ്ഞൊരു കാലംഎന്നുടെ ഓർമ്മയിൽ ഓടിയടുത്തുനാലുകെട്ടും തുളസിത്തറയുംനിറഞ്ഞുകവിഞ്ഞൊരു പത്തായപ്പുരനെന്മണി കാണാൻ കാത്തുകിടന്നുതിന്നു കുടിച്ച് മദിച്ചു നടന്ന്സമ്പത്തെല്ലാം…

യാഗാശ്വം

രചന : പട്ടം ശ്രീദേവിനായര്‍.✍ പറയാന്‍ മറന്ന കാര്യങ്ങള്‍,പകരാന്‍ മടിച്ച വികാരങ്ങള്‍,പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,പതിവായീപലവട്ടമെന്നെപരവശയാക്കീ….!അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ചഅഭിലാഷങ്ങള്‍,അണയാതെ,അകലാതെ എന്നെഅറിയുമ്പോള്‍,പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍പരിഭ്രമിയ്ക്കുന്നു!ചെറുപ്പത്തിന്റെ,ചുറുചുറുക്കുനഷ്ടപ്പെട്ട,പ്രണയം കത്തിയമര്‍ന്ന,ബന്ധങ്ങള്‍ ചിതലരിച്ച,മജ്ജയും മാംസവും വിറങ്ങലിച്ച,ഇന്നലെയുടെ രോമാഞ്ചമൊക്കെഇന്നെന്റെ സ്വന്തമോ?പ്രണയമോ?വിടര്‍ന്ന കണ്ണുകളില്‍ വിടരാത്തസങ്കല്പവും,വിരിയാത്തചുണ്ടില്‍ വിരിഞ്ഞമന്ദഹാസവും,അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെഅലസമായ ആ,നടപ്പും,എന്നുമെന്നെ പിന്തുടര്‍ന്നിരുന്ന ആസ്നേഹവായ്പും,പ്രതീക്ഷയും,ഇന്നും ഞാന്‍ തിരിച്ചറിയുന്നു!എന്നാല്‍,നീ അശക്തനാണ്….എന്നെ ചുബിക്കുവാന്‍,എന്നെ സ്പര്‍ശിക്കുവാന്‍,നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,ഞാന്‍ കാണുന്നു!അല്ലയോ,യാഗാശ്വമേ;ഈയാഗ…

നര

രചന : സജീവൻപി. തട്ടയ്ക്കാട്ട് ✍ നരവന്നമനസ്സിന്നുരയ്ക്കുന്ന മോഹങ്ങൾവർണ്ണങ്ങൾ പകർന്നുമോഹങ്ങൾ തുരുതുരെപ്രസവിച്ചു കൊണ്ടിരുന്നുദിവസം തികയാതെഓരോന്നും മൃതിയടഞ്ഞുഒന്നു മാത്രം ശേഷിച്ചുഅതിന് ഞാനൊരു പേരുകണ്ടെത്തി” നിരാശ”നിരാശയെ ഞാനെന്റെനരവീണ മനസ്സിന്റെതൊട്ടിലിൽ കിടത്തി..ഒരിക്കലും ഉറക്കം വരാത്തനിരാശ വാകീറികരയുമ്പോൾഎന്റെകൈവശം താരാട്ടുവാൻഈണമില്ലാത്തയിന്നലകളുംശബ്ദമറ്റ്പോയവിഹ്വലതകളുംകണ്ണീരിന്റെയുപ്പും മാത്രം…..പോയ കാലത്തിലെനല്ലയോർ-മ്മകളൊക്കെയും നര വീണ്കൊഴിഞ്ഞു കൊണ്ടിരുന്നു….,..നാളെ നരയ്ക്കാത്തപുതിയത്കിളിർക്കുവാനായി..…