കാൾസനും എനിക്കുമിടയിലെ മരണക്കളി
രചന : അനുമിതി ധ്വനി ✍ ഞാനും മാഗ്നസ് കാൾസനും ഒരു കൊലയാളി സംഘത്തിൻ്റെ പിടിയിലാണ്.നേതാവ് ഞങ്ങളോട് രണ്ടു പേരോടുമായി പറഞ്ഞു:“നിങ്ങൾക്കിടയിലെ ചെസ്സുകളിയിൽ തോൽക്കുന്നയാളെ ഞങ്ങൾ കൊല്ലും. ജയിക്കുന്നയാളിനെ സ്വതന്ത്രനാക്കും. “കാൾസൻ സഹാനുഭൂതിയോടെ എന്നെ നോക്കി. കളി തുടങ്ങും മുമ്പ് എൻ്റെ…
ആകാശം മുഴുവൻ
രചന : അനിൽ മാത്യു ✍ നഗരത്തിന്റെആകാശം മുഴുവൻശബ്ദം കൊണ്ടാണ്പണിതിരിക്കുന്നത്.കെട്ടിടങ്ങൾ,..കത്തുന്ന വാക്കുകൾ.വാതിലുകൾ,..അടച്ച നിലവിളികൾ.പാതകൾ,..ഉറക്കം മറന്നപ്രാർത്ഥനകൾ.ഞാൻ നടന്ന്പോകുമ്പോൾതറയിൽ വീണ്കിടക്കുന്നഒരു വാക്ക്എന്റെ ചെരുപ്പിൽഒട്ടുന്നു.അത് വിറയ്ക്കുന്നു,മൊഴിയുന്നു..“എന്നെ ഉച്ചരിക്കരുത്!”ഓരോവഴിയമ്പലത്തിലുംവില്പനയ്‌ക്ക് വച്ചശബ്ദങ്ങൾ.ചിരികൾകരച്ചിലുകൾ,തടവറകളിൽഅടച്ചുപൂട്ടിയമൗനങ്ങൾ.ഞാൻ വാങ്ങിയത്ഒരു ചെറിയ മൗനം.എൻ്റെ പോക്കറ്റിൽവെക്കുന്നു.അത് പിന്നെപൊട്ടിത്തെറിക്കുന്നു.ആകാശംമുഴുവൻ ചാരമായിമാറുന്നു.ഒരു പഴയറേഡിയോയിൽ നിന്ന്ഞാൻ കേൾക്കുന്നുഎന്റെ സ്വന്തം ശബ്ദം.തടഞ്ഞു നിൽക്കുന്ന,പൊട്ടിപ്പോയ,അർത്ഥം…
ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നു
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നുതിരകൾക്ക്ഒരു കളിയേ അറിയൂകുളം – കരകര – കുളംകടൽ വളരുന്നുണ്ട്തകർന്ന വീടിൻ്റെ വലുപ്പത്തിൽഒലിച്ച മണ്ണിൻ്റെ വണ്ണത്തിൽഎല്ലാവർഷത്തിലുംഞങ്ങളത് അളന്നെടുക്കാറുണ്ട്.കടൽ കണ്ട്വെയിൽ കൊണ്ട്മുടി കൊഴിഞ്ഞ്കാറ്റാടികാറ്റൊളിപ്പിച്ച്ചട്ടംപഠിപ്പിച്ച്മദപ്പാടൊഴിപ്പിച്ച്കാഴ്ച പോയ കാറ്റാടി.ഒരു പേക്കാറ്റ്പോണ പോക്കിൽകഴുത്തൊടിച്ചു.ഇനി പിന്നാലെ…
വേട്ടയ്ക്കൊരുനാട്
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ വീരന്മാരുടെ വീറേറിയ ദേശംവാളും പരിചയും പടച്ചട്ടയുമായിവിരോധമേറിയടരാടുമ്പോൾവരേണ്യരായവരർച്ചിസ്സായി.വീരപ്രസൂതിയാലാവിർഭവിച്ചുവീര്യമോടവർ ധീരന്മാരായിവാണിയിലാകെ ഉഗ്രതയാർന്നുവേട്ടയാടുവാനുറച്ചുറച്ചെങ്ങും.വിനായകനായണികളിലാദ്യംവജ്രായുധനായി നെഞ്ച് വിരിച്ച്വിലങ്ങുകളെല്ലാം തല്ലി ഉടച്ച്വിസ്മയമായായുലകത്തിൽ.വ്യാധനായുത്ഭവഗോത്രത്തിൽവാഹിനിയുടെ മേധാവിയായിവംശത്തിന് ദുഷ്ക്കരമായത്വെട്ടി മാറ്റാൻ വാളേന്തുന്നു.വാഴുന്നിടമെല്ലാമടക്കിഭരിച്ച്വംശത്തിന്നഭിവൃത്തിക്കായിവാജിയിലേറി പായും നേരംവേദിയിലാകെ ഹവനമോടെ.വീറുംവാശീംപോർക്കുവിളിയുംവകവെയ്ക്കാതുളളവരേറെവകതിരിവില്ലൊട്ടും ചില നേരംവക്കത്തെത്തുമഹങ്കാരവും.വീരനു ചേരും വീരാംഗനയുംവിശംസനത്തിലടരാടാനുറച്ച്വാശിയോടെ പൊരുതി ജയിച്ച്വായുവേഗം…
കൂട്ട്
രചന : രാജേഷ് ദീപകം. ✍ പഴമക്കാര് പറയുംകഥകളിൽപഴഞ്ചൊല്ലുകളിൽചിരിയും ചിന്തയുമുണ്ടാകും.ഒന്നിച്ചുണ്ടുകളിച്ചുരസിച്ചൊരുകാലം,കൗമാരം.അവനില്ലെങ്കിൽഞാനില്ലവാക്കുംപൊരുളുംഒന്നല്ല.മെല്ലെവളർന്നുകൗമാരംചിന്തകൾപലവഴിമാറിപ്പോയി.ഉള്ളുതുറന്നുപറഞ്ഞകഥകൾപലതുംവാളായിശിരസ്സിൻമുകളിൽ നിൽക്കുന്നു.സ്വർണ്ണംകായ്ക്കുംമരമുണ്ടെങ്കിൽ,പുരയ്ക്ക്മുകളിൽവളർന്നെങ്കിൽ“വെട്ടീടേണംപുരയുംകൊണ്ടത്പോയേക്കാം.”ലഹരിനുരഞ്ഞസദസ്സുകളിൽഅറിയാതൊരുനാൾപറഞ്ഞകഥഗ്രാമംമുഴുവൻപാടുന്നു.‘കുടി’യുണ്ടെങ്കിൽപെണ്ണില്ലപെണ്ണിന്റച്ഛൻകട്ടായം.ഒരുനാളവനുംപെണ്ണുംപോകുന്നുമുട്ടിയുരുമ്മിനടക്കുന്നു.ഒളികണ്ണിട്ട്നോക്കുന്നുചുണ്ടിൽകള്ളപുഞ്ചിരികാണുന്നു.ആകള്ളന്റെനോട്ടവുംഭാവവുംകണ്ടുഞാൻആ കൂട്ട്വേണ്ടന്നങ്ങ്വെച്ചു.നന്നായകണ്ണാടിപൊട്ടിച്ചിതറിതകർന്നല്ലോ!!!
പ്രണയമരം.
രചന : ബിനു. ആർ✍ പ്രണയം തീമഴയായ് പെയ്തൊരുനാൾപ്രാണനിൽ വിശപ്പുംദാഹവുമറ്റലയവെ,നിന്നിൽ കൊരുത്തുവളർന്നൊരു പാരിജാതംനിന്നനിൽപ്പിൽ വെയിലേറ്റുവാടിക്കരി ഞ്ഞുപോയ്. ആകാശക്കോണിലായ് അന്നുനീ വന്നുനിന്നുആശാമരം പോലൊരുപവിഴമല്ലി പൂച്ചെടികാണിക്കൊന്നയല്ലത് കരിങ്കൂവളപ്പൂവുമല്ലകന്നിയായ് വളർന്നൊരു കന്യകാമരം. നട്ടുനനച്ചു വളർത്തിയെടുത്തു ഞാൻനാനാവൈഡൂര്യങ്ങളുടെ ജാതിയില്ലാമരംപൂവായ് വരും കായായ് വരും നറുമണമാവുംപൂങ്കുരുന്നായ് വന്നപ്പോൾ പ്രണയമരം.…
തിരിച്ചെടുക്കേണമേ….
രചന : രാഖി റാസ് ✍ പ്രണയത്തിന്റെ തുടലഴിച്ച്കാർഡ് ബോർഡ് പെട്ടിയിലടച്ച്അവളെന്നെ തെരുവിൽ തള്ളിയപകൽ മുതൽക്കാണ് ഞാൻ ഞാനായത്.‘ദുർബലർക്ക് അവരെത്തന്നെഅലക്കിയെടുക്കാനുള്ള കല്ലല്ലാതെമറ്റെന്താണ് പ്രേമം?’എന്നുപ്രണയ കവിതകളെ വെറുത്തു.“സിനിമകളിലെ രതിരംഗങ്ങൾഎത്ര ജുഗുപ്ത്സാവഹം “രഹസ്യമായി ഞാനവ പലവട്ടംകണ്ടെന്നത് ആരറിയാനാണ്.തോളോട് തോൾ ചേർന്നു നടക്കുന്നകൊച്ചാൺകുട്ടികളുടെയുംപെൺകുട്ടികളുടെയും നേർക്ക്മാലിന്യം വലിച്ചെറിയാൻഎനിക്കിപ്പോൾ…
അപരിചിതർ.
രചന : ദിവാകരൻ പികെ ✍ ഉറ്റുനോക്കിയ മിഴികളിൽ,നിശബ്ദത തളം കെട്ടുന്നു,മുടിപ്പുതച്ച അപരിചിതത്വം,ചുറ്റിലും ഇരുട്ട്നിറയ്ക്കുന്നു.ശ്വാസനിശ്വാസങ്ങളുള്ളിൽ,വീർപ്പുമുട്ടി പിടയുന്ന വേളയിൽ,അഴിയാ കുരുക്കായി,കെട്ടു,പിണയുന്നോർമ്മകൾ.കുളിർകോരുമരുവിതൻകള,കളാരവമു ള്ളിലലയടിക്കുന്നു,ആലസ്യം വിട്ടൊഴിഞ്ഞ,സിരകളിൽഊർജ്ജ പ്രവാഹം.മിണ്ടാൻ തുടിക്കും നാവുകൾ,ചുംബനം കൊതിക്കും ചുണ്ടുകൾ.വിരൽതുമ്പിലൊന്നറിയാതെ തൊട്ട്പരിഭവം പറഞ്ഞൊന്ന് കരയാൻ….മരിക്കാത്ത പ്രണയത്തിൻ മുമ്പിൽ,പ്രണയിച്ചു തോറ്റുപോയവരുടെ,നെടുവീർപ്പിലൊളിപ്പിച്ച കൊടുങ്കാറ്റും,കണ്ണുകളിൽ പെയ്യാൻ തുടിക്കുംകാർമേഘമായ്,അ…
സ്തുതിഗീതം ധർമ്മശാസ്താവ്🙏
രചന : ഷൈൻ മുറിക്കൽ✍ സ്വാമിയേ….. അയ്യപ്പാ…….സ്വാമിയേ……. അയ്യപ്പാ……..സ്വാമിയേ അയ്യപ്പോസ്വാമിയേ അയ്യപ്പോഅയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാശബരീമാമല മേലെ വാണരുളീടുന്നയ്യാമണ്ഡലനോമ്പുമെടുത്ത്ഇരുമുടിക്കെട്ടുനിറച്ച്ശരണം വിളികൾ മുഴക്കിഅയ്യനെ കാണാൻ വരുന്നുജനലക്ഷങ്ങളയ്യാ……അയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാകല്ലും ,മുള്ളും നിറഞ്ഞകാനനപാതകൾ താണ്ടിപമ്പയിൽ മുങ്ങിക്കുളിച്ച്പടവുകൾചവിട്ടിക്കയറിശരംകുത്തിയാലുംകടന്ന്ശരണം വിളികളുമായിഅയ്യനെ കാണാൻ വരുന്നു.ജനലക്ഷങ്ങളയ്യാഅയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ…
ക്ഷീണം ഒരു രോഗലക്ഷണമല്ല, പ്രതികരണമാണ്.
രചന : വലിയശാല രാജു✍ രോഗം വരുമ്പോൾ നമുക്കെല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നാണ് കടുത്ത ക്ഷീണവും തളർച്ചയും (Fatigue). എന്നാൽ ഈ ക്ഷീണം യഥാർത്ഥത്തിൽ രോഗാണുക്കൾ നേരിട്ടുണ്ടാക്കുന്നതല്ല, മറിച്ച് നമ്മുടെ ശരീരം രോഗത്തെ ചെറുക്കുന്നതിന് നടത്തുന്ന പോരാട്ടത്തിന്റെ ഒരു പ്രധാന ഭാഗമാണ്.രോഗം വരുമ്പോഴുണ്ടാകുന്ന…
