Category: വൈറൽ

പ്രളയത്തിൽ അകപ്പെട്ട ഒരു കുടുംബം!

രചന : തോമസ് വർഗീസ്, കുറത്തികാട്. ✍ 1.പെരുമഴ തിമിർത്തു പെയ്യുന്നൊരന്തിയിൽഈശ്വരനാമം ജപിച്ചു പതിവുപോൽ,കൂടെയുള്ളൊരു നായ്ക്കും കൊടുത്തു തൻഅത്താഴവുമൊന്നായി കഴിച്ചു ഭയമില്ലാതെ.2.വാതിലടച്ചു വിളക്കുമണച്ചു താൻസ്വസ്ഥമായി കിടന്നുറങ്ങിയ രാത്രിയിൽപാതിരാനേരത്തു നായുടെ കൂവലിൽഞെട്ടിയുണർന്നു നടുങ്ങി കുടുംബവും.3.കടലിരമ്പുന്നപോലുള്ളൊരാധിയിൽആകെത്തകർന്നുപോയി ഉള്ളകം,പെരുമഴയത്തലർച്ചപോൽ ഇരുമ്പലുംഅന്ധകാരത്തിൽ പാറ പിളർപ്പതും.4.എന്തു ചെയ്യേണമെന്നറിയാതെ താൻഎങ്ങോട്ടോടണമെന്നറിയാതെയും,ആധിപൂണ്ടു…

മഴയൊരുത്തി.

രചന : ബിന്ദു കുറ്റിപ്പാല ✍️ നീലാകാശത്താഴ്‌വരയിൽകരിമുകിൽക്കൂടാരത്തിന്നുള്ളിൽനീരാട്ടും കഴിഞ്ഞൊരുത്തിയീറൻമുടി വീശിക്കുടഞ്ഞിറങ്ങുന്നേആ വഴിവന്നൊരുകുറുമ്പൻ കാറ്റങ്ങാനീർത്തുള്ളി തട്ടിയെറിഞ്ഞേകതിരോൻ മുങ്ങിയകടലിൻ്റെ വക്കത്ത്നീർമണി വീണുപൊലിഞ്ഞേതിരമാലക്കയ്യോണ്ടങ്ങമ്മാനമാടീട്ട്മാമലമേലേയ്ക്കെറിഞ്ഞേതുള്ളിയ്ക്കൊരുകുടംപേമാരിയായിട്ട്താഴ്‌വാരത്തിൽ ചൊരിഞ്ഞേചേറു ചെകഞ്ഞവൾഊരു പകുത്തവൾകാടുമേടു കുലുക്കിവരുന്നേതോരാക്കണ്ണീരുംതീരാനോവും തന്ന്തുള്ളിത്തെറിച്ചു തിമിർത്തേഎന്നിട്ടുമെന്തൊരുചന്തമിപ്പെണ്ണിന്ചങ്കുകലങ്ങുന്ന് കണ്ണേനിൻ കുളിർ കുറുകലിലെല്ലാമൊതുക്കീട്ട്കൊഞ്ചുന്ന താളത്തിലെല്ലാം മറന്നിട്ട്നിന്നെയും കാത്തിരിപ്പുണ്ടേനിന്നോളം മണ്ണിന്നുയിരേറ്റിപോറ്റുവാൻഇല്ലൊരാൾ മറ്റാരും പൊന്നേ….

ഫൊക്കാന സമഗ്രസംഭാവന പുരസ്കാരം ഡോ. എ.കെ.ബി. പിള്ളയ്ക്കും, ശ്രീ. ജോർജ് മണ്ണീക്കരോട്ടിനും (മരണാനന്തരം)

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാന (FOKANA), 2024–2026 കാലയളവിലെ സമഗ്രസംഭാവന പുരസ്കാരം പ്രശസ്ത പണ്ഡിതനും സാഹിത്യകാരനും മാനവവികാസ ശാസ്ത്രജ്ഞനുമായ ഡോ. എ.കെ. ബാലകൃഷ്ണപിള്ള (എ.കെ.ബി)യ്ക്കും, അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനും ശ്രദ്ധേയനായ സാഹിത്യകാരനുമായ…

🌹🌹🌹ഭാരതം മാറുകയാണ്🌹🌹🌹

രചന : എം പി ശ്രീകുമാർ ✍️ ഭാരതം മാറുകയാണ്.അഴിമതികൾ തുടർക്കഥയായഭരണങ്ങൾക്കു ശേഷംഇപ്പോൾഅങ്ങിനൊന്ന് കേൾക്കുവാനില്ല.ഭീകരാക്രമണങ്ങൾതുടർച്ചയായ കാലങ്ങൾക്കു ശേഷംഅത് അപൂർവ്വവുംഒറ്റപ്പെട്ടതുമായഒന്നായി മാറിയിരിക്കുന്നു.കൊടുംഭീകരർഅകത്തും പുറത്തുംശിക്ഷിക്കപ്പെടുന്നു.കാലങ്ങളോളംമന്ദഗതിയിലായിരുന്ന വികസനംത്വരിതഗതിയിലാകുന്നു.ലോകരാഷ്ട്രങ്ങൾക്കിടയിൽഅംഗീകാരവുംആദരവുമേറുന്നു.ഭരണകൂടത്തിന്റെ പിഴവുകൾഒറ്റപ്പെട്ട സംഭവങ്ങളായ്ചുരുങ്ങിയിരിക്കുന്നു.വന്നുപോകുന്ന പിഴവുകൾക്ക്,ഇനിയൊരിയ്ക്കലുംവരാതിരിക്കത്തക്കവിധംഅന്ത്യം കുറിക്കുന്ന നടപടികളെടുക്കുന്നു.കഴിഞ്ഞ കാലങ്ങളിൽന്യൂനതകളിൽ പങ്കാളികളായിരുന്നവർ പോലുംഇന്ന്ഭരണകൂടത്തിന്റെ പിഴവുകൾ കണ്ടെത്താൻപ്രയത്നിക്കുന്നു.കണ്ടത്തിയെന്നു കരുതിയതിനെതിരെശക്തമായ് ആക്രോശിക്കുന്നു.തൻമൂലം ഭരണകൂടംപൂർവ്വാധികം…

മുഖങ്ങൾ പുഴ- അന്ന്

രചന : നീലകണ്ഠൻ ✍️ മലമുകളിലെ തടാകത്തിൽ പിറന്ന്കാടകങ്ങളിലെ ചരിവുകളിലൂടെ വാർന്ന് ‘താഴ്വരകളിൽ പതഞ്ഞമർന്ന്അഴിമുഖത്ത് അലസമായ്കാലിന്റെ നീട്ടിയ കൈകളിലമർന്ന്അവൾ വരുമ്പോൾ പാദസരം കിലുങ്ങുന്നുകാടുലയുന്നു മരമിളകി പൂക്കൾ പൊഴിച്ച് മണ്ണു കുളിർന്ന് തടമുണർന്ന്ആറ്റുവഞ്ഞി കാവുകളിൽ വണ്ടാരം കോഴികൾ പറന്ന്പതയുടെ പാവാട ഞ്ഞൊറിഞ്ഞ് അവൾതെച്ചിക്കാടുകൾ…

*വണ്ടിക്കാളകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ബലിഷ്ഠ കരങ്ങളില്ലിന്നു തൻ കരളിനാൽ-ത്തെളിക്കയാ, ണാർദ്രമാം മനറാന്തൽ വിളക്കുമായ്തളരാത്ത പോരാളിയെപ്പോലുദിക്കുമാ,പ്പുലരിതന്നാർദ്രമാം ഹൃദയം തുടിക്കുന്നു.ഭാരിച്ച ജീവിതച്ചുമടുകൾക്കിടയിലായ്ധ്യാനിച്ചിരിക്കും വിധമാണ് സാരഥിസങ്കടപ്പാതകൾക്കിരുവശംപോലതാ,സഞ്ചാരിമാത്രമെന്നറിയുന്ന കാളകൾ.കുടമണി നാദമായുണരുന്നു കനവിലായ്താളം പിടിക്കുന്നയാർദ്രമാം ഹൃത്തടംദയനീയ മിഴികളിൽ നിറയുന്ന കദനനീർ-പാടേ തുടയ്ക്കുന്നു പകലോന്റെ കരതലം.കാലചക്രംകണക്കേയുരുളുന്നു…

അവൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു.

രചന : മംഗളാനന്ദൻ✍ അടുപ്പില്‍ അന്തിക്കഞ്ഞിതിളക്കാന്‍ മടിക്കുന്നു.അരികില്‍ തീയുതിക്കൊ-ണ്ടവളും കിതക്കുന്നു..കുടിലില്‍ ഇരുള്‍കേറി –പ്പറ്റുന്നു കുടിപാര്‍ക്കാന്‍,അവളീവര്‍ഷം പത്താം-തരത്തിൽ ജയിക്കേണ്ടോള്‍.കഞ്ഞിവേകുന്നു കറി-യുപ്പതിലലിയുന്നു.പിന്നിലെയടുക്കള –വാതിലുമടയുന്നു.തവിയും പിഞ്ഞാണവുംകൂട്ടിമുട്ടുന്നു, തള്ള-മകളെ കരിക്കാടി –യൂട്ടുന്നു, തലോടുന്നു.പിന്നീടു രസതന്ത്ര-ബുക്കവള്‍ തുറക്കുന്നുനല്ലപോല്‍ പഠിക്കേണം,പത്തിലാണവളിപ്പോൾ.ഇടയ്ക്കു നിറുകയില്‍തള്ളപ്പേന്‍ കടിക്കുന്നു,അവള്‍ക്കു മുന്നില്‍ “ ന്യൂട്ടണ്‍”വന്നു കണ്ണുരുട്ടുന്നു.ഗണിതം കരിന്തിരി-കത്തുന്നു,…

ഞാൻ കണ്ടഎല്ലാ മനുഷ്യർക്കുംപൂക്കണമെന്നും കായ്ക്കണമെന്നുമുണ്ട് .. !!

രചന : റുക്‌സാന ഷമീർ ✍️ ഞാൻ കണ്ടഎല്ലാ മനുഷ്യർക്കുംപൂക്കണമെന്നും കായ്ക്കണമെന്നുമുണ്ട് .. !!ത്യാഗത്തിൻ്റെ മുദ്രയില്ലാത്തഒരു മുഖവും ഞാൻ കണ്ടില്ല ……!!എന്നിട്ടും ….ചിലത് പൂക്കുന്നു കായ്ക്കുന്നു…..ചിലത് വിയർപ്പു വറ്റാതെകൊഴിയുന്നു….!!ഒരേ കോപ്പിയിലുള്ളവിവിധ ജീവനുകൾക്ക്വസിക്കാനായി നിർമ്മിച്ചഓരോ കൂടുകളായിരുന്നുഓരോ ദേഹവും….!!തലമുറകളായി പൂത്തു കൊഴിഞ്ഞമനുഷ്യരുടെ കാൽപ്പാടുകളിലെല്ലാംഒരേ രേഖാചിത്രങ്ങൾ…!!ജനിമൃതിക്കിടയിൽ…

വിധിയേ കാത്തിരിക്കുന്നവർ

രചന : ബഷീർ ബഷീറ .✍️ പറ്റില്ല.എന്ന് പറയാൻപഠിക്കാത്തത് കൊണ്ട്മാത്രമാണ്നമ്മൾ.പലതിലും തോറ്റ് പോയത്..!വിധി. കാത്തുവെക്കുന്നഎല്ലാറ്റിനെയുംഇരുകൈയും നീട്ടിസ്വീകരിക്കാനാവില്ല..എല്ലാറ്റിനോടുംകലഹിച്ചു ജീവിക്കാനുംകഴിയില്ല…ചിലതിനോട്പൊരുത്തപ്പെടാനും,ചിലതിനോട്പൊരുതി നിൽക്കാനുംകഴിഞ്ഞാലേജീവിതം മനോഹരമാവൂപൊരുത്തപ്പെടൽ എന്നത്തോറ്റുകൊടുക്കലല്ല,അതൊരു പ്രകൃതിനിയമമാണ്…കനത്ത കാറ്റിലും മഴയിലുംഒടിഞ്ഞുപോകാതെവളഞ്ഞു കൊടുക്കുന്നമുളങ്കാടുകളെപ്പോലെയാണത്…ചിലതിനോടൊക്കെപൊരുത്തപ്പെടുകയല്ലാതെനമുക്കുമുന്നിൽ മറ്റ് വഴികളില്ല…പക്ഷേ,പൊരുത്തപ്പെടൽമാത്രം കൊണ്ട്ജീവിതം പൂർണ്ണമാകില്ല…അവിടെയാണ്പൊരുതേണ്ടത് ..സ്വന്തം സ്വപ്നങ്ങൾക്ക്വിലങ്ങുതടിയാകുന്നപ്രതിബന്ധങ്ങൾക്കെതിരെപൊരുതി നിൽക്കാൻകഴിയണം.മണ്ണിൽആഴത്തിൽ കുഴിച്ചുമൂടിയഒരു വിത്ത്,ആ ഇരുട്ടിനോട്…

ശാരിക പൈങ്കളിയോട്

രചന : രമേഷ് എരണേഴുത്ത് ✍️ തുഞ്ചൻ്റെ പൈങ്കിളി രാമായണക്കിളിരാമായണം പാടി കൊഞ്ചുന്ന പൈങ്കിളികോസലരാജകുമാരനു പൂമാലചാർത്തിയമിഥിലാപുരിയിലെ രാജകുമാരിയെ നീകണ്ടിരുന്നോആരണ്യകാണ്ഡത്തിൽ സ്വർണ്ണമാനിനെകണ്ടു മോഹിച്ചു കാന്തനോടു ശാഠ്യം പിടിക്കുംരഘുരാമനു പ്രിയപത്നിയാം ജാനകിദേവിയെരാമായണം കഥപാടുമ്പോൾ നീ കണ്ടിരുന്നോരാവണ രാജൻ്റെ രാജ്യമാം ലങ്കാപുരി തന്നിൽവസന്ത ശീതള സുന്ദരമാം…