തൂലിക
രചന : കെ.ആർ.സുരേന്ദ്രൻ✍️. സുഹൃത്തേ,കൂട്ടിലടക്കപ്പെട്ട പക്ഷിഎത്ര പകലുകൾ,ഇരവുകൾചിറകിട്ടടിച്ച്കൂട് തകർത്ത്പുറത്ത് വരാൻശ്രമിച്ചാലുംപരാജയം രുചിക്കും.കൂട് തുറന്ന്മോചിപ്പിച്ചാലോ,സ്വാതന്ത്ര്യംകിനാക്കളിൽ പേറുന്നപക്ഷിഅനന്തവിഹായസിൽഅനായാസംപറക്കും.ദേശാതിർത്തികൾഅപ്രസക്തമാകും,ഭൂഖണ്ഡങ്ങൾമറികടന്നെന്ന് വരും.സ്വാതന്ത്ര്യത്തിന്റെകാഹളം മുഴക്കും.അത് അനുവദനീയമല്ല.സുഹൃത്തേ,നിനക്ക് മുന്നിലും, പിന്നിലും,വശങ്ങളിലുംലക്ഷ്മണരേഖകൾവരക്കപ്പെട്ടിട്ടുണ്ട്.നിനക്കൊരിക്കലുംമറികടക്കുന്നത്അനുവദനീയമല്ല,ഒരിക്കലും.നിനക്കൊരു തൂലികരാജകല്പനയാൽവരമായി ലഭിച്ചിട്ടുണ്ട്.ആ തൂലികയിൽനിന്നൂർന്ന് വീഴുന്നഉതിർമണികൾരാജാവിന്റെവാഴ്ത്തുപാട്ടുകളാവണം.രാജാവിന്റെഇല്ലാത്ത,തിളങ്ങുന്നനീളൻ കുപ്പായത്തെ,രത്നഖചിതമായകിരീടത്തെ,രാജാവിന്റെ റാണിയുടെസൗന്ദര്യത്തെ,പട്ടുടയാടകളെനീ ആവോളംവർണ്ണിക്കുക.മട്ടുപ്പാവിൽരാജാവിന്റേയുംറാണിയുടേയുംഉല്ലാസനിമിഷങ്ങളുടെചിത്രം വരയുക.രാജാവിനന്യമായപ്രജാവാത്സല്യത്തിന്സ്തുതിഗീതങ്ങൾരചിക്കുക.നടുവളച്ച് ,മുട്ടുകാലിൽരാജാവിന്റെപട്ടും വളയുംആനന്ദാതിരേകത്തോടെസ്വീകരിക്കുക.കോൾമയിർ കൊള്ളുക.സുഹൃത്തേ,പഴയ കഥയിലെകുട്ടിയെപ്പോലെ“നോക്കൂ, രാജാവ് നഗ്നനാണ്”എന്ന്…