Month: May 2021

അമ്മമരണങ്ങൾ …!

രചന : സുമോദ് പരുമല* ചിലയമ്മമാർജനിച്ചുവീഴുമ്പോഴേയ്ക്കുംഎല്ലാഅമ്മമാരുംമരിച്ചുപോകുമത്രേ ..!അപ്പോൾചവറ്റുകുട്ടകളിലുംപുഴയിലുംകടലിടുക്കിലുംചെകുത്താനിൽക്കുരുത്തദൈവം ..പിടഞ്ഞുപിടഞ്ഞൊടുങ്ങും .ഒരിയ്ക്കൽകാമത്താൽപൊട്ടിത്തരിയ്ക്കാത്തമുലക്കാമ്പുകൾക്ക്ഒരിയ്ക്കലുംമുലയൂട്ടാനാവാത്തതുപോലെപരമാർത്ഥം ..!ഒരുമുലക്കണ്ണിൽ ദാഹവുംമറുമുലയിൽ വാത്സല്യവുംത്രസിച്ചുനിൽക്കുമ്പോളത്രേഉദ്ധൃതമായഉത്തമാംഗത്തിൽനിന്ന്മുഷ്ടിയയയാതെഒരുവൾക്ക്മുലയൂട്ടാനാവുക .നിലവിളിയ്ക്കുന്നഗർഭപ്രാത്രങ്ങൾനിറഞ്ഞിട്ടേയില്ലാത്തവർക്ക്മാത്രമാണ്പോലുംഅത്രമേലാഴത്തിൽഅമ്മയെന്തെന്നറിയാനാവുക!

പുണ്യജന്മത്തിനായ്.

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ* ആകാശത്തിന്റെനീലവിരിപ്പുമാറ്റിജാലകവിടവിലൂടെഎത്തിനോക്കുന്നുണ്ട്ഒപ്പമുണ്ടായിരുന്നസ്നേഹജന്മങ്ങളെസങ്കടത്തിരകളലറുന്നദിക്കറിയാക്കടലിൽതീരമെത്താനൊരു –തുഴപോലുമേകാതെഓടിരക്ഷപ്പെട്ടോരു-ഒറ്റനക്ഷത്രം….സ്നേഹകുചത്തിൽ –നിന്നൂറിയെത്തുന്നജീവരേണുക്കൾനിറഞ്ഞ-വാത്സല്യകീലാലംഉറുഞ്ചിക്കുടിച്ചു –പുഞ്ചിരിക്കുന്നുണ്ട്നാളെയെന്തെന്നറിയാത്തൊരുപിഞ്ചുപൈതൽ …അസ്ഥികൾപൊടിയുന്നനൊമ്പരച്ചൂളയിൽസർവ്വകോശങ്ങളുംപൊള്ളിപ്പിടഞ്ഞിട്ട്നോവിന്റെ ചൂടിൽവെന്തിരിക്കുമ്പോഴുംവലം കൈയ്യിൽ തലതാങ്ങിഇടംകൈയാൽ –കാൽതുടയിൽ താളമിട്ട്ജീവന്റെ തുണ്ടിനെ –മിടിക്കുന്നനെഞ്ചോടു –ചേർത്തുവെക്കുന്നുണ്ട്തണലുപോയ്തനിച്ചായോരമ്മ …….മൂർദ്ധാവിൽ ചേർത്തുവെച്ചഅനുഗ്രഹപ്പെരുമഴയിറ്റുന്നപ്രാർത്ഥനയുടെ വിരൽത്തുമ്പിനെഅഹങ്കാരം മൂർച്ഛിച്ചുമുറിച്ചുമാറ്റിയോടിയ ശാപജന്മത്തെ,വാശി വഴികാട്ടിയായഅന്ധകാരം പൂത്തിറങ്ങിയഗ്രഹണനേരങ്ങളിൽതള്ളവാക്കിന്റെ നൽവെളിച്ചത്തെനശിച്ച നാവുകൊണ്ടു കുത്തിക്കെടുത്തിവഴിതെറ്റിയലഞ്ഞ പാപഗ്രഹത്തെ ,ചൊല്ലുവിളിയില്ലാതെ…

മാതൃപൂജ.

രചന : മംഗളാനന്ദൻ* അമ്മേ,യവിടുത്തെയുള്ളിലെ കണ്ണാടി-തന്മേൽ പ്രതിഫലിച്ചീടുകയായിടാംഎന്മുഖമണ്ഡലം എന്നിൽ വളരുന്നൊ-രന്തരം കാലമൊരുക്കിയ പാടുകൾ.ഒട്ടും വയസ്സെനിക്കില്ലാഞ്ഞ നാൾമുത-ലൊട്ടേറെയായാരു നാൾവരേയും,പിന്നെഒട്ടൂം വയസ്സു വളർത്താത്ത നാളുമാഹൃത്തിൽ പതിഞ്ഞു കിടക്കുന്നതില്ലയോ?ഭൂമുഖം ഞാൻ കണ്ടതിൻ മുന്നേയമ്മയെൻതേന്മുഖം കണ്ടു മയങ്ങി മദ്ധ്യാഹ്നത്തിൽഓലപ്പുരയുടെ കോലായിൽ, നിദ്രയിൽമൂടിക്കിടന്നു ഞാൻ ജീവസ്ഫുരണമായ്.അത്തിരുമെയ്യിന്റെ രക്തവും മാംസവുംഒത്തിരി…

അമ്മ.

രചന : ജയശങ്കരൻ .ഓ .ടി . അമ്മ,ഇവിടെ യുണ്ടായിരുന്നപ്പൊഴേക്കപ്പുറത്തെന്തോ തിടുക്കം.പൂജക്കു പൂക്കളിറുക്കയാവാം,പോക്കുവെയിൽ മാഞ്ഞുപോവതിൻ മുമ്പേപാൽ മണം മാറാത്ത പൈക്കിടാവിന്നിളംതേൻപുല്ലു നുള്ളുകയാവാം.ദൂരെയെങ്ങോ നിന്നുമെത്തുമതിഥിയെകാത്തുവഴിയിൽ നില്പാവാം.സ്വല്പ നേരം താങ്കൾ വിശ്രമിച്ചാലു ,മീപൂമുഖവാതിൽക്കലെത്തുംപൂത്ത കണിക്കൊന്ന പോൽ ചിരി തൂകിവ-ന്നിത്തറവാട്ടിലെയമ്മ.ഏതു പുണ്യത്തിനാൽ നമ്മളീയമ്മതൻഊഷ്മളസ്നേഹമേൽക്കൂന്നുരാപകലില്ലാത്ത യാത്രതൻ ഭാരമീകാൽക്കലിറക്കി…

മാതൃദിനത്തിനുള്ള സമ്മാനം .

ജോർജ് കക്കാട്ട്* എല്ലാ അമ്മമാർക്കും മാത്യ ദിനാശംസകൾ . മാതൃദിനത്തിനായി ഞങ്ങൾക്ക് ഒരു സമ്മാനം ഉണ്ട്,ഉള്ളിലുള്ളത് നിങ്ങൾ ഒരിക്കലും ഊഹിക്കുന്നില്ലകാരണം ഞാൻ അത് ഒരു കവിതയിൽ പായ്ക്ക് ചെയ്തു.ഞാൻ നിങ്ങൾക്കായി എന്താണ് ആഗ്രഹിക്കുന്നത്:നിങ്ങളുടെ അപ്പോയിന്റ്മെന്റ് കലണ്ടറിൽനിനക്കായ് ഒരുദിവസം മാർക്ക് ചെയ്യുന്നു .തത്സമയ…

ജോണിച്ചൻ്റെ ജീവിതത്തിലെഒരു ദിവസം.

കഥാരചന : ശിവൻ മണ്ണയം* ഇനി ചത്താലും വേണ്ടില്ല എന്ന ആത്മഗതത്തോടെയാണ് ജോണിച്ചൻ ഓഫീസിലേക്ക് പുറപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ ജീവിതത്തിലേക്ക് സന്തോഷം വന്നു കയറിയത്.ഈ അനുപമമായ ഉത്സാഹത്തിമിർപ്പിൻ്റെ അനിർവചനീയ നിമിഷങ്ങളിൽ ഉടുതുണിയെല്ലാം ഊരിയെറിഞ്ഞ് നടുറോഡേ ഒരു പാട്ടും പാടി ഓടിയാലെന്ത്? രാവിലെ…

സുക്ഷ്മാണുസംഭവൻ!!

രചന : രഘുനാഥൻ കണ്ടോത്ത്* കോവിഡുകാലക്കവിത. സ്വയംഭൂവായ്സർവ്വവ്യാപിയായ്വായുരൂപനായ് വന്നസൂക്ഷ്മാണുസംഭവൻതൂണിലും തുരുമ്പിലുംഅധിനിവേശ‐ദന്തമുനകളാഴ്ത്തവേ,നിരങ്കുശംനിഗൂഢഗുഹാമുഖങ്ങളിൽസമാധിസ്ഥരായ് ദൈവങ്ങൾ!!(നിസ്സംഗ,നിർമ്മമബ്രഹ്മങ്ങ‐ളവരല്ലാതെന്തുചെയ്യും?)കൊറോണപട്ടടയിൽക്കിടത്തിയജഡങ്ങളിൽ നിന്നുംകുടിയൊഴിക്കപ്പെട്ട ദേഹികൾഅകലംപാലിച്ച്വിറങ്ങലിച്ചു നിന്നൂ!കണ്ണീരിൽക്കുതിർന്നചുംബനപ്പക്ഷികളെഅംബരേ പറത്തിവിട്ട്അന്ത്യചുംബനമേകികൈവീശി വിടചൊല്ലി,മക്കളും(കൈതവമറിയാ‐ശൈശവത്തിലെ,പൈതലിൻ ശീലമതുകൈവിടാനൊക്കുമോ?)ഭക്തർ തീണ്ടാപ്പാടകലെ!ഏകപുരോഹിതഭജന‐കുർബാന നിസ്ക്കാരങ്ങൾ!(സ്വയം പുരോഹിതരാവുക,എന്തി‐നായൊരിടനിലക്കാരൻ സൃഷ്ടിക്കും സൃഷ്ടാവിനിടയിലായ്)മാറാരോഗികളെന്ന്മസ്തിഷ്ക്കപ്രക്ഷാളനം നടത്തിരാസവളം മരുന്നെന്നൂട്ടി‐ക്കൊഴുത്ത ധനാർത്തിക്കറുതിയായ്!തീൻമേശകളിലൊടുങ്ങുവാൻതീറ്റയ്ക്കായലറുന്നുഉച്ഛിഷ്ടമുണ്ട് കൊഴു‐ത്തൊരുങ്ങേണ്ട പന്നികൾ(നിഷ്ക്രിയമല്ലോഎച്ചിൽ ബഹിർഗ്ഗമിനികളാംഭോജനശാലകൾ)സഞ്ചാരദുർവ്യയമില്ലക്രഡിറ്റ് കാർഡുകളുരഞ്ഞ്വിയർത്തടുക്കിയ കറൻസികൾതേഞ്ഞുമാഞ്ഞില്ല!മഹാമാരിതൻ കുരുതിക്കളങ്ങളിൽപൊരുതുമായിരങ്ങൾതൻനിശ്ചയദാർഢ്യം കേൾപ്പൂ,,സഹജരക്ഷയ്ക്ക്…

ഭിക്ഷാടന മാഫിയ.

Anas Kannur* ഇന്നലെ ഒരു പ്രമുഖ സാമൂഹ്യ പ്രവർത്തകന്റെ ഇന്റർവ്യൂ കണ്ടു ഞെട്ടിപ്പിക്കുന്ന വിവവരങ്ങളാണ് അദ്ദേഹം അതിൽ പറയുന്നത് അത് നിങ്ങളുമായി പങ്കുവെക്കണമെന്ന് തോന്നി ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം കല്യാണം പോലെയുള്ള ചടങ്ങുകളിൽ നിന്ന് അധികമായി വരുന്ന ഭക്ഷണം സ്വരൂപിച്ചു ടൗണുകളിലെ…

വസന്തം മറന്നവർ.

രചന : രാജു കാഞ്ഞിരങ്ങാട്* ചൊരിയും മഴയത്ത്കുടയില്ലാതെ പരസ്പരംകുടയായവർ നമ്മൾപൊരിയും വെയ്ലത്ത്മരമില്ലാതെ പരസ്പരംതണലായവർ നമ്മൾവസന്തം വരവായെന്ന്നീ പറഞ്ഞു:ശിശിരം വന്നു.പൊള്ളുന്ന ഞരമ്പിൻ്റെവരമ്പത്തു നിന്നെത്തി നോക്കിഎവിടെ പൂക്കാലം ?! പ്രണയം മറന്ന മനസ്സിൽവസന്തം വരാറില്ലെന്ന്.ശിശിരത്തെ തീറെഴുതിതന്ന്ഗ്രീഷ്മം മടങ്ങി.

പൾസ് ഓക്സിമീറ്റർ .

ജോർജ് കക്കാട്ട്* പൾസ് ഓക്സിമെട്രി രക്തത്തിലെ ഓക്സിജനെ അളക്കുന്നുപൾസ് ഓക്സിമെട്രി ഉപയോഗിച്ച് ഡോക്ടർക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാൻ കഴിയും. വിരലിലോ ചെവിയിലോ തിളങ്ങുന്ന ചുവന്ന ക്ലിപ്പ് പ്രവർത്തന സമയത്ത് ദിനചര്യയുടെ ഒരു ഭാഗം മാത്രമല്ല.. പൾസ് ഓക്സിമീറ്റർ എന്താണ്? നമുക്ക്…