Month: July 2025

ഓർത്തഡോക്സ് ബൈബിൾ കൺവെൻഷൻ 2025; ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.

ഫാ. ജോൺസൺ പുഞ്ചക്കോണം ✍ പ്രധാന അതിഥി: റെവ. ഫാ. ഡോ. വർഗീസ് വർഗീസ് മീനടം ഹ്യൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഓഗസ്റ്റ് 1, 2, 3 (വെള്ളി, ശനി, ഞായർ)…

ചെറായി കടപ്പുറം

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️. പഞ്ചാരമണലിൽതട്ടിത്തൂവി കിടക്കുന്നകക്കകൾ കണ്ടില്ലേകാലപ്പഴക്കം കൊണ്ട്വെളുത്ത നിറമായവയാണ്കറുപ്പിന് നിറദ്രംശം സംഭവിച്ചതാണ്അകലെ ദൃഷ്ടിപഥത്തിന്നറ്റത്ത്കടലിൽ മുങ്ങാനൊരുതുന്നഅസ്തമയ സൂര്യൻതണുത്തിട്ടോ എന്തോകടലിൽ മുങ്ങാതെ മടിച്ചു നിൽപ്പാണ്താളം തുള്ളി വന്നകരിമേഘക്കാറായിരിക്കാംസൂര്യനെ തള്ളി കടലിലിട്ടത്ചുവന്ന സൂര്യൻ കടലിൽ വീണപ്പോൾചിതറിപ്പരന്നത് ഇരുട്ട്……കനക്കുന്ന ഇരുട്ടിനെചുരുട്ടിപ്പിടിച്ച്സന്ധ്യാരാഗംവിടവാങ്ങാനൊരുങ്ങുന്നുപഞ്ഞിക്കെട്ടുകൾതെറുത്തു കൂട്ടിആയത്തിൽ കരയിലേക്കെറിഞ്ഞത്ഏതു വികൃതിപ്ലയ്യനാകും?കടലിൻ…

കരുണാകരപിള്ളയും പ്രസാദ ഊട്ടും.

രചന : ഗിരീഷ്‌ പെരുവയൽ ✍️. കരുണാകരപിള്ള കരുണാനിധിയാണ്…ആർക്കെങ്കിലും വല്ലതും കൊടുക്കുന്നതിൽ അയാൾക്കൊട്ടും താല്പര്യക്കുറവോ വിരോധമോ ഇല്ല.അത് നാലാളറിയണം, അത്രയേ ഉള്ളൂ.ഫ്ലക്സ് ബോർഡും പടവുമുണ്ടെങ്കിൽ പിള്ള ഒന്നുകൂടി ഉഷാറാകും.അത് കൃത്യമായി അറിയുന്നവരാണ് അമ്പലക്കമ്മറ്റിക്കാർ. വലിയ പ്രതീക്ഷയോടെയാണവർ അതിരാവിലെ പിള്ളയുടെപടിപ്പുര താണ്ടിയത്.ബൗ.. ബൗ..ബൗബൗ……

ഓർമ്മിക്കുമെങ്കിൽ..

രചന : ദീപക് രാമൻ ശൂരനാട്.✍️. നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ,എന്നെയോർത്താമിഴി നനയുമെങ്കിൽ…ഉരുകുന്ന വേനലിൽ, കുളിരുന്നരാത്രിയിൽ,പ്രണയാക്ഷരങ്ങളിൽ നിറയുമെങ്കിൽ;ചൊടികൾ തുടുത്തു നിൻ മിഴി പാതികൂമ്പികവിളിണ അരുണാഭമാകുമെങ്കിൽ,കരവിരൽ തുമ്പിൻ്റെ മാന്ത്രിക സ്പർശമേറ്റൊടുവിൽ നിൻതംമ്പുരു മീട്ടുമെങ്കിൽ,ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ് ഞാനാക്കവിത ചൊല്ലാം…ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ്…

വാല്മീകി

രചന : മേരിക്കുഞ്ഞ്✍️. 1കാലം മൗനമായ് വിരൽത്തുമ്പിൽമുദ്രകൾ വിരിയിച്ച് നൃത്ത-ലോലമായ് മണ്ണിൽ പദമൂന്നിനടന്നുനീങ്ങി….. അറിഞ്ഞില്ലഅറിയണമെന്നുമില്ലൊട്ടുംനൊന്തു വെന്ത കാട്ടാള ചേതനമൺപുറ്റിനുള്ളിലായിരുന്നുഉണർച്ചക്കു താളംഏതു വിധത്തിലാവും…..!തുനിഞ്ഞില്ല ചികയാൻ തരിമ്പും .കത്തുന്നചിന്തയിൽപിന്നെനോവടങ്ങിതിര ശാന്തമായ കടൽ…..വെള്ളിനൂപുരം പോൽ അല !നിനവിൽ വല്മീകംവിണ്ടടർന്നു.ഉണർച്ചയിലേക്ക് മിഴി തുറന്നുമാമുനി,കാണുന്നു….. സർവ്വംമണ്ണിൽ മുടന്തി നടന്നുപോകുന്നു…

അകലുവാനായി

രചന : ജോളി ഷാജി ✍️. അകലുകയായിരുന്നോ നീയെന്നിൽ നിന്നുംഒരു യാത്രപോലും ചൊല്ലിടാതെപിരിയുവാൻ വേണ്ടിയായിരുന്നോ നീഅനുവാദം പോലും വാങ്ങാതെ എന്നിലേക്ക്‌ വന്നത്എന്നിലായിരുന്ന നാളിലൊക്കെ നിന്നെ ഞാൻസ്നേഹിക്കുക ആയിരുന്നില്ലേഅതോ എന്നിലെ സ്നേഹം നിനക്ക്അത്രമേൽ ശല്യമായിരുന്നോഎന്റെ ചേർത്തണക്കലുകൾ നിനക്ക്പിടിച്ചടക്കലുകൾ ആയി മാറിയിരുന്നോനീയകലുകയെന്നാൽ എന്നിലെഞാനും അകലുന്നു…

സമയമെന്ന കാന്തം.

രചന : ബിനു. ആർ. ✍️. അറുപതുവയസ്സിന്നംബരങ്ങളിൽഅല്പവും കൂസാതെ ജീവിച്ചമാത്രയിൽഅറിവിൻപൊരുളിൻ സമയകാന്തിക്കത്വംആർത്തട്ടഹസിച്ചു ചിരിച്ചു മറിയുന്നു, നേരമ്പോക്കുകളിൽ അതിഭാവുകത്വത്തിൽ.ആകാശപാതകളിൽ കടന്നുപോകുംഗഗനചരികൾതൻ ഗ്രഹസമത്വമെന്നപുണ്യംചതുരംഗത്തിലെന്നപോൽ കളംമാറിമാറി കൊഞ്ഞനംകുത്തിക്കളിക്കെ,സമയമാംകന്തികത്വം കണ്ണുരുട്ടുന്നുനൂനം.കാണാക്കയങ്ങളിൽ അമരും അമരത്വവരംകിട്ടാക്കനിയെന്നു ഭയപ്പെടുത്തുന്നവർ കല്പിതർ,ധനം കൂട്ടിവച്ചു കൊഴുത്തു,സമയംകട്ടെടുക്കാമെന്നുനിനപ്പവർ,വെറുതെവെറുതെ ധരിച്ചുവശായിടുന്നു.ചിത്രക്കണക്കുകൾ കൂട്ടിവച്ചവൻ കാലം, ചിത്രംവിചിത്രമായവരുടെ കണക്കുകൾകൂട്ടിയുംകിഴിച്ചും, സമയമാം…

ബലി”

രചന : മോനിക്കുട്ടൻ കോന്നി ✍️. കർക്കടകമേ.., നീ…;മരിച്ചുപോയല്ലേ.…!?മർത്യരിന്നുരുട്ടിവച്ചീടുംബലിച്ചോർ….!?കർപ്പൂരക്കലർപ്പെരിയുംകരിമ്പുക….!!കർക്കിടക്കറുപ്പറപ്പാക്കുന്നുൾത്തടം..!നൽ മലയാളമേ…., ശ്രാദ്ധമൂട്ടീടട്ടേ.. ,ചൊൽക! നീ.., കൊല്ലപ്പെട്ടുവെന്നുള്ള സത്യം!മൽ പ്രാണനിൽ, മാതാപിതാഗുരുക്കൾ നീ..!ഉൽപ്രേക്ഷാലങ്കാരോപമം;കാവ്യഭൂഷാ !അങ്കുരിക്കുന്നിടമറിയാത്ത,ഭയം;തങ്കലിഷ്ടപ്രണയാലങ്കാരമാക്കിയോർ..!ഇങ്കിലാബിൻ കാഹളംപോലേറ്റിടുന്നു;പങ്കമതെന്തെന്നറിയാതെ,ഭോഷ്യമായ് !പെറ്റമ്മയെ പോറ്റാതന്യമാതാക്കളെ-പ്പറ്റമായൊറ്റക്കൂട്ടിലാക്കി,കോട്ടയിൽ….!മുറ്റിടും, സ്നേഹവായ്പിനാലൂട്ടിയേറെ-പ്പറ്റിടും, കീർത്തി! ലോകത്തിൻമുമ്പിലായ്..!അല്ലലേറെ വരുത്തി നീ..പണ്ടെൻ്റെയും;നല്ലച്ഛമ്മമാരെ, പോയോരുകാലത്തെ..!ഇല്ലതിൻ കേടും തീർന്നില്ലല്ലോ,പകയും..;ചൊല്ലീടട്ടല്ലേ..! വല്ല ,…

മരിച്ചവരുടെ മുകിൽ

രചന : സ്മിത സൈലേഷ് ✍️. നടന്നു നടന്നൊടുവിൽകിതച്ചും തളർന്നുംകുന്നിൻ മുകളിലെത്തുമ്പോൾതാഴ്‌വരയുടെആകാശനൊസ്സുകളെനോക്കി നോക്കി നിൽക്കുമ്പോൾകുളിർന്നു നുരക്കുന്നഅത്ര കഠിനമായപച്ചയുടെ ആഴത്തിലേക്ക്എനിക്ക് വെറുതെയങ്ങ്നില തെറ്റിവീഴാൻ തോന്നും..കാൽച്ചുവട്ടിലാകെകാറ്റിന്റെ വേര് മുളക്കുംകാറ്റിന്റെ ഈരില വിരിയുംകാറ്റിന്റെ മരത്തിൽപ്രണയത്തിന്റെമൺ വാതിലുകൾതുറന്ന് വരുന്ന തുമ്പികളപ്പോൾകൂട് വെക്കാൻ തുടങ്ങുംചില്ല നിറച്ചുംവസന്തമുള്ള കാറ്റ്ഇള വെയിലിന്റെ…

വിട പറഞ്ഞ അഫ്ഗാൻ കവി മതീഉള്ളാ തുറാബിൻ്റെ കവിത

രചന : മെലിൻ നോവ ✍️. എൻ്റെ പക്കൽ വീട്ടുസാധനങ്ങളുണ്ട്.അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?എനിക്ക് പഴയ ചെരുപ്പുകളുണ്ട്.അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?വിശപ്പടക്കാൻഒരു കീറ് ബ്രഡ് പോലുമില്ലെങ്കിലും,എനിക്കൊരു മേശവിരിയുണ്ട്.അതാരാണ് വാങ്ങാൻ തയ്യാറുള്ളത്?മുഖത്ത് പോലും നോക്കാനാകാത്തദരിദ്രരായ മക്കളുണ്ട്.അവരെയാരാണ് വാങ്ങാൻ തയ്യാറുള്ളത്?എൻ്റെ കയ്യിൽ വിശുദ്ധ ഖുർആനുണ്ട്,അത് വിറ്റ് കിട്ടുന്ന…