Category: ജീവിതം

കാഴ്ച

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ആയിരമസ്ഥികൾ നുറുങ്ങുംവേദനആത്മനിർവൃതിയാലേറ്റമ്മആദ്യകൺമണിയ്ക്കുയിരേകിആനന്ദാശ്രുക്കൾപ്പൊഴിച്ചമ്മ! ആരുംക്കൊതിക്കുമാ പൊൻകുരുന്നിനെആനന്ദമോടരികത്തണച്ചമ്മആർത്തിയേറുമവനലിവോടെയമ്മിഞ്ഞപാലേകിആദ്യരുചി നുണഞ്ഞുപൈതൽ! അണിവിരലാലമ്മതൻ കവിളിൽഅവ്യക്തച്ചിത്രം വരച്ചുഅണുവിനെപ്പോലെ നുളഞ്ഞുഅമ്മ തൻ ചൂടേറ്റുചേർന്നു! അരവയർപ്പട്ടിണിയെങ്കിലുംഅതുമറന്നമ്മയാനന്ദമോടെഅരുമക്കിടാവിനന്നമൂട്ടിഅമ്പിളിമാമനെക്കാട്ടിയുറക്കി! അരമണി കിങ്ങിണികെട്ടിഅവനൊരുക്കിടാവായ്അമ്മതൻ രക്തമൂറ്റിക്കുടിച്ചുആരിലും കേമനായ് വളർന്നു! അല്ലലറിയിച്ചിടാതെആഗ്രഹമേതുമേഅവനായ്ച്ചൊരിഞ്ഞമ്മഅവനിയിലവനു വെളിച്ചമായ്! ആണ്ടുകൾത്താണ്ടിയോരമ്മആണ്ടവനോടിന്നു കേഴുന്നുഅലിവൊന്നുകാട്ടിയില്ലെങ്കിലുംഅരുതേയകലേയ്ക്കയച്ചീടരുതെ! അന്നമേകണ്ടിറ്റുനീരുംആയുസ്സിലതിന്നുശീലമായ്അകന്നുപോകുമാത്മാവിനായ്ആണ്ടുബലിയതുമേകിടല്ലേ! ആശകളറ്റിന്നെല്ലാം വ്യർഥമായ്അകമുറിക്കോണിലൊതുങ്ങാംആദ്യകൺമണി കരളേ..നീ…അകലെത്തെയാ…

സ്വർണ്ണ നൂപുരം

രചന : രാജേഷ് കോടനാട് ✍️ ജീവിതംതിരിച്ചു പിടിക്കാനുള്ളപലസമരമുറകൾക്കിടയിൽപിണങ്ങിപ്പോയ പ്രിയതമക്ക്അയാൾ,ഇങ്ങനെയെഴുതി.“ദയ, എന്നൊന്നുണ്ടോഎന്നെനിക്കറിയില്ലനീ തിരിച്ചു വരും വരെസ്നേഹം കൊണ്ട്നിന്നോട് ഞാൻയുദ്ധം ചെയ്യും.അതിനിടയിൽ ഞാൻമരിച്ചു വീഴുകയാണെങ്കിൽപിന്നെയെൻ്റെശവം കാണാൻ മാത്രംനീ വരരുത് “പ്രതീക്ഷിച്ച പോലെ,അയാൾ മരിച്ചപ്പോൾഅപ്രതീക്ഷിതമായിഅവൾ കാണാൻ വന്നുഗസൽമഴ പെയ്യുന്നഒരു സന്ധ്യക്കായിരുന്നുഅയാൾ മരിച്ചത്അവൾ,പടിക്കലെത്തിയപ്പോൾകാലുകൾപിൻവലിയുന്നതുപോലെ തോന്നിഅലോഷിയുടെ ഗസലല്ലേകേൾക്കുന്നത്“തനിക്ക്…

ഇരുമുലകളും മാറിവലിച്ചൂറ്റിയവസാനം

രചന : സൗമ്യ സാബു ✍️ ഇരുമുലകളും മാറിവലിച്ചൂറ്റിയവസാനംപൈതൽ മിഴിപൂട്ടിഒരു മണിക്കൂറെങ്കിലുമൊന്നുറങ്ങാനായെങ്കിൽ..കൊതിയോടെയവളാ കാമുകനെപാതി തളർന്നടഞ്ഞ കണ്ണുകളിലേക്ക്ആവാഹിച്ചുകുഞ്ഞുറങ്ങാൻ കാത്തിരുന്ന പോലയാളുംവീർത്തുരുണ്ട തുടയിലൊരെണ്ണംകൊണ്ടവളെ ഇറുക്കിയുണർത്തി..പിന്നിലനക്കം വെച്ച തൃഷ്ണയറിഞ്ഞെങ്കിലുമശക്തിയുടെപിടിയിലമർന്നവൾക്ക് ഉറങ്ങിയാൽ മാത്രം മതിയായിരുന്നു…മുട്ടൊപ്പം ചെരച്ചു കയറ്റിയ നൈറ്റിക്കുള്ളിലൂടെവരയും കുറിയും വീണ വയറിൽഞെക്കിയയാൾ പലതും പിറുപിറുത്തുവെള്ളം നിറച്ച…

ബന്ധങ്ങളുടെ ഭൂപടത്തിൽ

രചന : സെറ എലിസബത്ത്✍️ ബന്ധങ്ങളുടെ ഭൂപടത്തിൽ ചില വഴികൾ നമ്മെ സന്തോഷത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കും. എന്നാൽ ചില വഴികൾ, പുറത്തുനിന്നു സ്നേഹത്തിന്റെ കവചം ധരിച്ചിട്ടും, ഉള്ളിൽ അദൃശ്യക്കയറുകളാൽ നമ്മെ കുടുക്കുന്നവയാണ്. അത്തരത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് codependent relationship .…

‘കണ്ണീർപ്പുഴ’

രചന : ഷാജി പേടികുളം ✍️ പ്രണയം സുഖമുളളകുളിരാണ്.പ്രണയം തണുവുള്ളതീയാണ്പ്രണയം സിരകളിലിഴയുന്നതരംഗമാണ്പ്രണയം മധുവിൻ്റെമധുരമാണ്പ്രണയം സ്വപ്നങ്ങളുടെകൂടാരമാണ്പ്രണയം ആനന്ദത്തിൻസാഗരമാണ്പ്രണയിക്കുന്നോർക്ക്പ്രണയിക്കാനേയറിയൂപ്രണയ ഗോപുരത്തിൽനിന്നു നീലവാനിലേക്കുപറക്കുമ്പോഴറിയുന്നില്ലചിറകുകളില്ലെന്ന സത്യം.പ്രണയത്തിനു വികാര-ലോല ഭാവങ്ങളേയുള്ളൂചിന്തയുടെ ചിറകുകളില്ല;അവൾ കണ്ണീർപ്പുഴയാ –യൊഴുകുമ്പോളവൻതോണിയിൽ മറുകര പൂകും.മുക സാക്ഷിയാമൊരുവൻഅവളെ പുണരവേയുള്ളിൽപ്രണയം ഘനീഭവിച്ചുനിർവികാരയായവളൊഴുകും.

അപ്പന്റെ ജന്മം

രചന : കെ ജയനൻ✍. അപ്പന്റെപുറം ദേഹം വെയിലും മഴയും നനഞ്ഞ്പാറ പോലെ ഉറച്ചുപോയിരുന്നു ….തൊലിപ്പുറത്തിനെന്നുംവയൽച്ചെളി നിറമായിരുന്നു ….അപ്പന്റെ പുറംദേഹംസൂര്യതാപത്താൽ തിളച്ചുവിയർത്തുഅത് തണുത്ത് ഉപ്പുപരലുകൾ പൊന്തി വന്നു.അപ്പന്റെ പണിവസ്ത്രത്തിന്റെചെളിച്ചൂര് വീടാകെ നിറഞ്ഞു നിന്നു.അധ്വാനത്തിന്റെ പകൽക്കിതപ്പ്അപ്പൻഇരുട്ടി വെളുക്കുവോളം അടക്കിപ്പിടിച്ചു.ആകാശത്ത് സന്ധ്യാ നക്ഷത്രങ്ങൾ നിറയുവോളംക്ഷീണം…

കാലാന്തരങ്ങൾക്കപ്പുറം

രചന : ഷാനവാസ് അമ്പാട്ട് ✍ കാലന്തരങ്ങൾക്കപ്പുറംമഞ്ഞു പെയ്യാതായിമരങ്ങൾ ചലിക്കാതെയായിമഴവില്ല് പൂക്കാതെയായികരിഞ്ഞുണങ്ങിയചില്ലകൾക്കു മീതെകൂടുകൾ അദൃശ്യമായി.ഇനിയൊന്നും പഴയത്പോലെ ആവില്ല.മൃതിയടഞ്ഞവരാരുംതിരികെ വരില്ല.അക്രമങ്ങൾ ഒതുങ്ങിയപ്പോൾമണ്ണിൽ നാമ്പുകളൊന്നുംവിടരാതായി.ആറ്റം ബോബിൻ്റെ രൗദ്രഭാവംആർത്തലച്ച അഴിമുഖങ്ങളെഅഗ്നി വിഴുങ്ങി.നദികളിലെല്ലാം അത്യുഷ്ണംലാവയായി തിളച്ചുമറിഞ്ഞു.ബാഷ്പീകരിച്ച സമുദ്രങ്ങൾവിണ്ണിൽ വിലയം പ്രാപിച്ചു.ഇനിയൊരു കാലമില്ലകടന്നു പോകുവാൻഇനിയൊരു ഭൂമിയില്ലമുളകൾ പൊട്ടുവാൻകൂടുകൾ തേടിയലഞ്ഞ…

ഭൂപടം ശൂന്യം

രചന : ദിനീഷ് വാകയാട് ✍ അത്തം കറുത്താലുമോണംവെളുത്താലുമിക്കുറിയില്ലെനിക്കോണം.ജീവന്റെ സ്പന്ദനമായിരുന്നോരെന്റെയ-ച്ഛന്റെയോർമ്മയാണോണം.ഇക്കുറി അച്ഛനില്ലാതെന്തൊരോണം?പച്ചോല വെട്ടിമടഞ്ഞെടുത്തിട്ടന്നുപൂക്കൊട്ടതീർത്തു തന്നച്ഛൻ!എത്ര മനോഹരമെന്നോ അച്ഛന്റെസ്നേഹം പൊതിഞ്ഞൊരാ കൊട്ട !കാലത്തു നേരത്തേയെഴുന്നേറ്റുടൻഞങ്ങളോടിയന്നു തുമ്പപ്പൂ പറിക്കാൻ,അമ്പലനടയിലേക്കെത്തിയപ്പോൾതുമ്പപ്പൂവെല്ലാമന്നാരോ നുള്ളി!ഏറെ ഖേദത്തോടെ വിങ്ങി,മടങ്ങുമ്പോൾതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ,വടക്കേടത്തു താഴെ തോട്ടിൻവരമ്പത്തുതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ!കല്ലുപ്പു വാങ്ങി, കളറു ചേർത്തുള്ളൊരുപൂക്കളമൊരുക്കിത്തന്നച്ചൻ,ആദ്യമായ് കണ്ടതാണന്നു…

ഉണർത്തുക….ഉണരുക

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ മനുഷ്യനുണ്ടോ മണ്ണിതിലെന്ന്ചികഞ്ഞുനോക്കി ഞാൻമനുഷ്യനിന്നും മതം തിരയുംജീവികളാണല്ലോ!മനം കറുത്ത മനുഷ്യന്മാരുടെലോകമാണല്ലോകടിച്ചുകീറും മൃഗങ്ങളേക്കാൾക്രൂരന്മാരല്ലോ!എവിടെനിന്ന് പഠിച്ചെടുത്തുകൊല്ലും കൊലയുമിവർ?എന്തിനിങ്ങനെ പാടുപെടുന്നുഅരചാൺ വയറിനായി?ചിരിച്ചുകാട്ടി കടിച്ചുകീറുംകാട്ടുകള്ളന്മാർചതിക്കുഴിയിൽ വീഴ്ത്താനിവരോമിടുമിടുക്കന്മാർപിടിച്ചു നിർത്താൻ കഴിയാതിവരുടെഓട്ടമെങ്ങോട്ട്?ഓടിയോടി തളരുമ്പോഴുംനോട്ടമെങ്ങോട്ട്?മയക്കുമരുന്നിന്നടിമകളായിജീവിതം തുലയുമ്പോൾമറന്നുപോയോ മനുഷ്യാ നീയുംമണ്ണിനു വേണ്ടവൻമരിച്ചുപോയ പിതൃക്കളെ നിങ്ങൾമറന്നു പോയല്ലോ?നിനക്കുവേണ്ടി…

“ആദ്യത്തെ ബസ്സ് ” (ആഖ്യാന കവിത )…..

രചന : മേരി കുഞ്ഞു ✍ മണ്ണിൻ്റെ വെട്ടോഴികല്ലിട്ടുറപ്പിച്ച്റോഡാക്കാൻ പോകുന്നു.കുഞ്ഞുണ്ണി തമ്പ്രാക്കൾസന്തോഷം സഹിക്കാതെപീട്യേല് വരുന്നോർക്ക്ലോസഞ്ചർ മിട്ടായിചോന്നതും മഞ്ഞച്ചതുംരണ്ട് വീതംകൊടുത്തിട്ട്വർത്താനം നാട്ടിലാകെഅറിയിക്കാൻചട്ടം കെട്ടിനാളേറെ കഴിഞ്ഞില്ലതുളയിട്ട മലമ്പാറകനപ്പെട്ട ഉരുളാക്കികമ്പി കോർത്തിട്ടിരുതലകയറിട്ട് വലിച്ചിട്ട്ഇമ്പമോടെ കൂട്ടമായിപാട്ടുപാടി പണിക്കൂട്ടംഏലോം….. ഐലസകളി മറന്ന്കുട്ടിക്കൂട്ടംഏറ്റുപാടി ഐലസാ…..കുട്ട്യോൾക്കായ്ഏറ്റുപാടാൻപണിക്കാരിൽകവിയായോൻഏച്ചു കൂട്ടി പാട്ട് നീട്ടി….“അമേരിക്ക മാവ്അരിപ്പേലിട്ടരിച്ച്വെള്ളം…