സ്വത്വം

രചന : ശോഭ വി.എൻ പിലാക്കാവ് ✍ നേരമില്ലാർക്കുമിന്നൊന്നിനും മതിയില്ലപോരായിരുപത്തിനാലും തികയില്ല…..വീട്ടുപണിയാർക്കും കണ്ടാൽ പണിയല്ല ,വെട്ടം മുതലങ്ങിരുളും വരെയും…..വേതനമോയില്ല പോട്ടെന്ന് വെച്ചിടാംവേദനയാലെത്ര നേരവും പോകുന്നു…..വീട്ടിലെ പെണ്ണായ് മരുമകളായ് വന്നൂഭാര്യയായ് അമ്മയായ് നാത്തുനനിയത്തി !എത്ര പര്യായമവൾക്കേകിയെന്നാലോഎത്ര വിചിത്രം തൻ പേരതിലില്ലല്ലോ?ഏട്ടത്തിയമ്മ പി,ന്നാൻ്റി കുഞ്ഞമ്മയുംബന്ധങ്ങൾ…

വാതിൽക്കൽ അവൻ ദൃഢതയോടെ മുട്ടി

രചന : അനുമിതി ധ്വനി ✍ അച്ഛനമ്മമാരുടെ കിടപ്പുമുറി വാതിൽക്കൽ അവൻ ദൃഢതയോടെ മുട്ടി. മകൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവർ.മാസങ്ങൾക്കു ശേഷമുള്ള ഉദ്യമമായിരുന്നു അത്. അവരുടെ ഡോക്ടർ നിർദ്ദേശിച്ചതുപോലെ മാനസികാന്തരീക്ഷമൊരുക്കാനായും ശരീരത്തെ സജ്ജമാക്കാനും പകൽനേരം അവൾ…

അവളാര്

രചന : പ്രസീദ ദേവു✍ തട്ടമിട്ടൊപ്പന പാട്ടു പാടുംതട്ടത്തിനുള്ളിലെപെണ്ണിതാര് ,നാണത്താൽതുള്ളിത്തുളുമ്പുംമൈലാഞ്ചികാറ്റിൻ്റെമൊഞ്ചിവള്,മൊഞ്ചത്തിയെന്നുവിളിച്ചവളെതഞ്ചുന്ന പൂവിൻ്റെപേരിതെന്ത്,തഞ്ചത്തിൽ വന്നവൻകൊഞ്ചുമ്പോളോചുണ്ടിൽ വിരിഞ്ഞൊരുദിക്കറേത്.കൈവള കൊട്ടികിലുക്കുന്നോള്,കാൽത്തളയിട്ട്നടക്കുന്നോള്,കണ്ണിൽ സുറുമഎഴുതുന്നോള്,കവിളത്ത് നാണംവരയ്ക്കുന്നോള്,ചുണ്ടത്ത് ചാമ്പക്കമണമുള്ളോള്,മധുരിക്കും വാക്കിൻ്റെചേലുള്ളോള്,പ്രേമത്താൽ വാശിപിടിക്കുന്നോള്,സ്നേഹത്തിനായികരയുന്നോള്,മൊഹബത്ത്തുള്ളി തുളുമ്പുന്നോള്,പഞ്ചാര മിഠായിതേനുള്ളോള്,ചക്കരത്തുണ്ടിൻ്റെരസമുള്ളോള്,കാലത്തിൻ സമ്പാദ്യംഎന്തിവിൾക്ക്,ഓർമ്മകളല്ലാതെപൊന്നിവൾക്ക്,തട്ടമിട്ടൊപ്പന പാട്ടു പാടുംഹൃദയ തട്ടത്തിനുള്ളിലെചെക്കനാര്?

ബാ സിൽമ തൊടങ്ങാനായി

രചന : സബ്‌ന നിച്ചു ✍ ബാ സിൽമ തൊടങ്ങാനായിഖൈറു എന്നെ നീട്ടിവിളിക്കുംഞാൻ അമാന്തിച്ചു നിൽക്കുംമൂക്കിലെ വിയർപ്പ് തൂത്ത്പാവാടയിൽ മുറുകെ പിടിക്കും..ഓളെന്നെ പിന്നെയും വിളിക്കുംപേരെഴുതി കാട്ടുന്നെന്ന്ഉറക്കെ പറയും..ഞാൻ കേൾക്കാത്ത പോലിരിക്കുംപോവൂലാന്ന് മൂന്നും കൽപ്പിച്ചിരിക്കും..കേൾക്കാൻ പറ്റാത്തപൊട്ടത്തിയാണന്ന മട്ടിൽറേഷനരി പരത്തിയിട്ട് അതിലെകറുത്തരി പെറുക്കും..ഖൈറു തൊള്ളമുഴുവനും…

പ്രണയസ്പന്ദനം

രചന : ഡോ. ബിജു കൈപ്പാറേടൻ ✍ പ്രിയേ,ഗുൽമോഹറുകൾഅശോകവനം തീർത്തക്യാമ്പസിൻ കുളിരേറ്റ്വെഞ്ചാമരത്തണലിൽ,മടികളന്യോന്യംതലയിണകളാക്കി മയങ്ങവേ-യന്നു നാം കണ്ട സ്വപ്നങ്ങളിൽപാടിയതൊക്കെയുംനീ മറന്നുവോ..!വർഷങ്ങളെത്രയോകടന്നുപോയ്വർഷമേഘങ്ങളെത്രയോപെയ്തുപോയ്…ഹൃദയതാഴ്-വരയിലെവിടെയോ നിന്ന്ഇന്നുംഗൽഗദമായുയരുന്നു,ഏകാന്തപഥികനെൻപ്രണയസ്പന്ദനം!നോക്കൂ…സന്ധ്യയായ് ദേവീവെള്ളികെട്ടിത്തുടങ്ങി-യെൻ നരച്ച യാമങ്ങൾ ….ഇരവുകൾ ഉറക്കമില്ലാത്തപകലുകളായ് മാറവേനിന്റെ ഓർമ്മകളിലിന്നുമെൻകരൾ നൊന്തു വിങ്ങുന്നു.ആർക്കുവേണ്ടിപാടണം ഞാൻ,പറയു നീ ദേവതേ,ആരെയോർത്തുമൂളണം ഞാൻ…!ഇത്രനാൾ കാത്തുവെച്ചമൺവീണനിന്നെയൊടുവിലൊന്നുകാണായ്‌കിലൊരുവേളതാഴെവീണുടയുമോ ദേവികേ…

🌹 ആർത്തിപെരുത്തവർ 🌹

രചന : ബേബി മാത്യു അടിമാലി✍ സ്വർണ്ണപ്പാളികൾചെമ്പായ് മാറ്റണവിരുതുകളുള്ളവിദഗ്ദന്മാർമിന്നുവതെല്ലാംപൊന്നല്ലെന്നത്തെളിയിച്ചവരീവിദ്വാന്മാർആർത്തിപെരുത്തവർസ്വാർത്ഥതമൂത്തവർപെരുകിനിറഞ്ഞിനാടാകെവിശ്വാസത്തിൽപേരുപറഞ്ഞവർവിശ്വാസികളേവഞ്ചിച്ചോർവാദത്തിനുപ്രതിവാദമുയർത്തിതടിതപ്പുന്നൊരുകൂട്ടരിവർഅവർക്കുവേണ്ടിവാദിക്കാനായിന്യായികരണപരിഷകളുംകളവുകളെല്ലാംകണ്ടുപിടിച്ചൊരുന്യായാസനവുംഞെട്ടിപ്പോയ്സ്വർണ്ണം കട്ടുകടത്തിയ നീചകള്ളന്മാർക്കിതുവെള്ളിടിയായ്വരിവരിയായിഅഴിയെണ്ണാനായ്നിൽക്കുന്നവരുവരാന്തകളിൽപോറ്റിയകൈകളിൽതന്നെകടിച്ചൊരുപോറ്റിക്കും ഇതുവിനയായിസത്യത്തിൻ്റൊരുവിജയം കാൺകേവിശ്വാസികളുടെഹൃദയത്തിൽനിറയുന്നാശ്വാസത്തിൻകണികകൾപടരുന്നു അതു നാടാകെ

ഒന്നാം സർഗ്ഗം കേരളശ്രീ

രചന : പിറവം തോംസൺ ✍ അദ്രിയുമൂഴിയൂമാഴിയുമഴിയുംആദ്യ പ്രണയത്തിന്നാവേശംഅണുവിട പോലും കുറയാതിന്നുംആലിംഗനമാർന്നു ശയിച്ചങ്ങനെ-യതി മോഹിതരായ് രമിച്ചീടുംമതിഹര സുന്ദര കേരള രാജ്യം!പാരാവാരം മഴു കൊണ്ടു കടഞ്ഞുപാർശവ രാമൻ പൊക്കിയതാം നാട്!പുലരൊളി കണ്ടുണരും സഹ്യമലമുടി മാറിൽ ചേരുമസംഖ്യകുളിർ ചന്ദന സുരഭില മേടുകളുംകരുവീട്ടികൾ കിളരും കാടുകളുംഏല…

” കൊച്ചാപ്പേട്ടൻ “

രചന : മേരി കുഞ്ഞു ✍ കൊച്ചാപ്പേട്ടന്മക്കളൊമ്പതുംആങ്കുട്ട്യോള്പത്താമതുംഅന്നമ്മേടത്തി പെറ്റുഅതും ആണ്.അമ്മ ആണു പെറുമ്പൊ –ളപ്പന് പറയാവതല്ല മതിപെറ്റതെന്ന്.നാട്ടുപ്രമാണമാണത് !കഞ്ഞിയ്ക്കരിക്കായ്കൊച്ചാപ്പേട്ടൻചവിട്ടിക്കൂട്ടി തുന്നൽമെഷീൻ രാവും പകലും.മൂത്തവൻ അന്തോണിനീന്തിനീന്തികരയ്ക്കു കേറിലോകാകെ യുദ്ധാണ്അത് ഭാഗ്യായിചെക്കന് പണികിട്ടിപട്ടാളത്തിൽലീവിലെത്തുമ്പോഴൊക്കെപട്ടാളത്തെ ഒന്നുതൊട്ടുനോക്കാൻചുറ്റിലും നിരന്നകുട്ടിക്കൂട്ടത്തോടവൻപറഞ്ഞുരസക്കഥകളൊരായിരം.അങ്ങു ദൂരേ വടക്ക്മഞ്ഞ് ആകാശം മുട്ടേപൊങ്ങി നിക്കണപർവ്വതം ണ്ട്…

കുഷ്ഠരോഗം

രചന : മംഗളൻ. എസ് ✍ കഷ്ടകാലം ഭവിച്ചല്ലോ ദൈവമേ (M)കൃഷ്ഠരോഗം പിടിപ്പെട്ട രോഗിയായ്ശിഷ്ടകാലം ദുരിതപൂർണ്ണമാവാൻഇഷ്ട ദൈവമേ തെറ്റെന്തു ചെയ്തു ഞാൻ? നഷ്ടബോധം വിധിയെപ്പഴിക്കില്ലഇഷ്ടപത്നീ വെറുക്കുമോയെന്നെ നീശിഷ്ടകാലം സുഖമായ് നീ വാഴണംഇഷ്ടമുള്ള പുരുഷനെ കെട്ടണം. കുഷ്ഠമെന്നത് രോഗമല്ലേ സഖേ (F)ഇഷ്ടമെന്നത് ഹൃത്തിങ്കലല്ലയോഇഷ്ടപതിയെ…

മൃതദേഹത്തെ കണ്ട ശേഷമുള്ള കുളി ആചാരമോ, ആരോഗ്യരക്ഷാതന്ത്രമോ?

രചന : വലിയശാല രാജു✍ വിവിധ സംസ്കാരങ്ങളിലും സമൂഹങ്ങളിലും മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുളിക്കുന്ന ഒരു രീതി നിലവിലുണ്ട്. ഇത് കേവലം ആചാരപരമായ ഒരു ശുദ്ധീകരണം എന്നതിലുപരി, സാമൂഹികവും ആരോഗ്യപരവുമായ ഒരു ആവശ്യമായിട്ടാണ് പലരും കണക്കാക്കുന്നത്. എന്നാൽ, രോഗാണുക്കളുടെ സജീവ കേന്ദ്രമായേക്കാവുന്ന…