Month: July 2021

ഓൺലൈൻ ക്ലാസ്സ്‌.

സുനു വിജയൻ* “ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. അല്ലങ്കിൽ തന്നെ വസ്തുതകൾ മുന്നിൽ വരുമ്പോൾ ഒന്നും മിണ്ടാതെയിരിക്കുക എന്നത് ഒരു പൊതുവായ പ്രവണതയാണ്. അത് ഇവിടെ നടക്കില്ല. ശ്യാമള കാര്യങ്ങൾ തുറന്നു പറഞ്ഞേ പറ്റൂ. അല്ലങ്കിൽ ഇത് പോലീസ് സ്റ്റേഷനിൽ പിന്നീട്…

മൃതിമുഖങ്ങൾ.

ജെസ്റ്റിൻ ജെബിൻ* സിഗരറ്റ് കൂടിൽകിലോമീറ്ററോനോട്ടിക്കൽമൈലോരേഖപ്പെടുത്താറില്ല .എന്തിനാണത്പുകവലിക്കാർക്ക്അതിന്റെയാവശ്യംവരുന്നില്ലല്ലോ .മദ്യശാലയിലുംമദ്യക്കുപ്പിയിലുംഗൃഹാവശ്യങ്ങളോഅരിവിലകളോരേഖപ്പെടുത്തീട്ടില്ല .എന്തിനാണത്മദ്യപന്മാർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ .പുകയിലക്കെട്ടിലുംബീഡിക്കൂടിലുംഹാൻസ്പേക്കറ്റിലുംദിവസങ്ങളേക്കുറിച്ചോ ,മാസങ്ങളേക്കുറിച്ചോവർഷങ്ങളേക്കുറിച്ചോരേഖപ്പെടുത്തീട്ടില്ലഎന്തിനാണത്ചുമച്ചും കിതച്ചുംമരിക്കാൻനടക്കുന്നവർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ

“പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”

രഘു നന്ദൻ* “പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”“എങ്ങോട്ടാണ് നന്ദാ …”“ആ കുന്നിൻ ചെരുവിലേക്ക്..”“പുറമെ നല്ല മഴല്ലേ…”(വാക്കുകളിൽ അലസതയായിരുന്നു)“മഴ അകത്തിരുന്നു ആസ്വദിക്കാൻ ഉള്ളതല്ല പ്രണയത്തിന്റെ പ്രതീകമായ മഴയെ അതിന്റെ തുടിപ്പറിഞ്ഞു സ്നേഹിക്കണം“വരണം എന്ന് നിർബദ്ധമാണോ..”“അതേ..!! കർക്കിടകത്തിലെ വർഷകോൾ അതിന്റെ ഉഗ്ര രൂപമണിഞ്ഞ് നിറഞ്ഞു പെയ്തിരുന്നു..…

ജീവിച്ചിരിക്കെ മരിച്ചുപോയവർ .

കവിത : ഖുതുബ് ബത്തേരി ✍️ ജീവിച്ചിരിക്കെമരിച്ചുപോയവരെയൊന്നുഓർത്തുനോക്കൂ..!! ബലപ്പെട്ട വേരുകളില്ലാതെപ്പടർന്നുകയറിയവരാണവർഒരുപെരുമഴകാറ്റ്അത്യുഷ്ണംഅതിജീവിക്കാനാവാതെതകർന്നുപോയവരാണവർ.അല്ലസ്വപ്നങ്ങളേറെയുണ്ടായിട്ടുംപ്രതീക്ഷയുടെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയവരാണവർ.നിലാവിനെ ഭയന്നുനിഴലിലേക്ക്മാറിനിന്നവരാണവർ,നനയാൻ മടിച്ചു വെയിലേറ്റ് കരുവാളിച്ചവരാണവർ..! ജീവിച്ചിരിക്കെമരിച്ചുപോയവരെയൊന്നുഓർത്തുനോക്കൂ..!! ഒച്ചയുണ്ടായിട്ടുംമൗനത്തെ കൂട്ടുപിടിച്ചവരെ,കണ്ണുകളുണ്ടായിട്ടുംകാഴ്ചകളെ ഇരുട്ടാക്കിയവരെ,കാതുകളുണ്ടായിട്ടുംശബ്ദങ്ങൾ അരോചകമായവരെ,ചലനശേഷികളെപരിമിതപ്പെടുത്തിയവരെ,ജീവിച്ചിരിക്കെമരിച്ചുപോയവരാണവർ..!! ബാക്കിവെയ്ക്കാൻഓർമ്മകൾഅവശേഷിപ്പിക്കാത്തവരുംകടന്നുപോയ വഴികളിൽപ്രത്യാശയുടെഒരുനാമ്പുപോലുംതളിരിടാതെകൊഴിഞ്ഞുവീണവരും.!!

എല്ലാരും കൊള്ളാം.

ഠ ഹരിശങ്കരനശോകൻ`* ഒരു കൊച്ചു വെളുപ്പാൻ കാലത്ത്കട്ടിലിൽ നിന്നും തള്ളിയിട്ടു കൊണ്ട്തലയിണ‌,“ഒരു തലയിണയുടെ ധർമ്മം എന്താണെന്ന് വെച്ചാൽകിടക്കുന്നവന്റെ തല താങ്ങുക എന്നതാകുന്നു.കെട്ടിപ്പിടിച്ചാലും തെറ്റ് പറയാൻ കഴിയില്ല.ഒരുമ്മ, രണ്ടുമ്മ,ഒരു മൂന്നുമ്മ വരെയൊക്കെ സഹിക്കാം.പക്ഷേയിതതുവല്ലതുമാണോ?വല്ല മര്യാദയുമുണ്ടോ?ഈത്തായും ഒലിപ്പിച്ച് കുറേ നാറിയ ഉമ്മകൾ.അതും എന്നും രാവിലെ.…

പവിഴമല്ലി.

കവിത : ശോഭ വിജയൻ ആറ്റൂർ* മഴയിൽ കുതിർന്നഈറൻ സ്വപ്‌നങ്ങൾവീണടിയുമി മണ്ണിൽ.ദളപുടങ്ങളിൽ അശ്രുക്കണങ്ങൾമിഴി നീരായ് തൂകിയതല്ലേ.പാതിയടഞ്ഞ നിൻ കണ്ണുകൾവിടരാൻ കൊതിച്ചിട്ടുംവിടരാത്തതെന്തേ.ഒരു പവിഴമല്ലി പുഷ്പമായ്എൻ മുറ്റത്ത്‌ പൂത്തെങ്കിൽ.കർക്കിടകമഴയിലലിഞ്ഞുനിൻ സ്വപ്നങ്ങൾക്ക് നിറമേകാതെകാലത്തിന്റെ തീഷ്ണതയിൽരാത്രി മഴയായ് വന്നുനിൻ മേനിയിൽ കുളിരു കോരി.അമ്പലമുറ്റത്തെ താരകമായ്‌നീയൊരു ദേവത തന്നെ.പുലരിവെട്ടത്തിൽ…

പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ.

ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാമൂല്യമുള്ളതും പുരാതനവുമായ പതിനാലോളം വസ്തുക്കള്‍ ഇന്ത്യക്ക് മടക്കി നല്‍കുമെന്നാണ് ആര്‍ട്ട് ഗാലറി അധികൃതർ വ്യക്തമാക്കിയത്. വിപണിമൂല്യം അനുസരിച്ച്‌ ഏകദേശം 16.3…

നിർവ്വചനം.

കവിത : ഷാജു. കെ. കടമേരി* മഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്നപേറ്റുനോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക്നടന്ന് പോയ നെഞ്ചിടിപ്പുകൾപട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽവിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങിപോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന്പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെഅന്തഃപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുകജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽസ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരുംഇന്ദ്രജാലം.ചരിത്രപുസ്തകത്തിൽനിന്നും , ഇറങ്ങി വന്നവീരപുരുഷൻമാരുടെതോളത്ത് കയ്യിട്ട്നെറികേടുകളുടെവേരറുത്ത്സമത്വരാജ്യംകെട്ടിപ്പടുത്തവിപ്ലവചിറകുകൾ….

സ്ഥാപിത താൽപ്പര്യത്തിന് സ്വന്തമായി സംഘടനയുണ്ടാക്കിയ ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി…വറുഗീസ് ജേക്കബ്, കൈരളി പ്രസിഡന്റ്.

ഫ്ലോറിഡ: സ്ഥാപിത താൽപ്പര്യത്തിനായി സ്വന്തം പേരിൽ പുതുതായി സംഘടനയുണ്ടാക്കിയ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ മുൻ ഭാരവാഹിയും അംഗവുമായ ജേക്കബ് പടവത്തിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കൈരളി ആർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കൈരളി ആർട്സ് ക്ലബ്ബിൽ അംഗമായിരിക്കെ…

നീയെന്നിൽ.

രമണി ചന്ദ്രശേഖരൻ* ഞാനറിയാതെയെൻ കൈവിരൽത്തുമ്പീലൂടൊ-ഴുകുന്നു പ്രണയത്തിൻ കാവ്യഭാവം.ഞാനറിയാതെൻ ചുണ്ടിലായി മൂളുന്നുമൂകമാം സ്നേഹത്തിൻ മന്ത്രഗീതം . കുങ്കമസന്ധ്യതൻ നുണക്കുഴിക്കവിളിലെമായാത്ത നാണത്തിൻ ശോണിമയിൽ,മുളങ്കുഴൽ ചുംബിച്ചുണർത്തുമെൻ ചുണ്ടിൽനിനക്കായി മൂളി മധുരഗീതം. പാൽനിലാ പുഞ്ചിരി തൂകിയൊഴുകുമീപാതിരാപ്പൂവിന്നിതളുകളിൽ,തുളുമ്പിത്തുടിക്കുന്നീ മഞ്ഞിൻ കണികയിൽഞാനെന്റെ പ്രണയത്തിൻ മുദ്ര ചാർത്തി. മകരന്ദമൊഴുകുന്ന രാവിൻ നെറുകയിൽമധുപാത്രമെങ്ങോ…