പുഴമണം.
രചന : മധു മാവില ✍️ കാലങ്ങളോളം അലഞ്ഞ് നടന്ന്തളർന്നപ്പോളിത്തിരിനേരമീ-പൂമരത്തണലത്തിരുന്ന കാറ്റിന്എന്റെയതേ മണമെന്ന് നീയും.ജരാനരയിലും ജനിസ്മൃതിയുടെതപംപേറുന്ന പുഴപോലെയാണ്മെലിഞ്ഞലഞ്ഞ് നടക്കുന്ന കാറ്റ്.തണൽ തേടിയിതുവഴിവന്നുപോകുന്നവർ തിരികെകൊണ്ടുപോകുന്നോർമകൾക്ക്കയ്പാട്ടിലെ കാരക്ക മണമാണ്.ഇരുകരയുടെ തുടിതാളത്തിലുംനിലാവ് കാത്തിരിക്കുന്നവൻപുഴയുടെമാത്രം രമണനാണ്.കയ്പാട്ടിലെ മഞ്ചയിൽകരിമീനിനായി മുങ്ങിനിവർന്നവർചളിമണ്ണിന്റെ ജാതിയും മതവുംനോക്കാത്തവരായിരുന്നു.സുബഹ് വിളിക്കൊപ്പംഅമ്പലത്തിലെ പാട്ടുകേട്ടവരുംപോട്ടയരിഞ്ഞെടുത്ത്ലോറിയിൽ കേറ്റികൊണ്ടുപോയി.ഒരേമണമുള്ള മുണ്ടോൻ…
