Category: സിനിമ

സായൂജ്യം

രചന : മോഹൻദാസ് എവർഷൈൻ✍️ കാലം കടം തന്ന കരളിലെപ്രണയം നീആരുടെ ഹൃദയത്തിൽ പകർന്നു…നല്കി…?.പാതിരാ പുള്ളുകൾ പാടുന്നനേരത്തുംഉറങ്ങാതെയേത് ഗന്ധർവ്വനെകാത്തിരിപ്പൂ…?.കാതിൽ പറയുവാനായിരം രാവിൻകഥകളുണ്ടോ?.വസന്തങ്ങൾ തൻ വർണ്ണങ്ങളിൽമിഴിനട്ട് നില്ക്കും,നിന്റെ കിനാക്കളിൽ ആരുടെ പദനിസ്വനം…?.മുറ്റത്തെ ചെത്തി ചുവപ്പെങ്ങെനെഅധരത്തിൽ പതിഞ്ഞു?.സഖീ അനുരാഗ ഗാനത്തിൻ മുരളികനിൻ മനവും കവർന്നെടുത്തോ?.കനവുകൾ…

അഭിമാന പദ്ധതികളുമായി ഫൊക്കാന: ഹെൽത്ത് ക്ലിനിക്ക് പ്രൊഫ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യു ജേഴ്‌സി: സുവര്ണകാലത്തിലൂടെയാണ് ഫൊക്കാന കടന്നു പോകുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി ഫൊക്കാന: ഹെൽത്ത് ക്ലിനിക്ക് ഉദ്ഘാടനം വേറിട്ടതായി. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്ന ഫൊക്കാന മെഡിക്കൽ ക്ലിനിക്ക് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും…

മതിയിതു

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ മാനസമന്നും പറഞ്ഞുമതിപിന്നെ,മതി പിന്നെമാനസമെന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമാനസമിന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമൂകവാചാല സമുദ്രമാനസ,മശരീരിയെൻ,എത്ര പൂക്കാലം കളഞ്ഞൂഎത്ര വരിഷം കളഞ്ഞൂക്ഷേത്രോത്സവങ്ങൾ കളഞ്ഞൂഗാത്രോത്സവങ്ങൾ കളഞ്ഞൂസന്ധ്യാംബരത്തിൻ കുങ്കുമംപൂർവ്വാംബരത്തിൻ ശോണിമമാനസമുള്ളിൽ പറഞ്ഞൂമതിപിന്നെ,മതിപിന്നെഅങ്ങിനെ കാലം കടന്നുഅങ്ങിനെ ഞാനും നടന്നു,ഇന്നെൻ്റെ മാനസവാസരംശതകോടി സൂര്യോദയംമാനസസൂരയൂഥങ്ങൾചൈത്രവൈശാഖപഞ്ചമിദിവാസ്വപ്നമേഖലകൾശതശത പൂർവ്വജന്മംഅനുഭവ ദർശനങ്ങൾപുനർജ്ജനിയേ, സ്വാഗതംമുന്നശരീരിയിതിനോ?” മതിപിന്നെ,മതിപിന്നെ…

സ്വപ്നം കാണാൻഭയപ്പെടുന്ന ചിലരുണ്ട്,

രചന : സഫിയുടെ എഴുത്തുകൾ✍ സ്വപ്നം കാണാൻഭയപ്പെടുന്ന ചിലരുണ്ട്,അതിലേക്ക് നടന്നെത്താനുള്ളപാതയിൽ തഴച്ചുവളരുന്നനിസ്സഹായതയിലേക്കുള്ളനീരൊഴുക്ക് തടയാനാകില്ലെന്നവർചിന്തിക്കുന്നുണ്ട്…..പ്രിയപ്പെട്ടവരോട് മിണ്ടാൻമനഃപൂർവ്വം മറക്കുന്ന ചിലരുണ്ട്,വാക്കുകളുടെ കെട്ടിപ്പിടിക്കലിൽതാനണിഞ്ഞേക്കുന്ന ധൈര്യത്തിന്റെപടച്ചട്ട അഴിഞ്ഞുവീണേക്കുമെന്നവർവിശ്വസിക്കുന്നുണ്ട്.തന്നെ പ്രിയപ്പെട്ടതായി കരുതുന്നമനുഷ്യരെ ബോധപൂർവ്വംഅവഗണിക്കുന്ന ചിലരുണ്ട്,സൗഹൃദങ്ങളോട് ഇടപെടുന്നതിലെതന്റെ സ്വഭാവത്തിന്റെ അനിശ്ചിതത്വംഅവരെ വേദനിപ്പിച്ചേക്കുമെന്നവർഭയപ്പെടുന്നുണ്ട്,പുത്തൻചിന്തകളെ അകറ്റിനിർത്താൻബുദ്ധിമുട്ടുന്ന ചിലരുണ്ട്,രക്തയോട്ടമില്ലാതെ,വേദനിപ്പിക്കുന്നഞരമ്പുകളെ പോലുള്ളഓർമ്മകൾ മാഞ്ഞുപോകുമെന്നവർമനസ്സാൽ പരിതപിക്കുന്നുണ്ട്.തിരക്കൈകൾ കെട്ടിപ്പിടിക്കുന്നത്…

ചെമ്പരത്തി

രചന : ബിന്ദു വിജയൻ, കടവല്ലൂർ ✍ സന്ധ്യാംബരത്തിന്റെ ചെങ്കനൽ കത്തുന്നൊ-രഗ്നിനാളംപോലെയെന്റെ ശോഭവിപ്ലവം പൂക്കും ചുവപ്പിന്റെ ചാരുതരക്തത്തിലുള്ളതാണെന്റെ ആഭ!ധമനിയിൽ ഒഴുകുന്ന പുഴപോലെയെന്നുടെതനുവാകെയരുണാഭ പുരളുമ്പോഴുംചെമ്പരത്തീ നീ മനോഹരിയാണെന്ന്കാവ്യങ്ങളെത്രയോ പാടി.പെണ്ണിനെ പെണ്ണാക്കി മാറ്റുന്നൊരടയാള –വർണ്ണം ചുവപ്പുതാനല്ലോപെണ്ണിൻ മനസ്സിൻമൃദുലഭാവംപോലെമൃദുവിതൾ ചൂടി ഞാൻ നിൽപ്പൂദേവനും ദേവിയ്ക്കും ഹാരമായ്…

ഉണങ്ങിയ മരം.

രചന : ബിനു. ആർ✍ ചുക്കിച്ചുളിയുന്നു കാലവും മോഹവുംചുരുട്ടിയെറിയുന്നു,നീരുവറ്റിയ ഉപബോധങ്ങൾചുക്കിലികൾ നിറഞ്ഞു വലിയുന്നു മനസ്സിലാകേയുംചന്തം കുറുക്കിയപോൽ ചിന്തകൾ നിറഞ്ഞവർ, ജന്മശിഷ്ടങ്ങളിൽ വരഞ്ഞുവരാത്തവർജനിമൃതിയുടെ പുണ്ണ്യം നേടാത്തവർജമന്തിപൂക്കളുടെ മണം തിരിച്ചറിയാത്തവർജാലകത്തിന്നറ്റത്ത് ഉളിഞ്ഞുനോക്കുന്നവർ, കാണുന്നില്ല,കാലത്തിൻ നിർവൃതിയില്ലായ്മകറുത്തവരണ്ട നിശീഥിനിക്കോലങ്ങൾകരകാണാക്കടലിലെ പുകച്ചുരുളുകൾകാലഭൈരവന്റെ തീഷ്ണനോട്ടങ്ങൾ. സ്വപ്‌നങ്ങൾ പകച്ചുനില്ക്കും ഉറക്കത്തിൽസൗവർണരാശികൾ പോലും…

മികച്ച നടൻ; മമ്മൂട്ടി, നടി ഷംല ഹംസ.

എഡിറ്റോറിയൽ ✍️ കടുത്ത മത്സരത്തിനൊടുവിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഒരിക്കൽ കൂടി നേടി മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിലൂടെയാണ് മമ്മൂട്ടിക്ക് വീണ്ടും ‌ പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെമിനിച്ചി…

പ്രേമലേഖനം

രചന : ഷിബിത എടയൂർ ✍. എനിക്ക്,പ്രിയപ്പെട്ടവനേഎന്ന തുടക്കമോടയക്കുന്നകത്തു കൈപ്പറ്റാൻവിലാസമുള്ളൊരുവന്റെപ്രണയമാണ് വേണ്ടത്.എന്ന്നിന്റെ സ്വന്തം.ചുടുചുംബനങ്ങളെന്ന്നിർത്തുമ്പോൾതൊണ്ട നനഞ്ഞിറങ്ങുന്നഒരു ഉമ്മഅയാൾനെഞ്ചേറ്റണം.ഇടയ്ക്കിടയ്ക്ക് ഞാൻഎന്റവനേഎന്നുറപ്പിച്ചെഴുതിയത്നിന്റേതെന്ന്പുഞ്ചിരിച്ചയാൾമാറോടണയ്ക്കുന്നത്അലക്കിയ തുണിപിഴിഞ്ഞുണക്കുമ്പോഴുംഇവിടെയറിയണമെനിക്ക്.ഈ നിമിഷവുംനിന്റെ നെഞ്ചുരോമങ്ങളിൽഎന്റെ വിരലുവണ്ടിഉരുളുകയാണെന്നു ഞാൻവിറച്ചുകൊണ്ട്എഴുതിയിട്ടുണ്ടെന്നറിഞ്ഞ്കത്തെത്തുന്നനാലാം നാളിലുമയാൾകോരിത്തരിക്കണം.രണ്ടാം പേറിന്റെവയറും ഞാൻമെനക്കെട്ടു കുറക്കുന്നുഎന്നെഴുതിയഅവസാനവരിവായിച്ചു നിർത്തുമ്പോൾഅയാൾനഗരത്തിരക്കിലെവാടകമുറിയിൽതളർന്നുകിടക്കുന്ന എന്റെകാൽവിരലുകളിലേക്ക്വെളുത്ത വിരിപ മൂടിയിട്ട്ഒരു പ്രേമലേഖനംവായിച്ചിറക്കിയെന്ന്വിയർപ്പോടെ എന്നിലേക്ക്ചേർന്നുകിടക്കണം.

തുലാമേഘമേ

രചന : മംഗളൻ. എസ് ✍. തുലാമേഘമേ കുളിർ കൊണ്ടുവരൂ നീതുടികൊട്ടുമായ് തുള്ളിയാടി വരൂ നീതുമ്പകൾ പൂത്തുനിൽക്കുമീ വഴിനീളേ |തുമ്പികൾ നൃത്തമാടുമീവഴി നീവാ.. കാലവർഷക്കെടുതികൾവരുത്തിവെക്കാതെകാനനത്തിലുരുൾ പൊട്ടാൻ ഹേതുവാകാതെകാട്ടാറ് കരകവിയാനിടവരുത്താതെകാടുകളും കുന്നുകളുമെടുത്തു പോകാതെ.. കാമിനിയെ കാത്തിവിടെ ഞാനിരിപ്പുണ്ടേകാലിലെ കൊലുസ്സുനാദം കാതിലെത്തേണംകാതടയ്ക്കുമുച്ചത്തിൽ ഇടിവെട്ടിക്കല്ലേകാമിനിതൻ പദചലനമാസ്വദിക്കണ്ടേ..…

പ്രണയമരം.

രചന : ബിനു. ആർ✍ പ്രണയം തീമഴയായ് പെയ്തൊരുനാൾപ്രാണനിൽ വിശപ്പുംദാഹവുമറ്റലയവെ,നിന്നിൽ കൊരുത്തുവളർന്നൊരു പാരിജാതംനിന്നനിൽപ്പിൽ വെയിലേറ്റുവാടിക്കരി ഞ്ഞുപോയ്. ആകാശക്കോണിലായ് അന്നുനീ വന്നുനിന്നുആശാമരം പോലൊരുപവിഴമല്ലി പൂച്ചെടികാണിക്കൊന്നയല്ലത് കരിങ്കൂവളപ്പൂവുമല്ലകന്നിയായ് വളർന്നൊരു കന്യകാമരം. നട്ടുനനച്ചു വളർത്തിയെടുത്തു ഞാൻനാനാവൈഡൂര്യങ്ങളുടെ ജാതിയില്ലാമരംപൂവായ് വരും കായായ് വരും നറുമണമാവുംപൂങ്കുരുന്നായ് വന്നപ്പോൾ പ്രണയമരം.…