ഗാന്ധിക്കൊപ്പം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും വന്നെത്തി. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെടും. ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി പോകുന്നുവോ ദിനാചരണങ്ങൾ . ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…

ഗാന്ധി….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു……!ആഫ്രിക്കയിൽനിന്നുപിടിച്ചുകൊണ്ടുവന്ന,ഇന്ത്യൻ,ബനിയായോടൊത്തുഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു…….!മുന്നിറക്കൊടിക്കോലിന്റെആഗ്രത്തിൽ ഞങ്ങൾ,“കീ ജയ്” വിളിച്ചു.ഞങ്ങൾ,ഒരുപാടുപേർ“ബനിയാ ക്കീ ജയ്……” വിളിച്ചു.“ഭാരത് മാതാ ക്കീ ജയ്…..”“കീ…..ജയ്……”ജാലിയൻ വാലാബാഗിനെ“മൃഗീയത”യെന്നുപറഞ്ഞ ബനിയാ…..,കസ്തൂർഭായെ,ഗേറ്റിനുപുറത്താക്കിയ,ക്രൂരനായ ബനിയാ……ഇന്ത്യക്കു ബനിയാ രാഷ്ട്രപിതാ…..കാലത്തിനാരാണ്?ആറ്റൻബറോയുടെ, ഗാന്ധിയോ?മയപ്പെടുത്തിയ,മസ്‌തിഷ്‌ക്ക,പ്രക്ഷാളനത്താൽ,അഹിംസയാൽ,ഹിംസിച്ചു വാങ്ങിയ,“അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം…..”,ഇപ്പോഴും…..ജനാധിപത്യത്തിൽ, ഞങ്ങൾ….പ്രജകൾ മാത്രമായി തുടരുന്നു…..പൗരന്മാർ ആവാൻകഴിയാതെ,ബ്യൂറോക്രസി ഞങ്ങളെവരിഞ്ഞുമുറുക്കി ഇട്ടിരിക്കുന്നു.മതവും ജാതിയുംകൊണ്ട്,ഞങ്ങളെ തമ്മിലടിപ്പിക്കുന്നു…..ബനിയാ……ഇവിടെയിനിയും,അർദ്ധരാത്രി…

പാപമോചനപ്പെരുന്നാൾ

രചന : മേരിക്കുഞ്ഞ് ✍ (ഇന്ന് ക്ടോബർ 2 അതിപ്രശ്തമായ പഴഞ്ഞിപ്പള്ളിപ്പെരുനാൾ ഇന്നാണ് ) (അമ്മച്ചീ… നാട്ടുകഥയുണ്ടോകൈവശംചുടു കടല പോലൊരുകവിതയുടെപൊതിയെടുക്കുവാൻ …?ഉണ്ടല്ലൊ….)വെറും പനങ്കുരുകളിയടക്കയായ്വേഷം മാറിലോറി കേറുന്നൊരെന്റെജന്മദേശത്ത്പാപത്തിൻഅമ്പരപ്പുകളുണ്ടെമ്പരപ്പ് !നന്മയുടെ ഡ്യൂപ്ലിക്കേറ്റുകൾ ;പൊന്നുപോൽ മിന്നുന്നവ !മാലാഖമാർക്കു പോലുംതിരിഞ്ഞു കിട്ടാത്തവ.സാക്ഷാൽ ഉടയതമ്പുരാൻഉടലോടെ ഇഹലോകത്തിൽപാർത്തിരുന്ന കാലത്ത്തിരു കാതുകൾ…

ചിന്താധാരകൾ 516. ഒക്ടോബർ 2, ഗാന്ധിജയന്തി.

രചന : മധു നിരഞ്ജൻ.✍️ 1.ഗാന്ധിജിയും ഒരു ജോടി ചെരിപ്പും.2.ഗാന്ധിജിയും അഞ്ചു മിനിറ്റും.മധു നിരഞ്ജൻ മധു നിരഞ്ജൻ.മഹാത്മാഗാന്ധിജിയുടെ മഹത്വത്തെക്കുറിച്ച് പറയാൻ രണ്ട് കഥകൾ പറയാം.​സംഭവം നടക്കുന്നത് ദക്ഷിണാഫ്രിക്കയിൽ വെച്ചാണ്. അന്ന് ഗാന്ധിജി ഒരു യുവ അഭിഭാഷകനായി ജോലി ചെയ്യുന്ന കാലം.​ഒരിക്കൽ തിരക്കിട്ട്…

നവരാത്രിസ്തുതി.

രചന : ബിനു. ആർ ✍ ജഗദംബികേ മൂകാംബികേ വരദായിനിനവരാത്രി വന്നെൻമുന്നിൽ കരതലംനീട്ടവേ,തന്നു മലയാളഭാഷതൻവരദക്ഷിണ, എഴുതു, ദേവിഭജനം.കരതലാമലകം പോലെൻതൂലിക-ത്തുമ്പിൽ നിന്നും ഉതിർന്നുവീണുഅമ്പത്തൊന്നക്ഷരങ്ങളിൽ മധുരംനിൻ പാദാരവിന്ദം,മനോമോഹനം,സൗപാർണ്ണികാതീർത്ഥാഭിഷേകയാൽ.അമ്മേ മൂകാംബികേ നാവിലത്താദരംമുഴങ്ങുന്നു നിന്നർച്ചനപദമലരുകൾവാണീദേവി, നിൻ ശ്രുതിയിലലിഞ്ഞീടാൻനൽകൂയീജന്മം മുഴുവൻ സ്നേഹാദരം.സുനീലവേണുസുഭഗേ,യെന്നഞ്ജലി,നിന്നിൽ നിറയുമെങ്കിൽ, തരൂ ഭാഗ്യസൂക്തം,ആയൂസിന്നറ്റംവരേയ്ക്കുംഭാഷാർച്ചന ചെയ്‌തീടുവാൻവരദാഭയീ നിന്മുന്നിൽ…

കാറ്റുപോലൊരാശയം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കുളിർമന്ദനൊഴുകുന്നൊരുണർവ്വിൽകിങ്ങിണി കിലുങ്ങുന്ന മണിനാദവുംകീർത്തിയേറുന്നസ്വരാഷ്ട്രസേവയിൽകണ്ണിനഴകായൊന്നിച്ചുസഞ്ചലനത്തിന്.കേതനമാണെന്നുമാരാധ്യഗുരുവായികളങ്കമില്ലാത്ത പരംവൈഭവത്തിനായികാവിയാണെന്നുമാഗ്നേയസാക്ഷിയായികൂട്ടങ്ങളോടൊത്തുമഹാവാക്യമോതുന്നു.കുലീനനായൊരുസ്വർഗ്ഗീയഗുരുനാഥൻകാലങ്ങളോളമുന്നതചിന്തയാലന്ത്യംവരേകമനീയനായൊരു ഭിഷഗ്വരശ്രേഷ്ഠനായികർമ്മനിഷ്ഠയാൽ രാഷ്ട്രസേവനത്തിന്.കേമരായോരണികളായണികളായികരളുറച്ചുള്ള ചുവടുമായി പ്രത്യയംകേതനവുമേന്തി ബലിദാനവുമായികാലാക്ഷേപമായൊരു പ്രസ്ഥാനം.കമ്പമേറുന്ന ചലനഗതിയിലൊന്നുംകൂട്ടരല്ലാത്തവരായി ആരുമേയില്ലകേടിയായിയെതിർക്കുന്നവരെല്ലാംകൂട്ടാളികളായി നാളേ മാറേണ്ടവർ.കോപമേറിയ ശത്രുവെന്നാകിലുംകിതച്ചു വീഴവേതാങ്ങിയെന്നും വരാംകിങ്കരമാരായി കൂടെ നില്ക്കുന്നവർകാലനായി നാളെ മാറി എന്നും വരാം.കൈലാസനാഥൻ്റെയൈശ്വര്യഗണമായികൂട്ടുചേരുന്നവർക്കാർക്കാര്…

വിജയദശമി: വെളിച്ചത്തിന്റെയും അറിവിന്റെയും ഭൗതിക ആഘോഷം.

രചന : വലിയശാല രാജു ✍ നവരാത്രി ഉത്സവത്തിന്റെയും വിജയദശമിയുടെയും ആത്മീയപരമായ ആചാരങ്ങൾക്കപ്പുറം, പ്രകൃതിയുടെയും ജ്യോതിശാസ്ത്രത്തിന്റെയും താളവുമായി ബന്ധപ്പെട്ട ഒരു ഭൗതിക യാഥാർത്ഥ്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇത് കേവലം ഒരു വിശ്വാസമല്ല, മറിച്ച് പുരാതന മനുഷ്യൻ പ്രപഞ്ചത്തെയും കാലത്തെയും എങ്ങനെയാണ് കണ്ടിരുന്നത് എന്നതിന്റെ…

ഗാന്ധിജയന്തി

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ബന്ധുര ചിന്തോദയങ്ങളാൽ ഭാരതംസ്വന്തമെന്നുള്ളിലുറപ്പിച്ച മഹാനിധേ,സാന്ത്വനമായ് നിറയുന്നോരുദയമേ,ഗാന്ധിജിയെന്ന യാ മാതൃകാ ഹൃദയമേ,ഹൃത്തിൽ തളിർക്കുന്നാദർശമനുദിനംഎത്ര വേഗത്തിൽപ്പരന്നുദയ ദർശനംനിത്യ പ്രദീപമായ് നിൽക്കുന്നാ, സ്നേഹകംകർത്തവ്യബോധം പകർന്നതാം ചിന്തകംകർമ്മജ്ഞനായതാം സ്തുത്യർഹ വൈഭവംവ്യതിരിക്തമായിത്തിളങ്ങുന്ന ഹൃത്തടംമർത്യരായുള്ളവർക്കുദയാർദ്ര പുസ്തകം;ലോകമേ,യോർത്തു നമിക്കുകാ, മസ്തകം.സ്വാതന്ത്ര്യ പുലരിത്തെളിച്ചം നുകർന്നു നാംസന്മാർഗ്ഗ…

സെമിത്തേരിയിലെ പൂച്ചകൾ

രചന : ജിബിൽ പെരേര ✍ മുക്കുവക്കോളനിക്കടുത്തുള്ള സെമിത്തേരി നിറയെ പൂച്ചകളാണ്.പരിസരമാകെ തൂറിയും മുള്ളിയുംറീത്തുകളുംപൂക്കളുംമെഴുകുതിരികളുംമാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചുംഅവർ അവിടെയാകെ വിഹരിച്ചു.ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്പള്ളിക്കാർ ചട്ടം കെട്ടിയിട്ടുംഅനുദിനം അവ പെരുകി വന്നു.പട്ടിണിഅസ്ഥിക്കോലങ്ങളാക്കിയപൂച്ചകളുടെപാതിയൊട്ടിയ വയറുംഎല്ലുന്തിയ മേനിയും കണ്ട്കണ്ണീർ പൊഴിയ്ക്കാൻആ ഇടവകയിൽആകെയുണ്ടായിരുന്നത്മുക്കുവക്കോളനിയിലെ മൂപ്പനുംഅവിടെയുള്ള മുക്കുവരുമായിരുന്നു.ഒരിക്കലെങ്കിലുംപൂച്ചകളെവയർ നിറയെ ഊട്ടണമെന്ന…

അമ്മേ, അക്ഷരസ്വരൂപിണീ.. മൂകാംബികേ🙏

രചന : പ്രകാശ് പോളശ്ശേരി ✍ അക്ഷരസ്വരൂപിണീയറിവിൻ ദേവീഎന്മേൽ കടാക്ഷം ചൊരിയണമേസപ്തസ്വര രൂപിണി ജഗത്തിൻ തായേമഹിഷാസുരമർദ്ദിനീ മന്ദാകിനീവേദപരായണ വേദിയർ വേണീഅഖിലചരാചര ആനന്ദരൂപീലോകമോഹിനീ ജഗദംബികേഅരമണികുടമണികിലുങ്ങും നിന്നുടെമണിച്ചിലമ്പൊലിതൻ മാറ്റൊലിയുംഉടവാളിന്നുടെ തിളക്കമാർന്നൊരുഉടയവളെനിന്നെ കൈ തൊഴുന്നേൻതെറ്റുകൾ പൊറുത്തൊരു നൽവഴി നൽകി,തായേ!നീയൊന്നനുഗ്രഹം ചൊരിയൂ ,ഭാർഗ്ഗവിയായതും പാർവ്വതിയായതുംകാർത്ത്യായനിയും മൂകാംബികയും നീ…