അച്ഛനോർമ്മ
രചന : സിന്ധു എം ജി ✍️ അച്ഛന്റെ അവസാന ശ്വാസഗതിയെ നിസ്സഹായതയോടെ നോക്കി നിന്ന ആ വെളുപ്പാൻ കാലംസർക്കാർ ആശുപത്രിയുടെ ബി ബ്ലോക്ക് കെട്ടിടത്തിന്റെ നാലാം നിലയിലെ പുരുഷ വാർഡിൽ വടക്കേ മൂലയ്ക്ക് കിടക്കയുടെ തൊട്ടു താഴെ ഒരു പുൽപ്പായ…
www.ivayana.com
രചന : സിന്ധു എം ജി ✍️ അച്ഛന്റെ അവസാന ശ്വാസഗതിയെ നിസ്സഹായതയോടെ നോക്കി നിന്ന ആ വെളുപ്പാൻ കാലംസർക്കാർ ആശുപത്രിയുടെ ബി ബ്ലോക്ക് കെട്ടിടത്തിന്റെ നാലാം നിലയിലെ പുരുഷ വാർഡിൽ വടക്കേ മൂലയ്ക്ക് കിടക്കയുടെ തൊട്ടു താഴെ ഒരു പുൽപ്പായ…
ജിൻസ്മോൻ സ്കറിയ ✍ ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് ആയി ജിജി കിളിയാങ്കരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്, സെക്രട്ടറി മെറിന് ജോസ്, ട്രഷറര്‍ സന്ദനു നായര്‍ എന്നിവരാണ്.സെനോ ജോസഫ്, ശ്രുതി…
രചന : രഘുനാഥ് കണ്ടോത് ✍ നാനാത്വമാകവേഏകത്വമാർന്നൊരുവൈരുദ്ധ്യവിസ്മയമെന്റെ ദേശം!അസ്തമയങ്ങളി‐ലസ്തമിക്കാത്തൊരുഅസ്തിത്വമാണെന്റെ ജന്മദേശം!മൂന്നു സമുദ്രത്തിരക‐ളരഞ്ഞാണംചാർത്തുന്ന ഭൂമിക‐യെന്റെ ദേശം!കളകളം പെയ്യുന്നപലമൊഴിപ്പക്ഷികൾചേക്കേറും പൂവനമെന്റെ ദേശം!യക്ഷന്റെ ഹംസമായ്മേഘം നടകൊണ്ടവിന്ധ്യസാനുക്കളു‐മെന്റെ ദേശം!അധിനിവേശം കണ്ട്തീക്കനൽക്കണ്ണായസഹ്യതീരങ്ങളു‐മെന്റെ ദേശം!കലകളറുപതി‐നായിരം വർണ്ണങ്ങൾസപ്തസ്വരങ്ങൾക്ക്സഹസ്രരാഗം!മാ നിഷാദാ! പാടിനിഷാദനും കവിയായിപാരിന്റെ വിസ്മയ‐മെന്റെ ഭൂമി!ലോകമേ തറവാട്ജീവജാലങ്ങളോകൂടപ്പിറപ്പുകൾ!സമസ്തരും സൗഖ്യമായ്വാഴേണമെന്നതേസൈന്ധവം തന്നുടെപ്രാർത്ഥനാമന്ത്രണം!ഉണ്ണിയോരോന്നുമേ‐യമ്പാടിയുണ്ണിയെ‐ന്നെണ്ണുവോരല്ലിയീയമ്മമാരും!അതിരുകൾ മായിച്ചസ്നേഹവസന്തത്തിൻകൂട്ടായ്മയായിരു‐ന്നെന്റെ ദേശം!നാലുണ്ടു…
രചന : അജിത് അശോകൻ ✍ സ്വന്തമായൊരു ഗർഭപാത്രമുണ്ടെന്നറിയുന്നതിനും മുന്നേ അമ്മയാക്കപ്പെടുന്ന കുഞ്ഞുങ്ങൾ!!ഇത് വായിക്കുന്ന കല്യാണം കഴിഞ്ഞ മനുഷ്യർ ജീവിതത്തിലെത്ര വട്ടം നിങ്ങളുടെ അവിവാഹിത ജീവിതത്തിലെ സ്വാതന്ത്ര്യത്തെ ഓർത്തു നെടുവീർപ്പിട്ടിട്ടുണ്ടെന്ന് ഭർത്താവറിയാതെ ഓർത്തു നോക്കുക…കല്യാണത്തിന് ശേഷം നവവധുക്കൾ വരന്മാരുടെ വീട്ടിൽ “സ്വന്തം…
രചന : അഹ്മദ് മുഈനുദ്ദീൻ ✍ ഇത്രയും കഥകൾകോരിത്തരുന്നൊരാളെകിണറെന്ന് വിളിക്കുമോഓർമ്മകളെ ക്രമത്തിൽഅടുക്കിവെച്ചതിനെപത്തായപ്പുരയെന്ന് വിളിക്കാമോഎങ്ങനെ വിളിച്ചാലും തെറ്റില്ലഞാൻ ബദറുവെന്ന് വിളിക്കുംചെല്ലുന്നിടത്തെല്ലാംപറിച്ചെടുക്കാനാകാത്ത വിധംസൗഹൃദ വേരുറപ്പിക്കും.ഞാനെഴുതിയ കഥകളിലധികവുംഅവൻ കണ്ട കാഴ്ചകളാണ്.ബോംബെ കഥകൾദുബൈ കഥകൾകഥകളിൽ കേറി നിൽക്കണമെന്നതാല്പര്യമില്ലഒരു നിവൃത്തിയുമില്ലാത്തത്കൊണ്ട്ഞാൻപിടിച്ചുനിർത്തിയിട്ടുണ്ടെന്നല്ലാതെ.ഇതെല്ലാം അവന്എഴുതാവുന്നതേയുള്ളൂഅതെൻ്റെ പണിയല്ലന്ന്ചിരിച്ചൊഴിയും.ബദറുവിൻ്റെ മുന്നിൽഞാൻ പാട്ടുകാരനല്ലഎഴുത്തുകാരനല്ലനല്ല കേൾവിക്കാരൻ മാത്രം.ബദറു,അകംപുറം…
രചന : അബുകോയ കുട്ടിയാലികണ്ടി✍ നാഥന്റെ വിയോഗത്തിൻഅനാഥയായി പിഞ്ചുബാലൻ,ബാലനറിയുന്നില്ലനാഥന്റെ വിയോഗത്തിൻ സഗൗരവവുംനാഥനില്ലാത്ത ബാലന്റെ ചിരിക്കുന്നഓമനമുഖം കാണുമ്പോൾഎന്റെ മനസ്സ് തേങ്ങുകയായ്..എന്റെ കണ്ണീർ തുള്ളികൾചാരൽ മഴപോലെ ഇറ്റിഇറ്റിനാസത്തിൻ മേൽപാലത്തിലൂടെഒലിച്ചിറങ്ങിചുണ്ടിൽ ഉപ്പുരസമേകിഅരുവിയായ് ഒഴുകയായ്.ബാലനപ്പോഴും നിഷ്കളങ്കമായി പുഞ്ചിരിക്കുന്നു!മാതാ -പിതാ ലാളനയേറ്റുവളർന്നെന്റെ സുഖ സന്തോഷംഈ ജന്മമവനില്ലെന്നു തിരിച്ചറിയാതെകുട്ടികൂട്ടങ്ങളിൽ കളിച്ചുപൊട്ടിച്ചിരിക്കുന്നു…
രചന : മേരി കുഞ്ഞു ✍️ കുഞ്ഞൂരിൽ വേനലുസ്കൂൾ പൂട്ടലായി, ഇനിവേഗ –മെത്തേണ്ടൊരിടമുണ്ട്കുന്നംകുളത്തമ്മ വീട്.പതിവുപോലപ്പാപ്പൻവൈകാതെ വന്നെത്തി.നാഴിക നാലും താണ്ടിനാറേരിമനപ്പടി –യ്ക്കപ്പുറത്തെ ഇടവഴികേറിയാലോ ബസ്സ് പോണകറുത്ത ടാർ റോഡിലെത്താംബസ്സിൻ്റെ സീറ്റിലൊ-ന്നിരുന്നു കാറ്റേറ്റാലോനടന്നവയ്യായ്കയൊക്കെമാറിയിട്ടുഷാറാവുംപട്ടു ശീല ചോട്ടിൽ വച്ച്രാഘവേട്ടൻ തുന്നിത്തന്നചുമലിന്മേൽചിറകുള്ളറോസാപ്പൂനിറമുള്ളപുത്തൻനൈലോൺ ഉടുപ്പ്,ചുമലൊപ്പം നീണ്ടെത്തുംചുരുൾ മുടി, പറത്തിയി-ട്ടെത്തുമ്പോഴമ്മാമവേവലാതിയ്ക്കടിപ്പെടും”…
രചന : മിനി ഉണ്ണി ✍. ഇന്നവർ നിങ്ങളുടെ അന്നം മുടക്കികറുത്ത ദേവത അതേറ്റുപാടികോഴിക്കറി കൂട്ടി ഏമ്പക്കം വിട്ടുനാളെയവർ നിങ്ങളുടെ തലയറുക്കുംകറുത്ത ദേവത കണ്ണടയ്ക്കുംഭൂമിയുടെ അവകാശികളേ ഓടിമറയുകനിങ്ങൾക്ക് സമ്മതിദാനം ആധാറുരുപ്പടി കെടുപിടി ശൂന്യംതീൻമേശയിലൊരുവന്റെ രുചിമുകുളം ത്രസിക്കുന്നില്ലഎങ്കിലുംനേഹയുടെ പെട്ടകത്തിന്നിങ്ങളിലൊരുവന്റെ ബീജം ആവശ്യമുണ്ട്അടുത്തത് നിങ്ങളാണ്…
രചന : അഹ്മദ് മുഈനുദ്ദീൻ.✍ ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല്‍ തിന്നുന്നുതിരകൾക്ക്ഒരു കളിയേ അറിയൂകുളം – കരകര – കുളംകടൽ വളരുന്നുണ്ട്തകർന്ന വീടിൻ്റെ വലുപ്പത്തിൽഒലിച്ച മണ്ണിൻ്റെ വണ്ണത്തിൽഎല്ലാവർഷത്തിലുംഞങ്ങളത് അളന്നെടുക്കാറുണ്ട്.കടൽ കണ്ട്വെയിൽ കൊണ്ട്മുടി കൊഴിഞ്ഞ്കാറ്റാടികാറ്റൊളിപ്പിച്ച്ചട്ടംപഠിപ്പിച്ച്മദപ്പാടൊഴിപ്പിച്ച്കാഴ്ച പോയ കാറ്റാടി.ഒരു പേക്കാറ്റ്പോണ പോക്കിൽകഴുത്തൊടിച്ചു.ഇനി പിന്നാലെ…
രചന : സി.മുരളീധരൻ✍ കൈരളിക്കൊരു സൂര്യ നുണ്ടായിരുന്നുസ്നേഹകാവ്യസുന്ദര കിരണാ വലിയർപ്പിക്കുവാൻ.ആവെളിച്ചവും ചൂടും സ്നിഗ്ദ്ധ രാഗവും പുത്തൻപൂവിളിയുണർത്തുന്നു ചേതനകളിലിന്നും.കരുണാർദ്രമായി സ്വാപ സ്വൈരമായന്തപ്പുരതമസ്സിൽ തപസ്സിരുന്നിരുന്നു കാവ്യാംഗന,പുലരിക്കതിരേൽക്കാൻ,ഹരിതാഭയും രക്തത്തുടിപ്പും തന്നിൽ ചേർക്കാൻ കൊതിചേ നിന്നുപാവംഅവളോമനയായി സൂക്ഷിച്ച മണിവീണാതന്ത്രികൾ മീട്ടാൻ വന്ന ധന്യരെ നമോവാകംഅവളെപ്പുൽകാൻ മന്ദം മണിവീണയിൽ…