Category: പ്രവാസി

ഉറക്കമൊരു അലോസരമാണ്

രചന : നിധീഷ് .✍️ ഉറക്കമൊരുഅലോസരമാണ്കണ്ണടച്ചാലും നേർത്തഒച്ചയിൽ പോലുംതലയിൽ നിന്ന്സ്വപ്നങ്ങൾ അടർന്ന്കൊഴിഞ്ഞ്പോകുന്നുഉറങ്ങുമ്പോൾഎന്നുംഎൻ്റെ മനസ്സ്ആൾട്ടോ എണ്ണൂറ്പോലെകുതിച്ച് പായുന്നുഎത്ര വേഗതയിൽപോയാലുംഒടുക്കംനിന്നയിടത്ത് നിന്ന്ഒട്ടും മുന്നോട്ട് / പിന്നോട്ട്പോകാതെഇത്തിരി വട്ടത്തിൽഒരു വണ്ടിഈ രാത്രിയിലുംവരുന്നതും കാത്ത്ഒരു സിഗ്നൽ ലൈറ്റ്ദൗത്യം മറന്ന്ചുവന്ന് ചിരിക്കുന്നു.

മെയ് 10 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ നടത്തുന്ന ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫിൽ ഷാൻ റഹ്മാൻ സംഘവും പങ്കെടുക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് : ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി 2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ…

“ഇനിയും തുടരും”

രചന : ജോസഫ്‌ മഞ്ഞപ്ര ✍️ കൊടിയ വേനൽ ചൂടിൽ നെറ്റിയിൽഉരുണ്ടു കൂടിയ സ്വേദകണങ്ങൾ,അറിയാതൊഴുകി വീണു കണ്ണിൽഉപ്പു രസമുള്ള വിയർപ്പു തുള്ളികളുടെനീറ്റലിൽ ചുവന്നു നീറി കണ്ണുകൾഅറിയാതെയാണെങ്കിലുംപുറം കൈകൊണ്ടു തുടച്ചപ്പോൾമുഖമാകെ വിയർപ്പിന്റെ സുഖകരമായ ഗന്ധംവെളുത്ത നിറത്തിലുള്ള കരിങ്കൽ പാളികൾ തച്ചുടക്കുന്നകാരിരുമ്പിന്റെ ശക്തിയുള്ള കൈകൾജനിമൃതികളിലൂടെ…

ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല.

രചന : പുഷ്പ ബേബി തോമസ് ✍ ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല ; അനുഭവിച്ചറിയണം.പ്രണയം അങ്ങനെയാണ് .കാത്തിരിക്കുന്ന , നനഞ്ഞു കൊണ്ടിരിക്കുന്ന, കനലൊളിപ്പിച്ച ,ചാരം മൂടിയ അവസ്ഥയിലായാലും അത് അനുഭവിക്കണം.അതേ …പ്രണയം ജീവിതത്തിലെ അത്യപൂർവ്വ അനുഭവമാണ്;അനുഭവിക്കുന്നവർ അത്യന്തം ഭാഗ്യശാലികളും…

ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനം പ്രൗഡ്ഢ ഗംഭീരമായി നടത്തപ്പെട്ടു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പുരാതനമായ മലയാളീ സംഘടന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ 2025-ലെ വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും വർണ്ണോജ്ജ്വലമായി നടത്തപ്പെട്ടു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ട ചടങ്ങിൽ…

കടൽത്തിരയിലീ.. പാവങ്ങൾ… 🐟

രചന : അൻവർ ഷാ ഉമയനല്ലൂർ. ✍ അഴലിൻ തലവര ചേർത്തതാര് ?ഇവിടെ, ദാരിദ്ര്യരേഖ വരച്ചതാര്?തിരയടങ്ങാത്ത മനസ്സുമായിങ്ങനെമണ്ണിലേക്കിവരെയയച്ചതാര്?മുൾവഴികൾ താണ്ടിത്തപിച്ചിരിക്കെ,നന്മയേവമീക്കരയിൽ പിടഞ്ഞിരിക്കേ,നൊമ്പരക്കടലൊന്നിരമ്പിടുന്നു;മുന്നിൽതിരകളഴലായുയർന്നിടുന്നുദുരന്തത്തിരയാൽത്തുടച്ചുനീക്കിആരുമഭയമില്ലാത്തയവസ്ഥയാക്കിജീവിതക്കഠിനച്ചുമടുമേന്തി -കാലംചിരിമാഞ്ഞുപോയ മുഖങ്ങളാക്കിതളരാത്ത പോരാളികൾക്കുമുന്നിൽസമയമൊരു കൊടുങ്കാറ്റായി മാറിയെത്തികണ്ണീർമഴയിൽക്കുതിർന്നൊലിക്കേ,ആരിവർക്കേകും സഹായഹസ്തം ?ആകെത്തണുപ്പാണ് കാലമേ, നിൻവികൃതിയാൽ നെഞ്ചിൽചൂടേറ്റിടുന്നുകണ്ടുനിൽക്കാൻകഴിയാത്തഹൃത്തിൽനിറയെ -ത്തകർച്ചതൻ സഹനചിത്രം.ജീവിതപങ്കായമെവിടെനിന്നുംസംഘടിപ്പിക്കുമെന്നോർത്തിരിക്കെ,തുറയിലാ, സ്വപ്നവലകൾ നെയ്തുംതളരുന്നു കനിവിനായ്…

ഗസയുടെ ഹൃദയം.

രചന : സക്കരിയ വട്ടപ്പാറ.✍ മുറിവേറ്റ മണ്ണിൽ നിന്നുംഉയരുന്ന ഗന്ധം,നൊമ്പരത്തിൻ കഥകൾ പറയുന്നൊരീറൻ കാറ്റ്.ചിതറിയ സ്വപ്നങ്ങളാൽ മൂടിയൊരാകാശം,അവിടെ പ്രതീക്ഷകൾകെടാതെ കാക്കുന്നു ചിലർ.ഒലീവിൻ ചില്ലകൾ തേങ്ങുന്നു,ഓരോ കല്ലും കഥയോർക്കുന്നു.പഴയ വീഥികൾ ചോദിക്കുന്നു,കളിച്ചും ചിരിച്ചും നടന്നോരെവിടെ?രാത്രിയുടെ നിശ്ശബ്ദതയിലുംകേൾക്കാം,ഒരു ജനതയുടെ ഉറച്ച ശബ്ദം, പ്രതീക്ഷയുടെ നാദം.നാളെ…

വേടാ.. നീ.. കറുമ്പൻ.

രചന : അനിൽ ശിവശക്തി ✍ വേടാ… നീ കറുമ്പൻകാരിരുമ്പ്പോൽ കറുമ്പൻവേടാ…. നീ കറുമ്പൻകൂടെ ഞാനും നിറംകറുത്തോൻ.സവർണ്ണ ജാതിക്കോമരങ്ങൾനിറം കറുത്തോൻകേമനായാൽകാടിളക്കി ഭ്രാന്തിളകിപായ കീറി അച്ചിയെകിണറ്റിലിട്ട്വേടനിട്ട് ഞാറ്റടിയിൽചേറിലാഴ്ത്തിടും.നിശ്ചയംചേറിലാഴ്ത്തിപതിയിരുന്നു പണി തരുംനിനക്ക്……എട്ടിന്റെ പണി തരും മോനേ.വേടാ.. നീ.. കറുമ്പൻപാടിയാടി വേരറുക്കുംപട നയിക്കും കാട്ടുമക്കൾഊരുവാറ്റി ചോരയാക്കിനീ…

എരിയും സൂര്യനിൽ,

രചന : കെ.ആർ.സുരേന്ദ്രൻ✍ എരിയും സൂര്യനിൽ,”ആൾക്കൂട്ടത്തിൽ തനിയേ”നീങ്ങി സ്റ്റേഷനിലേക്ക്.ഇടം വലം നോക്കാതെ,നഗരത്തിൻ്റെനിലക്കാത്തഹൃദയമിടിപ്പുകൾകേട്ടിട്ടും കേൾക്കാതെ,നീങ്ങി സ്റ്റേഷനിലേക്ക്.ഒരു കിലോമീറ്റർപത്ത് മിനിട്ടിനുള്ളിൽഅളന്നെടുത്ത്,സ്റ്റേഷനിലേക്ക്.പ്ളാറ്റ്ഫോംപതിവുപോലെനിറഞ്ഞ അണക്കെട്ട്.ഒതുങ്ങി നിന്ന്ബാന്ദ്രാ റാണിക്കായികാത്തു.വിശാലഹൃദയയാണ്റാണി.കൃത്യനിഷ്ഠയുംകണിശം.എന്നും ബാന്ദ്രാ റാണിലിഫ്റ്റ് തരുന്നു.നോക്കി നിൽക്കെചിരിച്ചണഞ്ഞ്വിറയലായ് നിന്നുറാണി.വിശാല ഹൃദയത്തിലേക്ക്മിസ്സൈലുകളായിതുളച്ചുകയറിശീലങ്ങളുടെ തടവുകാർ.കുറ്റം പറയാനാവില്ല.റെയിൽവേ രാജാവ്അനുവദിക്കുന്നസമയപരിധിരണ്ട് മിനിറ്റ്.റാണിഹൃദയംകീഴടക്കിയതും,റാണി ധൃതിപിടിച്ച് മുന്നോട്ടാഞ്ഞു.ഒഴിഞ്ഞൊരിടം ക്ഷണിച്ചുവരൂ ഇരിക്കൂ.അന്ധേരിറാണിയോ,ബോറിവ്ലി…

🗡️ കണ്ടില്ല, ഇത്രയും⚰️

രചന : കൃഷ്ണമോഹൻ കെ പി ✍ കരിയില അഞ്ചാറെണ്ണം ചിതറിക്കിടന്നപ്പോൾ,കരുത്തങ്ങു പകരുവാൻകൂട്ടിച്ചേർത്തല്ലോ പണ്ട് ……,കണ്ടതാ, വേർപെട്ടു കിടക്കുന്ന ,കല്ലുകൾ മൂന്നെണ്ണത്തെ,എടുത്തത് അടുപ്പാക്കീ,നാശങ്ങൾ തിളപ്പിക്കാൻ..കാരണമില്ലാത്തൊരു കാര്യത്തെയെടുത്തൊരുകരവാൾ ഉയർത്തിയാ,കലാപം തുടങ്ങുമ്പോൾ,കരുതിയില്ലാ, ഇങ്ങീ അടുപ്പിലായാളിപ്പോകുംകരിയിലകൾ, തൻ്റെ നാശമാമതുമെന്ന്കയ്യിലങ്ങിരുന്നൊരു ഭൂമി തന്നാധാരത്തെകത്തുന്നതു കണ്ടു കരയുന്നു, ചന്ദ്രക്കലകമലാംഗി…