ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

“ആദ്യത്തെ ബസ്സ് ” (ആഖ്യാന കവിത )…..

രചന : മേരി കുഞ്ഞു ✍ മണ്ണിൻ്റെ വെട്ടോഴികല്ലിട്ടുറപ്പിച്ച്റോഡാക്കാൻ പോകുന്നു.കുഞ്ഞുണ്ണി തമ്പ്രാക്കൾസന്തോഷം സഹിക്കാതെപീട്യേല് വരുന്നോർക്ക്ലോസഞ്ചർ മിട്ടായിചോന്നതും മഞ്ഞച്ചതുംരണ്ട് വീതംകൊടുത്തിട്ട്വർത്താനം നാട്ടിലാകെഅറിയിക്കാൻചട്ടം കെട്ടിനാളേറെ കഴിഞ്ഞില്ലതുളയിട്ട മലമ്പാറകനപ്പെട്ട ഉരുളാക്കികമ്പി കോർത്തിട്ടിരുതലകയറിട്ട് വലിച്ചിട്ട്ഇമ്പമോടെ കൂട്ടമായിപാട്ടുപാടി പണിക്കൂട്ടംഏലോം….. ഐലസകളി മറന്ന്കുട്ടിക്കൂട്ടംഏറ്റുപാടി ഐലസാ…..കുട്ട്യോൾക്കായ്ഏറ്റുപാടാൻപണിക്കാരിൽകവിയായോൻഏച്ചു കൂട്ടി പാട്ട് നീട്ടി….“അമേരിക്ക മാവ്അരിപ്പേലിട്ടരിച്ച്വെള്ളം…

വേശ്യയുടെ പാതിവ്രത്യം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ വാരനാരിയണിഞ്ഞൊരുങ്ങിയിരവിൽവഴിപോക്കരേ കാത്തുനില്പുണ്ടെങ്ങുംവസനമെല്ലാംവെട്ടത്തുവെട്ടി തിളങ്ങുന്നുവനചരരോയൂക്കരോയണഞ്ഞെങ്കിൽ? വിശാലമാമുലകത്തേയാനന്ദകരണംവരേണ്യയാമവളിവിടില്ലായിരുന്നെങ്കിൽവേദയിലാസ്വദിക്കാനുത്തമയായൊന്നില്ലവേണമാർക്കും ; ആരുമറിയാതടുത്തായി. വിടനവൻ ഒളികണ്ണാലെത്തി നോക്കുംവട്ടം കറങ്ങി നിന്നാംഗ്യം കാട്ടി വിളിക്കുംവന്നാലെവിടെയും വിരിവെക്കാനായിവിജനമാമിടങ്ങൾ മണിമാളികയായിടും. വന്നവരുഷ്ണിച്ചെത്രയെത്രഅടിച്ചാലുംവെറുതേ കിടന്നവൾ ചിരിച്ചു മരിക്കുംവേഗതഒന്നും ആവില്ലവൾക്കുത്തമംവീരമാരുമണച്ചൊരുവിധമാകുമന്ത്യം. വിഷസർപ്പത്തേപ്പോലവളലറുന്നത്വിശപ്പകറ്റുവാനായുള്ളവഴിക്കായിവിലങ്ങായാലും തുണിയഴിക്കുന്നത്വേണ്ടതിലധികം ധനമുണ്ടാക്കാൻ. വാകത്തണലിലും…

ഹരിമുരളീരവം 💖🪈🌷

രചന : അൻവർ ഷാ ഉമയനല്ലൂർ✍ മുരളികയൂതിയി,ന്നെത്തുന്നതാരുടെ,കമനീയ മാനസം; പ്രിയമാർന്ന സുസ്മിതംതിരിനാളമായി,ത്തെളിക്കയാണെന്നകം;തിരികെയേകുന്നതെ,ന്നുദയമാം ജീവിതം? ശാരികപ്പൈതലായ് പാടിയോരോർമ്മകൾശ്ലോകങ്ങളായുള്ളിലുണരുന്നു,വെങ്കിലുംശീലമാക്കീടുകയാണുഞാ,നാർദ്രമായ്:ശ്യാമവർണ്ണന്റെയാ,യുപദേശമാകെയും. പാർവ്വണംപോൽത്തിളങ്ങുന്നേ വമുള്ളിലുംപാരിലായോരോ തുരുമ്പിലും തൂണിലുംകാവ്യമനമായതു, നിറയുന്നുണർവ്വിലുംകരുണാർദ്ര! സന്ധ്യാ സമാനമായ് വിണ്ണിലും. പരിചിതയുലകിലാ,യോരോ നരനിലും;പരിണാമ രൂപേണെയറിയുന്നുദാരമായ്!ഹരിയെന്നയഭയമാ, യുണരുന്നയുദയമായ്മഹിതാർദ്രമായി,ന്നലിവിൻ പ്രസാദമായ്. പ്രഭാതമേ,യിരുഹൃദയങ്ങളിന്നീവിധം,നുകരുന്നു പരിപൂർണ്ണ വിശ്വാസ സുസ്മിതംസമയ കാലങ്ങളില്ലെങ്കിലും…

തുളസിക്കതിർ-

രചന : എം പി ശ്രീകുമാർ ✍ സപ്താഹം നടക്കുന്നവേദിയിൽ നിന്നൊരുസപ്തസ്വരരാഗഗീതമൊഴുകിപീലിക്കാർവർണ്ണൻ്റെചൊടികളിൽ നിന്നുള്ളസുന്ദരമുരളീരവമായി !സപ്താഹം നടക്കുന്നവേദിയിൽ ഭഗവാൻഒരു മിന്നൽപ്പിണർ പോലെതെളിഞ്ഞു വന്നു !ചന്ദനതീർത്ഥംതളിക്കുന്നതെന്നലായ്പരിസരമെങ്ങും പരിലസിച്ചുഭഗവാൻ്റെ പുഞ്ചിരിപൂവുകളായിട്ടുഭഗവത്സത്രത്തിൽ പെയ്തിറങ്ങിസപ്താഹം നടക്കുന്നവേദിയിൽ നിന്നൊരുസപ്തസ്വരരാഗഗീതമൊഴുകിപീലിക്കാർവർണ്ണൻ്റെചൊടികളിൽ നിന്നുള്ളസുന്ദരമുരളീരവമായി.

നാലുകെട്ട്

രചന : സതിസുധാകരൻ പൊന്നുരുന്നി ✍ നാലുകെട്ടിൻനടുമുറ്റത്ത്തുളസിത്തറ ഞാൻകെട്ടിയൊരുക്കിമുറ്റത്തുള്ളൊരു ചാരുകസേരയിൽചാഞ്ഞിരുന്നു രസിച്ചൊരു കാലംപൊന്നും പണവും വാരിക്കൂട്ടിനാട്ടിലെ രാജാവെന്നു നിനച്ചുപത്തായപ്പുര നിറഞ്ഞു കവിഞ്ഞുഅടിയാന്മാരായിട്ടനവധി പേരുംകാലും നീട്ടി മുറുക്കിത്തുപ്പിചാരുകസേരയിൽ ചാഞ്ഞൊരു കാലംഎന്നുടെ ഓർമ്മയിൽ ഓടിയടുത്തുനാലുകെട്ടും തുളസിത്തറയുംനിറഞ്ഞുകവിഞ്ഞൊരു പത്തായപ്പുരനെന്മണി കാണാൻ കാത്തുകിടന്നുതിന്നു കുടിച്ച് മദിച്ചു നടന്ന്സമ്പത്തെല്ലാം…

ആ രണ്ട് ഹൃദയങ്ങൾ ഇനിയും തുടിക്കുന്നു…..❤️

രചന : സഫി അലി താഹ✍ പന്ത്രണ്ട് കുടുംബങ്ങളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ബിൽജിത്തും ഐസക്ക് ജോർജും ഇനിയും ജീവിക്കും.ഐസക്കിന്റെ മിടിക്കുന്ന ഹൃദയവുമായി ഡോക്ടർമാർ നടന്നകലുമ്പോൾ നിറക്കണ്ണുകളും പൊടിയുന്ന ഹൃദയവുമായിട്ടാകും ഭാര്യയായ നാൻസിയുണ്ടാകുക.മറ്റൊരാളിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന നാൻസിയുടെയും കുടുംബത്തിന്റെയും തീരുമാനം ഐസക്കിനോടുള്ള…

കണ്ണൻ്റെ മുന്നിൽ

രചന : ബിന്ദു അരുവിപ്പുറം ✍ കദളിപ്പഴം നറുവെണ്ണയുമായിന്നുംകണ്ണനു നൈവേദ്യമേകിടാനായ്തിരുമുന്നിലായി ഞാനെത്തിടുന്നേരംകണ്ണനങ്ങെന്തു തിളക്കമെന്നോ! ഒട്ടും പരിഭവം ചൊല്ലിടാതെ, തിരു-നാമങ്ങളേറ്റം ജപിച്ചു കൊണ്ടേകണ്ണനെ നോക്കി ഞാൻ കൺനിറച്ചു,നിർവൃതിയോടെ തൊഴുതു നിന്നു. കണ്ഠത്തിലോ നൽത്തുളസിമാല, നല്ലവാർമുടിക്കെട്ടിൽ മയില്പീലിയുംകൈയിലൊരോടക്കുഴലുമായെന്നുള്ളി-ലാമുഗ്ദ്ധരൂപം നിറഞ്ഞുനിന്നു. പീതാംബരം ചുറ്റി, കണ്ണെഴുതി, തിരു-നെറ്റിയിൽ…

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം വർണ്ണ ശബളമായി നടത്തി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ അൻപത്തിമൂന്ന് വർഷം പൂർത്തിയാക്കുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ എഴുന്നെള്ളിച്ച് എൽമോണ്ടിലുള്ള…

ഓൺലൈൻ

രചന : ജിബിൽ പെരേര ✍ ഞാൻ ട്രമ്പിന്റെഉറ്റ ദോസ്ത് ആയിരിക്കും..പുടിനുമായി വിരുന്നു കഴിഞ്ഞുവീട്ടിൽ വരാൻ വൈകും.ബെഞ്ചമിൻ നെതന്യാഹു വിളിക്കുമ്പോൾ“ഇനി നാളെ കാണാം ബ്രോ “എന്നു ആവർത്തിച്ചുപറയുന്നത് കേൾക്കാം..ഷറപ്പോവയോടുംആഞ്ജലീന ജോളിയോടുംകേറ്റ്‌ വിൻസലറ്റിനോടുംഗുഡ് നൈറ്റ് പറഞ്ഞുഇടവഴിയിലൂടെചൂട്ടും കത്തിച്ചുവീട്ടിലേക്ക് നടക്കുന്നത് പതിവാണ്…ഒടുവിൽമൊബൈലിൽനെറ്റ് ഓഫ് ചെയ്തുഉണ്ണാനിരിക്കുമ്പോളാണ്വീട്ടിൽകറന്റ്‌…

“നിലാവൊഴിഞ്ഞപ്പോൾ …. “

രചന : അജി അത്തിമൺ ✍ നിലാവൊഴിഞ്ഞപ്പോൾ കായലോരത്ത്‌ ഇരുൾ പരന്നു .വള്ളികൾ പടർന്നു കയറിയ കൂറ്റൻ മരങ്ങൾ ഇരുളിൽ ഭൂതങ്ങളെപ്പോലെ ആർത്ത് അട്ടഹസിച്ചു .മുറിയിലെ നിറം മങ്ങിയ വെളിച്ചത്തിനപ്പുറം അമ്മയുടെ നിഴൽ അടുത്തു വന്നുകൊണ്ടിരുന്നു .” നേരം ഒരുപാട് രാത്രി…