Category: ടെക്നോളജി

നിലാവിളക്ക്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ സന്ധ്യ മറഞ്ഞിരിക്കുന്നു.തെരുവ് വിളക്കുകൾപണിമുടക്കിയിരിക്കുന്നു.എങ്കിലുംനിലാവിളക്ക് തെളിഞ്ഞിട്ടുണ്ട്.നിലാക്കംബളം നാടാകെ,കാടാകെ പടർന്നൊഴുകുന്നുണ്ട്..പുഴ ശാന്തമായൊഴുകുന്നുണ്ട്.നിലാവിളക്കിൻ വെട്ടത്തിൽമലരികളും, ചുഴികളുംവായിക്കാം.അടിയൊഴുക്കുകൾശക്തമാണെന്ന്,സൂക്ഷിക്കുകയെന്ന്ഒരശരീരി കാതിൽഎന്തിനോ മുഴങ്ങുന്നുണ്ട്.പാടശേഖരങ്ങൾകുളിർ കാറ്റിൽനിലാവിളക്കിന്റെ വെട്ടത്തിൽഹരിതം കൈവിടാതെസൂക്ഷിക്കുന്നുണ്ട്.മരങ്ങളുടെ പച്ചപ്പ്കളഞ്ഞുപോയിട്ടില്ല.ഉദ്യാനങ്ങളിൽഹിമബിന്ദുക്കളണിഞ്ഞബഹുവർണ്ണപ്പൂക്കൾകുളിർ കാറ്റിൽനൃത്തം ചെയ്യുന്നുണ്ട്.പൂക്കൾക്ക് നിറവുംസുഗന്ധവുംഅപഹരിക്കപ്പെട്ടിട്ടില്ല.മഞ്ഞ് പെയ്യുന്നുണ്ട്.മഞ്ഞിൻപുതപ്പ് ചുറ്റിഏകനായിഞാൻ നടക്കുന്നുഈ പാതയിലൂടെ..കുളിർന്ന് വിറക്കുന്നുണ്ട്.നിലാവിളക്കിന്റെ മഞ്ഞക്കംബളംഎല്ലാം കാട്ടിത്തരുന്നുണ്ട്.ഞാൻ മാനം…

ശേഷംവരാമെങ്കിലും🌑🌑🌑

രചന : ഖുതുബ് ബത്തേരി✍️ സ്നേഹ സ്പർശനങ്ങളുടെഒരു മഴക്കാലംഞാനിപ്പോൾ ആസ്വദിക്കുന്നു,ശേഷം വരാം…ഘനീഭവിച്ചവേനലിന്റെവറുതിയെങ്കിലും, ഞാൻ ആസ്വദിക്കുന്നുഈ മഴക്കാലം. വാചാലമാകുന്ന വാക്കുകളുടെഒരു വസന്തകാലംഞാനിപ്പോൾ അനുഭവിക്കുന്നു,ശേഷം വരാം…ഊഷരത പ്രാപിച്ചമൗനങ്ങളുടെ ഘോഷയാത്ര, എങ്കിലുംഞാൻ അനുഭവിക്കുന്നുഈ വാചാലത. പ്രണയോന്മാദലഹരി എന്നിലിന്നു മതിഭ്രമംപടർത്തിയിരിക്കുന്നു.ശേഷം വരാം…വിരഹ വേദനയിൽഉള്ളകങ്ങളെപിടിച്ചുലയ്ക്കുന്നതീരാനോവുകൾ, എങ്കിലുംഈ പ്രണയമഴയിൽഞാൻ പാടെ…

‘യുദ്ധഭൂമിക’

രചന : ഷാജി പേടികുളം ✍️ അന്ന്;ആദിമ മനുഷ്യൻയുദ്ധം ചെയ്തത്വിശപ്പിനായിരുന്നുഒറ്റയാൾ യുദ്ധംകാട്ടുമൃഗങ്ങളായിരുന്നുശത്രുക്കൾപല്ലും നഖവുമായിരുന്നുആയുധങ്ങൾ.ഇന്നലെ;മനുഷ്യർ യുദ്ധം ചെയ്തത്മണ്ണിനും പെണ്ണിനും വേണ്ടിധർമ്മാധർമ്മ പോരാട്ടമായിരുന്നുദേവന്മാരസുരൻമാർതമ്മിലായിരുന്നു യുദ്ധംഅമ്പും വില്ലും വാളുംകുന്തവുമായിരുന്നുആയുധങ്ങൾഇന്ന്;ആധുനിക മനുഷ്യൻയുദ്ധം ചെയ്യുന്നത്ഭീകരതയ്ക്കെതിരെയുംആയുധക്കച്ചവടത്തിനുംപ്രകൃതി സമ്പത്തിനുംമനോവിഭ്രാന്തിയാണ്യുദ്ധത്തിനു നിദാനം.ഉഗ്രസ്ഫോടനത്തിൽഭൂമി പിളർക്കുന്നവിവിധ മിസൈലുകൾഅണ്വായുധങ്ങൾ തുടങ്ങിമാരകായുധങ്ങൾ.നാളെ;ജോലികൂലിയില്ലാതെമനുഷ്യർ വീടുകളിൽമരുന്നുകൾ മാത്രംഭക്ഷിച്ചു ജീവിക്കേഎഐ റോബോട്ടുകൾമനുഷ്യരുടെ റോൾ…

പുസ്തകം

രചന : കമാൽ കണ്ണിമറ്റം✍️ അക്ഷരത്തുള്ളികൾകൂട്ടിടും വാക്കുകൾ,അർത്ഥതലങ്ങളായ്ചേർന്നവാക്യങ്ങളാൽ,നിറയുന്നതാളുകൾബന്ധിച്ചു പുസ്തകരൂപമായ്, വയനാ രീതിയായ്,കൂട്ടായ്, കുടുംബമായ്,വളർച്ചയായ്,വിളവായ് ,വളയാത്ത ജീവിതനേർപഥ രേഖയായ് തുടിക്കുന്നു നമ്മളിൽ!നിത്യമാമാനന്ദ നിർവൃതിദായക ഗുരുത്വ സങ്കല്പമായ്!വിജ്ഞാനശേഖരണ വിതരണോപാധി!ഗീതയായ്. ബൈബിളായ് രാമായണമായ്ഖുർആനും, മൂലധനവുമങ്ങനെ യങ്ങനെ ……!ആത്മമോക്ഷത്തിൻ്റെനേർപഥയാത്രയിൽപശിയ കറ്റീടുവാൻഅഷ്ടിപാഥേയമായ് !പുസ്തകമൊരു ചരിത്രം!സംഭവ സംഭാവനാ വിവരണത്താളായ്,തത്ത്വശാസ്ത്രങ്ങളായ്ശസ്ത്ര പ്രയോഗപ്രഹേളികക്കൂടുകളുടെമർമ്മം…

ഉണരുക, ഉയരുക

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ നമ്മുടെ സ്ഥാനമെന്ത്? മണ്ണിൽആറടി മണ്ണ് മാത്രംഎങ്കിലും മോഹമെന്ത്? ഉള്ളിൽനാലാളെ തോൽപ്പിക്കണം തന്നുടെ കേമമെന്ത്? ചൊല്ലാൻപൊങ്ങച്ചം മാത്രം മതിഅന്യനെ കാണുകിലോ, താഴാൻപറ്റാത്ത തൻ പ്രമാണിത്വം പതുങ്ങിപ്പതുങ്ങിയല്ലോ വീഴ്ത്താൻചതിയുടെ കുഴി കുഴിപ്പൂചിരിയിൽ കരുതിയല്ലേ കൂട്ടായികഴുത്തിൽ കുരുക്ക് മുറുക്കൂ……

മുറ്റത്തെമുല്ല

രചന : അലി ചിറ്റായിൽ ✍ മുറ്റത്തെമുല്ല മൊട്ടിട്ട പ്പൂനിലാവിൽ.പൂ വിരിഞ്ഞു ഗന്ധം പരന്നു പാരിലാകെമറന്നില്ല ഞാൻ പണ്ട് പറഞ്ഞൊരു വാക്ക്ഒരുപിടി മുല്ലപൂവ് നിനക്കായ് മാറ്റിവെച്ചു ഞാൻനിൻ വാർമുടിയിൽ ചാർത്താൻ ഒരുപിടിമുല്ലപ്പൂ..നിൻചന്തം കാണാൻമോഹമോത്തിരിയുണ്ടെ..കണ്ടു ഞാൻ നിന്നെ ഒരുദിവസം..വീടിൻ്റെ പടിഞ്ഞാറ് ഭാഗത്ത്.മുറ്റം ത്തൂത്ത്…

അപ്പോഴെല്ലാം പറഞ്ഞത് പോലെ.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍️ നിൻ്റെയുളളിലാണ് ഞാനെന്ന്അറിയാത്തവളല്ല നീ.നമുക്കിടയിലെ സന്തോഷങ്ങളെപുറത്തിറക്കാതിരിക്കൂപേര് ‌തെറ്റി വിളിക്കാതിരിക്കാൻ ശ്രദ്ധിക്കൂഅടുക്കളയിൽഅലക്കുകല്ലിൽകുളിമുറിയിൽയാത്രയിൽഞാനൊപ്പമുണ്ടല്ലോഒറ്റക്കിരിക്കുമ്പോൾതുടച്ചുകളയാത്ത ചിരി കണ്ട്അദ്ദേഹം ചോദിക്കുംഏത് ലോകത്താണെന്ന്.സ്കൂൾ നടത്തങ്ങൾക്കിടയിലെമിഠായിക്കൊതിപെറ്റിക്കോട്ടിനുള്ളിലെ ചെമ്പക മണംകുപ്പിവളച്ചിരിവീണുകിട്ടിയതാണെന്ന്കളവ് പറഞ്ഞേക്കൂ.നിറഞ്ഞു സംസാരിച്ചിരിന്നൊരാൾമൗനത്തിലേക്ക് മറിഞ്ഞു വീഴുമ്പോൾപരക്കുന്ന സംശയങ്ങളെതടഞ്ഞുവെക്കണംനീ സ്നേഹം നിറച്ച പലഹാരങ്ങൾകൊതി തീരുവോളം വിളമ്പൂകുഞ്ഞുടുപ്പുകൾ മടക്കിവെക്കുമ്പോൾകൂടെ…

ബ്ലാക്ക്‌ബേർഡ് ഗാനങ്ങൾ

രചന : ജോര്‍ജ് കക്കാട്ട് ✍️. സന്ധ്യാസന്ധ്യാ സന്ദേശവാഹകർമജന്ത മേഘങ്ങളുമായി നീങ്ങുന്നു.വളരെ മികച്ച സ്വരങ്ങൾ കേൾക്കാം,ഇവിടെ ഒരു മാന്ത്രികത പിന്തുടരുന്നു. കറുത്തപക്ഷികൾ നമ്മുടെ മേൽക്കൂരകളുടെപൊട്ടിയ ഓടിൽ അവരുടെ പാട്ടുകൾ പാടുന്നുകാറ്റ് അവരുടെ തൂവലുകളിൽ കളിക്കുന്നുഅപ്പോൾ അവ ഒരു ഫാൻ പോലെ കാണപ്പെടുന്നു.…

എന്റെ ആണിനെ

രചന : ഷിബിത എടയൂർ ✍️. എന്റെ ആണിനെഞാനീ വേലിതറിയിൽഊരിവെയ്ക്കുന്നു,മടുക്കുമ്പോൾഇടയ്ക്കഴിച്ചുവെക്കാൻഅയാളെന്റെഉടൽ പാകത്തിന്ഒട്ടിനിൽക്കുന്നുടുപ്പ്.എന്റെ ആണിനെകാഞ്ഞിരപ്പൊത്തിൽപാർത്തുവെയ്ക്കുന്നു,ഉള്ളിലഗ്നിപോൽആളിഅയാളെന്റെകാമനകളെപരസ്യപ്പെടുത്തുന്നു.അയാളെ ഞാൻചമ്മലക്കിളി കൂടിനടുത്ത്ചുറ്റിചുറ്റികാവലാക്കുന്നു,ചിലച്ചുകൊണ്ടവരെന്റെഏകാന്തതയിൽതത്തി നടക്കുന്നത്കിനാ കണ്ട്ഉറക്കമൊഴിഞ്ഞതാണ്.അയാളെ എന്റെവിശപ്പിനും വിയർപ്പിനുംഈടുവെക്കുന്നു,അത്രയും വേഗംതിരിച്ചെടുക്കാൻതോന്നിക്കുന്നൊരുമുതലുമെന്നിലില്ല.ഒന്നുപേക്ഷിക്കാൻ പോലുംഅയാളല്ലാതാരുമില്ലെന്നഉറപ്പിലാണ്ഞാൻ അയാളിൽഉടലാകുന്നത്. Nb : മഴയിൽ മനുഷ്യനു ചൂടു കൂടുന്നതാണ് കാരണം.

കാലചക്രം✔️

രചന : കാഞ്ചിയാർ മോഹനൻ ✍️. കാലചക്രം കറങ്ങുന്നുകരളുകൾ ,ആരോ പകുത്തെടുക്കുന്നു.കണ്ണിലെ കൃഷ്ണമണിപോലെസൂക്ഷിച്ചവ,യൊക്കെ കരിഞ്ഞൊടുങ്ങുന്നു.വാറ്റിയെടുത്തുതന്റെ ച്ഛന്റെ അസ്ഥികൾഊറ്റിക്കൊടുക്കുന്നു മക്കൾ.വിടരാൻകൊതിക്കുന്നകുഞ്ഞു പൂമൊട്ടുകൾതെരുവിൽ വിലയിടുന്നച്ഛൻ .ഒഴുകുന്ന പുഴ മാറ്റിയഴകുള്ള സൗധങ്ങൾമുഴുകയും തീക്കുന്നു നമ്മൾ.വഴി മാറിയൊഴുകുന്ന ,പുഴനക്കി ജീവന്റെഗതി തല്ലിയൂതുന്നു നമ്മൾവഴിയിൽ തളർന്നിരിക്കു, ന്നോരുപാന്ഥന്റമടിയിൽ ഘനം…