ഖജനാവിൽനിന്നുമേകുമോ ?
രചന : അൻവർഷാ ഉമയനല്ലൂർ* ✍️. ഖണ്ഡനഭീതി പകർ,ന്നാടി; സീസറിൻഖചനംപതിച്ച വാൾ ശിരസ്സിൻ മുകളിലായ്;ഖണ്ഡിക്കുവാനല്പസമയമേ വേണ്ടതിൻഖദ്യോതരശ്മിത്തിളക്കമേനറിയുന്നു ഖനകംകണക്കെ,ക്കരണ്ടുതീർക്കും വിധിഖണ്ഡമൃത്യുവിൻ ശീത മണംപരത്തീടുന്നുഖനിജമൂല്യത്തിൻ പ്രിയകാവ്യ ഹൃദയമേ;ഖപോതമാ;യിരുളും മനസ്സിൽ ത്തിളങ്ങണേ ഖണ്ഡകാവ്യങ്ങൾ രചിച്ചയീ,കരളകംഖരപ്രിയംപോലെതേങ്ങുന്നതാരറിയുന്നുഖർജുരപ്പണക്കിലുക്കത്തിന്റെയൊറ്റൽപോൽഖരഗൃഹമൊരുക്കുന്നതറിയുന്നു; മരണവും. ഖൽബിലൊരുൾ ക്കിടിലത്തിന്റെ മിന്നലുംഖണ്ഡശിലയേറ്റിവച്ചതിൻ ഭാരവുംഖരകരനുണരുന്നചിന്താപുലരികൾഖജലസമകാവ്യമായ് പൊഴിക്കുന്നു; കണ്ണുനീർ ഖാദനമല്പമായ്;…