“കൊട്ടിക്കലാശം”
രചന : ഷാജി പേടികുളം✍ കൊട്ടിക്കളികൾകഴിഞ്ഞൂബാലറ്റു പെട്ടികളൊ-ക്കെയൊരുങ്ങീ.സ്വൈര്യത നഷ്ടപ്പെട്ടോരാഴ്ചകൾപെട്ടെന്നങ്ങനെ പോയീ.പാർട്ടിക്കാരുടെവാഗ്ദാനങ്ങൾമുറ്റം നീളെ കിടപ്പൂ.തൊട്ടു തലോടിചേർത്തുപിടിച്ചവർവോട്ടുകൾ ചോദിക്കേപരിചയമില്ലാ മുഖത്തുനോക്കി പകച്ചുനിൽക്കുമ്പോൾ;തിരക്കുകൂട്ടി പായുകയായിഇരകളെത്തേടി.കാടുപിടിച്ച പാതകൾതാണ്ടികുണ്ടുംകുഴിയുംചാടിനടന്നുവോട്ടുകൾ തേടിവിയർത്തു കുളിച്ചുപാവം നമ്മുടെനേതാക്കൻമാർ.ഉള്ളിൽ പൊന്തിയരോഷമമർത്തിചുണ്ടിൽ വിരിഞ്ഞൊരുചിരിയാൽ ജനതഇങ്ങനെയുള്ളിൽപറഞ്ഞത്രെ;“ഓടിച്ചാടി നടന്നോളൂനാടിൻ വികസനം കണ്ടോളൂവോട്ടുകൾ പെട്ടിയിലാകട്ടേഫലംവരുമ്പോഴറിഞ്ഞോളൂജനം കഴുതകളല്ലെന്ന്.ഒത്തു ഭരിച്ചു മുടിച്ചിട്ട്വോട്ടുംതെണ്ടിയിറങ്ങുമ്പോൾഓർക്കുക നിങ്ങൾ….ഞങ്ങൾ…
